<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-9029116886380880978</id><updated>2012-02-16T19:48:05.869-08:00</updated><category term='ജമാ‌അത്തെ ഇസ്‌ലാമി'/><category term='ഇസ്‌ലാം'/><category term='ഇസ്‌ലാഹി പ്രസ്ഥാനം'/><category term='ദാറുല്‍ ഇസ്‌ലാം'/><category term='കാന്തപുരം'/><category term='ദാറുല്‍കുഫ്ര്‍'/><category term='ഭിന്നത'/><category term='പൌരോഹിത്യം'/><category term='വോട്ട്'/><category term='അന്ധവിശ്വാസം'/><category term='വഹീദുദ്ദീന്‍ ഖാന്‍'/><category term='വിശ്വാസം'/><category term='ജാറം മാഫിയ'/><category term='ദൈവീക മതം'/><category term='ദാറുല്‍ഹര്‍ബ്‌'/><category term='ജോത്സ്യം'/><category term='ഇസ്‌ലാമിന്റെ ദൈവികത'/><category term='ഏകദൈവാരാധന'/><category term='തെരഞ്ഞെടുപ്പ്'/><category term='കാരക്കുന്ന്'/><category term='സാമൂഹികം'/><category term='അസ്‌ഗറലി'/><title type='text'>അത്തൌഹീദ്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://athouheed.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default?max-results=100'/><link rel='alternate' type='text/html' href='http://athouheed.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-9029116886380880978.post-508824815584681263</id><published>2010-12-30T22:57:00.000-08:00</published><updated>2010-12-30T23:09:29.452-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഏകദൈവാരാധന'/><category scheme='http://www.blogger.com/atom/ns#' term='വിശ്വാസം'/><title type='text'>ഏകദൈവാരാധന യഹൂദ-ക്രൈസ്‌തവ പ്രമാണങ്ങളില്‍</title><content type='html'>&lt;div style="text-align: right;"&gt;&lt;div style="text-align: right;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ &lt;/b&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``പ്രപഞ്ചത്തിന്റെ ശില്‍പിയും നിര്‍മാതാവുമാണവന്‍, അവനെങ്ങനെ ഒരു പുത്രനുണ്ടാകും? അവനൊരു കൂട്ടുകാരിയുമില്ലല്ലോ. സര്‍വ വസ്‌തുക്കളെയും അവനാണ്‌ സൃഷ്‌ടിച്ചത്‌. അവന്‍ സര്‍വജ്ഞാനിയാണ്‌, അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാത്തിന്റെയും സ്രഷ്‌ടാവാണവന്‍. അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.'' (വി.ഖു. 6:101, 102)&lt;span class="Apple-converted-space"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;വിശ്വസിക്കുന്നതായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌. ഒന്ന്‌ വിശ്വസിക്കുകയും ആ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മറ്റൊന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ ഭൂഷണമല്ല. പ്രപഞ്ചത്തിനൊരു ദൈവമുണ്ടെന്ന്‌ വിശ്വസിക്കുന്ന ദൈവവിശ്വാസികളിലധികവും വിശ്വാസത്തിന്റെ മര്‍മമായ ആരാധനയും ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവേതരശക്തികള്‍ക്ക്‌ സമര്‍പ്പിക്കുക എന്ന വിരോധാഭാസം ചെയ്‌തുകൊണ്ടിരിക്കുന്നു. സെമിറ്റിക്‌ മതങ്ങളിലും ഇത്തരം വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. വേദഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ആദര്‍ശ വ്യതിചലനത്തിന്നനുസൃതമായി മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമാക്കാന്‍ മതപുരോഹിതര്‍ ശ്രമിച്ചിട്ടുണ്ട്‌. ഏകദൈവാരാധനയില്‍ നിന്ന്‌ മതഗ്രന്ഥത്തിന്‌ വിരുദ്ധമായിത്തന്നെ പ്രത്യക്ഷമായി വ്യതിയാനം സംഭവിച്ച വിഭാഗമാണ്‌ ക്രൈസ്‌തവത പോലെയുള്ള സെമിറ്റിക്‌ ദര്‍ശനങ്ങള്‍.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;ഏകദൈവാരാധന: ക്രൈസ്‌തവ ദര്‍ശനം&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങളെ അനുധാവനം ചെയ്യുന്നവരാണ്‌ ക്രിസ്‌ത്യാനികള്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌ പ്രസ്‌തുത അനുയായികളുടെ ജീവിതദര്‍ശനമാണ്‌ ക്രൈസ്‌തവത. ക്രൈസ്‌തവത അഥവാ ക്രിസ്‌തുവിന്റെ മോക്ഷസങ്കല്‌പം അവതരിപ്പിക്കേണ്ടത്‌ അതിന്റെ പ്രമാണമായ ബൈബിളിലൂടെയായിരിക്കണം. ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ എന്ന വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും ``ഞാന്‍ നിയമത്തെയോ പ്രവാചകരെയോ നീക്കുവാന്‍ വന്നവനല്ല, നിവര്‍ത്തിപ്പാന്‍ വന്നവനത്രെ'' എന്ന യേശുവിന്റെ വിഖ്യാതമായ പ്രഖ്യാപനവും (മത്തായി 5:17) നിത്യജീവന്‍ (സ്വര്‍ഗം അഥവാ മോക്ഷം) നേടാന്‍ താന്‍ എന്ത്‌ ചെയ്യണമെന്ന അനുചരന്റെ ചോദ്യത്തിന്‌ ``ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ കല്‌പനകളെ അനുസരിക്കുക'' എന്ന യേശുവിന്റെ ഉത്തരവുമെല്ലാം (മത്തായി 19:17) ജീവിതമോക്ഷത്തിന്‌ പഴയനിയമത്തിന്റെ കൂടി ആവശ്യകത ഊന്നിപ്പറയുന്നുവെന്നത്‌ അനിഷേധ്യമായ സത്യമാണ്‌. അന്തിമവേദം വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയത്തില്‍ തീര്‍പ്പ്‌ പറയുന്നതിപ്രകാരമാണ്‌. യേശു പറയുന്നതായി ഖുര്‍ആന്‍ പറയുന്നു: ``എന്റെ മുമ്പിലുള്ള തൗറാത്തിനെ (തോറ-അഥവാ ബൈബിളിന്റെ ഭാഷയില്‍ നിയമപുസ്‌തകം) സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചുതരാനും വേണ്ടിയാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌)'' (വി.ഖു 3:50)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ ക്രൈസ്‌തവതയുടെ പ്രമാണമായിരിക്കെ ക്രിസ്‌തുമതത്തിലെ ദൈവസങ്കല്‌പം പ്രസ്‌തുത പ്രമാണങ്ങളിലൂടെ തന്നെയാണ്‌ മനസ്സിലാക്കേണ്ടത്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;ബൈബിളും ഏകദൈവാരാധനയും&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``ഇതാ കണ്ടാലും, ഞാന്‍ മാത്രമാണ്‌ അവന്‍, ഞാനല്ലാതെ മറ്റൊരു ദൈവമില്ല.'' (ആവര്‍ത്തനം 32:39). നിത്യജീവന്റെ മാര്‍ഗം പഠിപ്പിക്കുമ്പോള്‍ ദൈവത്തിന്റെ ഏകത്വം അറിഞ്ഞിരിക്കണമെന്നാണ്‌ യേശുക്രിസ്‌തുവിന്റെ കല്‌പന. ``ഏകസത്യദൈവമായ നിന്നെയും നീ അയച്ച ക്രിസ്‌തുവിനെയും അറിയലാണ്‌ നിത്യജീവന്‍.'' (യോഹന്നാന്‍ 17:3). ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും ജീവിതത്തിന്റെ സത്യസാക്ഷ്യവും പ്രഖ്യാപനവുമായിരിക്കണമെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നു. ``ആയതിനാല്‍ നീ ഇത്‌ മനസ്സിലാക്കുക. നിന്റെ ഹൃദയത്തില്‍ ഉറപ്പിക്കുക! മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും കര്‍ത്താവ്‌ തന്നെയാകുന്നു ദൈവം. മറ്റൊരു ദൈവം ഇല്ല.'' (ആവര്‍ത്തനം 4:39)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``പറയുക: അല്ലാഹു അവന്‍ ഏകനാണ്‌. അല്ലാഹു നിരാശ്രയനാണ്‌. എവര്‍ക്കും ആശ്രയനുമാണ്‌. അവന്‌ പിതാവില്ല, പുത്രനില്ല, അവന്‌ തുല്യനായി ആരുമില്ല'' (വി.ഖു 112:1-4). ബഹുദൈവത്വം എന്ന പ്രയോഗത്തിന്‌ ചരിത്രത്തില്‍ ഒരു പ്രസക്തിയുമില്ല. ദൈവം പറയുന്നു: ``എനിക്ക്‌ മുമ്പ്‌ ഒരു ദൈവവുണ്ടായിട്ടില്ല, എനിക്കുശേഷം ഉണ്ടായിരിക്കുകയുമില്ല. ഞാന്‍ ഞാനാണ്‌ കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.''(യെശയ്യ 45:11). പ്രവാചകന്‍ ദാവേദ്‌ ദൈവത്തിന്റെ മഹത്വം പറയുന്നതിങ്ങനെ: ``കര്‍ത്താവല്ലാതെ ആരാണ്‌ ദൈവം? നമ്മുടെ ദൈവമല്ലാതെ ആരാണ്‌ പറ! ഈ ദൈവമാണ്‌ നിന്റെ ശക്തിദുര്‍ഗം. അവന്‍ എന്റെ മാര്‍ഗം ഭദ്രമാക്കിയിരിക്കുന്നു.'' (2 ശാമുവേല്‍ 22:32-33)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഇങ്ങനെ ബൈബിള്‍ ഉടനീളം ദൈവത്തിന്റെ അദ്വിതീയതയും ഏകത്വവും പരിചയപ്പെടുത്തുന്നുണ്ട്‌: ഉല്‌പത്തി 17:1, പുറപ്പാട്‌: 8:10, സങ്കീര്‍ത്തനം 83:18, 113:5, 1 ദിനവൃത്താന്തം 16:14, 1 രാജ 8:23 2 ദിനവൃത്താന്തം 6:14, യെശയ്യ 43:10-13, ഹോസിയ: 13:4, യെശയ്യ 45:5-8, യോഹന്നാന്‍ 5:44, 8:41, 8:50, 12:29- 30). ലൂക്കോസ്‌: 10:28-29. വ്യക്തി-വിഗ്രഹപൂജകളെ നിശിതമായി വിമര്‍ശിക്കുന്ന വരികള്‍: ശാമു 7:3, പുറ: 20:1-5, യിരമ്യ 10:2-6). ഉത്തര കാനോനിക ഗ്രന്ഥമായ ബാരൂക്‌ 6-ാം അധ്യായം 8-ാം വചനം മുതല്‍ 73 വരെ വിഗ്രഹാരാധനയെ നിരാകരിക്കുന്നത്‌ കാണാം. ഏകദൈവം അവന്‍ സ്രഷ്‌ടാവും (സങ്കീര്‍ത്തനം 115:15, 146:6, യെശയ്യ 45:18, ആവര്‍ത്തനം 4:32), വലിയവനും(മഹാന്‍) (യോഹ 14:28, സങ്കീര്‍ത്തനം77:13), രഹസ്യങ്ങള്‍ അറിയുന്നവ നും, (ആവര്‍ത്തനം 29:29, 1 രാജാ 8:39, സങ്കീര്‍ത്തനം 45), മറഞ്ഞിരിക്കുന്നവനും (അദൃശ്യനും) (യെശയ 45:15, പുറപ്പാട്‌ 33:20, യോഹന്നാന്‍ 1:18, 5:18, 1 തിമോത്തിയോസ്‌ 6:16), മനുഷ്യരോടൊത്ത്‌ വസിക്കാത്തവനും (2 ദിനവൃത്താന്തം 6:18) ആകുന്നു.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഉപര്യുക്ത വചനങ്ങള്‍ ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും വിശദീകരിക്കുകയാണെങ്കില്‍ ദൈവബന്ധം സ്ഥാപിക്കുന്ന അതിപ്രധാനമായ ആരാധന ഏകനായ ദൈവത്തിന്‌ മാത്രമേ നല്‌കാവൂ എന്ന മുഖ്യസന്ദേശവും ബൈബിള്‍ ഊന്നിപ്പറയുന്നുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;`ആരാധ്യനേകന്‍' എന്ന്‌ പ്രാമാണികമായി തിരിച്ചറിഞ്ഞവരാണ്‌ ക്രൈസ്‌തവര്‍. എന്നാല്‍ പ്രസ്‌തുത ആരാധന ഏക ദൈവത്തിന്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയവരുമാണവര്‍. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടലുകളാലും വിജാതീയ ആചാര, ആരാധന, അനുഷ്‌ഠാനങ്ങളെ തങ്ങളുടെ മതത്തിലേക്ക്‌ ആശിര്‍വാദം ചെയ്‌തതിനാലും വിശ്വാസ-ആചാര-കര്‍മാനുഷ്‌ഠാനങ്ങളില്‍ നിരന്തര പരിണാമത്തിന്‌ വിധേയമായ മതമാണ്‌ ഇന്നത്തെ ക്രിസ്‌തു മതം. വിശ്വാസത്തിലെ വ്യതിയാനം മുഹമ്മദ്‌ നബി(സ)യുടെ ആഗമനത്തിന്‌ മുമ്പേ ക്രൈസ്‌തവതയ്‌ക്ക്‌ സംഭവിച്ചിട്ടുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ക്രിസ്‌തുവിന്റെ കാലശേഷം അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ വിഭാഗങ്ങളുടെ വിശ്വാസ-വ്യതിയാനങ്ങളെ അവലോകനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ യഹൂദ-ക്രൈസ്‌തവ വിശ്വാസത്തെ പലതവണ പരാമര്‍ശിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``പറയുക: വേദക്കാരേ, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്‌തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വേദക്കാരേ, സത്യത്തിന്നെതിരായി നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.'' (വി.ഖു 5:76,77)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഏകദൈവരാധന പോലുള്ള അടിസ്ഥാന ആശയങ്ങള്‍ തമസ്‌കരിക്കപ്പെട്ട്‌ പകരം പ്രവാചകാരാധനയും പുണ്യപുരുഷനോടുള്ള പ്രാര്‍ഥനയും സ്ഥാപിക്കപ്പെട്ട, യേശു പഠിപ്പിച്ച ജീവിത ദര്‍ശനത്തില്‍ മാറ്റം വരുത്തിയ ക്രൈസ്‌തവരെ തെളിമയാര്‍ന്ന വിശ്വാസത്തിന്റെ ആലയത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും കൂടിയാണ്‌ ഖുര്‍ആനിന്റെയും അന്ത്യപ്രവാചകന്റെയും നിയോഗമെന്ന്‌ ദൈവം അറിയിക്കുന്നുണ്ട്‌: ``വേദക്കാരെ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം നിങ്ങള്‍ക്ക്‌ മാപ്പാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.'' (വി.ഖു 5:15)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;ആരാധിക്കേണ്ടത്‌ ഏകദൈവത്തെ മാത്രം&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഖുര്‍ആനും ബൈബിളും പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി പറയുന്നത്‌ ഏകദൈവരാധനയുടെ സംസ്ഥാപനമാണ്‌. ``ഞാനല്ലാതെ ഒരു ദൈവവുമില്ല. ആയതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‌കിയിട്ടല്ലാതെ (നബിയേ) നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും ഞാന്‍ നിയോഗിച്ചിട്ടില്ല.'' (വി.ഖു 21:25)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``കര്‍ത്താവ്‌ തന്റെ ദാസരായ പ്രവാചകരെയെല്ലാം നിരന്തരം നിങ്ങളുടെ അടുക്കല്‍ അയച്ചെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കയോ കേള്‍ക്കാന്‍ ചെവി ചായ്‌ക്കുകയോ ചെയ്‌തിട്ടില്ല. പ്രവാചകര്‍ പറഞ്ഞു: നിങ്ങള്‍ എല്ലാവരും ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്‌പ്രവൃത്തികളില്‍ നിന്നും പിന്തിരിഞ്ഞ്‌ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടു മുതല്‍ എന്നെന്നേക്കും കര്‍ത്താവ്‌ തന്നിരിക്കുന്ന ദേശത്ത്‌ വസിക്കണം. അന്യദേവന്മാരെ സേവിച്ചാരാധിക്കുകയോ നിങ്ങളുടെ കരങ്ങളുടെ സൃഷ്‌ടികൊണ്ട്‌ എന്നെ പ്രകോപിക്കുകയോ അരുത്‌.'' (യിരമ്യാ 25:4-6)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ദൈവേതരര്‍ക്ക്‌ ആരാധന സമര്‍പ്പിക്കുന്നത്‌ പാപവും ദൈവപ്രകോപനത്തിന്‌ കാരണവുമാണെന്ന്‌ ഇവിടെ പ്രസ്‌താവിക്കുന്നു. എങ്കില്‍ ലോക ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ തര്‍ക്ക വ്യത്യാസമെന്യേ ആരാധനയും പ്രാര്‍ഥനയുമെല്ലാം യേശുവിനോ മര്‍യമിനോ മറ്റു പുണ്യാത്മാക്കള്‍ക്കോ ആണ്‌ സമര്‍പ്പിക്കുന്നതെന്നിരിക്കെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ വലിയൊരു വിരോധാഭാസത്തിന്റെ ചരിത്രം കുറിക്കുകയായിരുന്നു ക്രൈസ്‌തവര്‍. ``നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ യഹോവയിലേക്ക്‌ തിരിയുക. അന്യദൈവങ്ങളെയും പ്രതിഷ്‌ഠകളെയും നിങ്ങളുടെ ഇടയില്‍ നിന്ന്‌ നീക്കിക്കളയുക (അവനെ മാത്രം സേവിക്കുക)'' (1 ശാമുവേല്‍ 7:3)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഏകദൈവാരാധന പഴയ നിയമത്തിന്റെ മാത്രം പ്രഖ്യാപനമല്ല. പുതിയ നിമത്തിലൂടെ യേശുക്രിസ്‌തു പഠിപ്പിച്ചതും ഏകനായ ദൈവത്തെ ആരാധിക്കാനാണ്‌. യേശുവിനെ വശീകരിക്കാന്‍ വന്ന പിശാചിനോട്‌ യേശു പറയുന്നത്‌ ഇങ്ങനെയാണ്‌: ``നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച്‌ അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി 4:10, ലൂക്കോസ്‌ 4:8)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഇവിടെ പരാമര്‍ശിക്കപ്പെട്ട ദൈവവും കര്‍ത്താവും ക്രിസ്‌തുവല്ല; വിശുദ്ധ ത്രിത്വത്തിലെ പുത്ര ആളത്വവുമല്ല എന്നതും വളരെ വ്യക്തമാണ്‌. മാത്രമല്ല, ദൈവസുവിശേഷം പ്രഘോഷണം ചെയ്യാന്‍ കടന്നുവന്ന ക്രിസ്‌തു ഉള്‍പ്പെടെയുള്ള ഒരു പ്രവാചകനും ആരാധിക്കപ്പെടണമെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നില്ല. ഏകനും അതുല്യനുമായ ദൈവത്തെ ആരാധിക്കുന്നതിലൂടെയാണ്‌ നിത്യജീവന്‍ (സ്വര്‍ഗം) ലഭ്യമാകുന്നതെന്നാണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌. നിത്യജീവന്റെ വഴിയെ പറ്റി ചോദിച്ചവരോട്‌ യേശു പറയുന്ന മറുപടി ശ്രദ്ധേയമാണ്‌. ചോദിച്ചയാളോട്‌ നിയമത്തിലെന്താണ്‌ എഴുതിയിരിക്കുന്നതെന്ന്‌ യേശു തിരിച്ചു ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവ്‌ പറഞ്ഞു: ``നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും കൂടെ സ്‌നേഹക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. അപ്പോള്‍ യേശു അയാളോട്‌ പറഞ്ഞു: ശരിയാണ്‌ നീ ഇത്‌ ചെയ്യുക നീ ജീവിക്കും.''(ലൂക്കോസ്‌ 10:26-28)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഇവിടെയും നിത്യജീവന്റെ കല്‌പനകളില്‍ ഒന്നാമത്തേത്‌ ഏകദൈവാരാധനയാണ്‌. എന്നാല്‍ ക്രൈസ്‌തവലോകം ഒന്നാം കല്‌പനയെക്കാളും പ്രാധാന്യം ഇന്ന്‌ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന രണ്ടാം കല്‌പനക്കാണ്‌ നല്‌കുന്നത്‌. ഒന്നാം കല്‌പനയെ തമസ്‌കരിക്കുക കൂടി ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ആരാധനയുടെ വിഷയത്തില്‍ വേദഗ്രന്ഥങ്ങള്‍ ഒരേ ശബ്‌ദത്തില്‍ പ്രഖ്യാപിക്കുന്ന ആശയമാണ്‌ `ആരാധ്യന്‍ സ്രഷ്‌ടാവായിരിക്കണമെന്നും സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ' എന്നുമുള്ളത്‌. ``വരൂ, നമുക്ക്‌ ആരാധിച്ച്‌ കുമ്പിടാം. നമ്മുടെ സ്രഷ്‌ടാവായ കര്‍ത്താവിന്റെ മുമ്പാകെ മുട്ടുകുത്താം. അവനല്ലോ നമ്മുടെ ദൈവം.'' (സങ്കീര്‍ത്തനം 95:6)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട്‌ മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന്‌ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന്‌ പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത്‌ ആരാണ്‌ എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന്‌ വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട്‌ മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന്‌ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന്‌ പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത്‌ ആരാണ്‌ എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന്‌ വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;സൃഷ്‌ടിസ്ഥിതി സംഹാരാധികാരമുള്ളവനാണ്‌ ദൈവം. അവന്‍ മാത്രമാണ്‌ ആരാധ്യന്‍. യേശു ഉള്‍പ്പെടെയുള്ള, ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാര്‍ ജീവിപ്പിക്കുക, രോഗികളെ സൗഖ്യമാക്കുക എന്നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ദൈവഹിത പ്രകാരം നടപ്പിലാക്കപ്പെട്ടതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആരാധിക്കപ്പെടേണ്ടതില്ല. സ്രഷ്‌ടാവിന്‌ പുറമെ സൃഷ്‌ടികളെ ആരാധിക്കുന്ന മതവിഭാഗങ്ങളുള്‍പ്പെടെയുള്ള മനുഷ്യരോടൊന്നടങ്കം ഖുര്‍ആനില്‍ നടത്തുന്ന വെല്ലുവിളി സാര്‍വകാലിക പ്രസക്തമാണ്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``(പ്രവാചകരേ) പ്രഖ്യാപിക്കുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ എനിക്ക്‌ കാണിച്ചുതരൂ; അതല്ല ആകാശങ്ങളുടെ സൃഷ്‌ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ ജ്ഞാനത്തിന്റെ (സയന്‍സിന്റെ) വല്ല അംശമോ നിങ്ങളെനിക്ക്‌ കൊണ്ടുവന്നു തരുവിന്‍.'' (വി.ഖു. 46:4)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഈ വചനം കേവലം മുഹമ്മദ്‌ നബി(സ)യോടുള്ള സംബോധനയല്ല. പ്രത്യുത ലോകാവസാനം വരെയുള്ള ആദര്‍ശ പ്രബോധകര്‍ക്ക്‌ ഏകദൈവാരാധനയെ പ്രഘോഷണം ചെയ്യാന്‍ എന്നെന്നും ആവേശം പകരുന്ന ദൈവിക പ്രചോദനമാണ്‌. ആരാധന ദൈവത്തോടേ പാടുള്ളൂവെന്നും (ലൂക്കോ 4:8), നിങ്ങള്‍ ദൈവത്തെ ആരാധിക്കുക (വെളിപാട്‌ 22:10), നിങ്ങളുടെ ഇടയില്‍ ഒരു അന്യദേവന്‍ ഉണ്ടാവരുത്‌. ഒരു അന്യദേവനെയും നിങ്ങള്‍ നമിക്കുകയില്ല (സങ്കീര്‍ത്തനം 81:9) എന്നും വ്യക്തമായി പഠിപ്പിക്കുന്ന ബൈബിള്‍ ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവത്തോട്‌ മാത്രമേ നടത്താവൂ എന്നാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌.&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;യേശുക്രിസ്‌തു പഠിപ്പിച്ച പ്രാര്‍ഥനയായി ബൈബിളില്‍ കാണുന്ന `സ്വര്‍ഗസ്ഥനായ പിതാവേ' എന്ന്‌ തുടങ്ങുന്ന പ്രസിദ്ധമായ പ്രാര്‍ഥനയും (മത്തായി 6:9-14, ലൂക്കോ 11:2-4) യേശു തന്റെ ജീവിതത്തില്‍ സന്നിഗ്‌ധ ഘട്ടങ്ങളില്‍ നിര്‍വഹിച്ച പ്രാര്‍ഥനകളും (മാര്‍ക്കോസ്‌ 14:32-42, മത്തായി 26:36-46, ലൂക്കോ 22:39-46) ഏകനായ ദൈവത്തോടല്ലാതെ മറ്റാരോടുമല്ല. മാത്രമല്ല ബൈബിളില്‍ പ്രസ്‌താവിക്കപ്പെട്ട ഒരു പ്രവാചകനും ദൈവേതരരോട്‌ പ്രാര്‍ഥിച്ചതായി കാണുന്നില്ല. അവരാരും (യേശു ഉള്‍പ്പെടെ) തങ്ങളോട്‌ പ്രാര്‍ഥിക്കണമെന്ന്‌ തങ്ങളുടെ ജനതയെ പഠിപ്പിച്ചിട്ടുമില്ല. എന്നാല്‍ ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ ഇന്ന്‌ കാണുന്ന ചര്‍ച്ചുകളിലും മറ്റും യേശുവിനോടും കന്യാമര്‍യമിനോടും കരഞ്ഞ്‌ പ്രാര്‍ഥിക്കുന്ന പ്രവണത പ്രമാണങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധമത്രെ. ``ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച്‌ പ്രാര്‍ഥിക്കുന്ന പക്ഷം അതിന്‌ അവന്റെടുക്കല്‍ യാതൊരു പ്രമാണവും ഉണ്ടാവുകയില്ല.'' (വി.ഖു 23:117). ``അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ നിങ്ങള്‍ അവനോട്‌ പ്രാര്‍ഥിക്കുക, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനു സ്‌തുതി.'' (വി.ഖു 40:65)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ക്രിസ്‌താബ്‌ദം 325ന്‌ ശേഷം വന്ന ത്രിയേകത്വ സിദ്ധാന്തം ക്രൈസ്‌തവതയുടെ വിശ്വാസാടിത്തറയെ മാറ്റിമറിക്കുകയും തല്‍സ്ഥാനത്ത്‌ ഇന്നും വ്യക്തമാക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ ദൈവശാസ്‌ത്രം അവതരിപ്പിക്കുകയുമായിരുന്നു. ``അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്‌തുക്കളുടെയും സൃഷ്‌ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) വ്യതിചലിക്കുന്നത്‌.'' (വി.ഖു 40:63)&lt;/span&gt;&lt;/div&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span class="Apple-converted-space"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;div style="text-align: right;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span class="Apple-converted-space"&gt;കടപ്പാട്:&lt;br /&gt;&lt;a href="http://www.shababweekly.net/"&gt;ശബാബ് വാരിക,&lt;/a&gt;&lt;br /&gt;2010 ഡിസംബർ 31&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"&gt;&lt;div style="margin: 10px 0px;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span class="Apple-converted-space"&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-508824815584681263?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/508824815584681263/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2010/12/ekadaivaradhana.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/508824815584681263'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/508824815584681263'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2010/12/ekadaivaradhana.html' title='ഏകദൈവാരാധന യഹൂദ-ക്രൈസ്‌തവ പ്രമാണങ്ങളില്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-2069084956333850374</id><published>2010-10-23T13:25:00.000-07:00</published><updated>2010-10-23T13:25:53.780-07:00</updated><category scheme='http://www.blogger.com/atom/ns#' term='ജമാ‌അത്തെ ഇസ്‌ലാമി'/><category scheme='http://www.blogger.com/atom/ns#' term='വോട്ട്'/><category scheme='http://www.blogger.com/atom/ns#' term='തെരഞ്ഞെടുപ്പ്'/><title type='text'>മാറ്റത്തിന്റെ വോട്ടും മറക്കരുതാത്ത രേഖകളും</title><content type='html'>&lt;div style="text-align: right;"&gt;&lt;span style="font-family: AnjaliOldLipi; font-size: medium;"&gt;&lt;b&gt;ശംസുദ്ദീന്‍  പാലക്കോട്‌ &amp;nbsp;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi; font-size: medium;"&gt; &lt;/span&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-size: x-large;"&gt;&lt;b style="color: red;"&gt;&lt;span style="font-family: AnjaliOldLipi;"&gt;മാ&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;റ്റത്തിന്റെ വോട്ട്‌ തേടി  മതരാഷ്‌ട്രപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും ഇത്തവണ തെരഞ്ഞെടുപ്പ്‌  മത്സരരംഗത്തുണ്ട്‌. ഇത്‌ അങ്ങേയറ്റം കൗതുകകരവും എന്നാല്‍ വൈരുധ്യാത്മകവുമായ  കാര്യമാണ്‌. കാരണം, ജമാഅത്തെ ഇസ്‌ലാമി എന്തിന്‌ നിലകൊള്ളുന്നുവെന്ന്‌  വ്യക്തമാക്കുന്ന ധാരാളം രേഖകള്‍ ആ പ്രസ്ഥാനത്തിന്റെ ആദര്‍ശവാക്യമായി ഇപ്പോഴും  തിരുത്തപ്പെടാതെ നിലകൊള്ളുന്നു. അവയില്‍ ചിലത്‌:&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;1) &lt;span style="background-color: #ea9999;"&gt;``ഇന്ത്യന്‍  ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌  മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ  ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള  ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌  വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍  നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം  നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌  പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള  വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.'' (ശൈഖ്‌ മുഹമ്മദ്‌  കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി  എച്ച്‌ എഡിഷന്‍)&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;2) &lt;span style="background-color: #f6b26b;"&gt;``അല്ലാഹുവിന്റെ  പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും  ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും  തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി  വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന  പ്രശ്‌നവുമില്ല.'' (അതേപുസ്‌തകം, പേജ്‌ 29)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="background-color: white; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;3). &lt;span style="background-color: #ffd966;"&gt;``ഈ നാട്ടിലെ ഭരണകൂടം  ഇസ്‌ലാമികമായിരിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍  പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌  തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''  (പ്രബോധനം -1952 ജനുവരി 1)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;4). &lt;span style="background-color: #93c47d;"&gt;``സുഹൃത്തുക്കളേ, വളരെ  സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്ന്‌ തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ  മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍, ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ  വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ  ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം:  ഒരു താത്വികവിശകലനം, പേജ്‌ 34,35)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;5). &lt;span style="background-color: #76a5af;"&gt;``ദൈവികമല്ലാത്ത  ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ  നിയമ നിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍  ന്യായാധിപസ്ഥാനത്തിന്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിയണം.''  (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ്‌ 16, ഭാഗം 2, ഖണ്ഡിക 8, 2003ലെ  എഡിഷന്‍)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;6). &lt;span style="background-color: #6fa8dc;"&gt;``നോമ്പ്‌  നിര്‍ബന്ധമാണ്‌ എന്ന്‌ പറയാന്‍ പ്രയോഗിച്ച അതേ പദമാണ്‌ (അല്‍ബഖറ 183) പ്രതിക്രിയ  നിര്‍ബന്ധമാണെന്ന്‌ പറയാനും (അല്‍ബഖറ 178), യുദ്ധം നിര്‍ബന്ധമാണെന്ന്‌ പറയാനും  (അല്‍ബഖറ 216) ഖുര്‍ആന്‍ പ്രയോഗിച്ചത്‌. ഇസ്‌ലാം പ്രതിക്രിയയും യുദ്ധവും  നടപ്പിലാക്കുന്നത്‌ സ്വന്തം രാഷ്‌ട്രം ഉണ്ടാകുമ്പോഴാണ്‌. ഒരു നിര്‍ബന്ധകാര്യം  നിര്‍വഹിക്കാന്‍ അനിവാര്യമായതെന്തോ അതും നിര്‍ബന്ധമാണെന്നും തദടിസ്ഥാനത്തില്‍  രാഷ്‌ട്രസ്ഥാപനം നിര്‍ബന്ധ ബാധ്യതയാണെന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌.''  (ബോധനം ദൈ്വമാസിക, 2010 സപ്‌തംബര്‍-ഒക്‌ടോബര്‍ പേജ്‌  17)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;ജമാഅത്തുകാര്‍ തങ്ങളുടെ  ആദര്‍ശമായും ലക്ഷ്യമായും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആദര്‍ശ  വാക്യങ്ങളില്‍ ചിലത്‌ മാത്രമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഇതില്‍ നിന്ന്‌ ജമാഅത്തെ  ഇസ്‌ലാമി പൂര്‍ണമായും ഒരു മതരാഷ്‌ട്ര പ്രസ്ഥാനമാണെന്നും മതരാഷ്‌ട്ര സംസ്ഥാപനമാണ്‌  അതിന്റെ ആത്യന്തികലക്ഷ്യമെന്നും പ്രഥമ വായനയില്‍ നിന്ന്‌ തന്നെ ബോധ്യപ്പെടും.  ജമാഅത്തുകാര്‍ ഈ വരികളിലൂടെ തങ്ങളുടെ ആദര്‍ശമായി അവതരിപ്പിക്കുന്ന കാര്യങ്ങളുടെ  സാരാംശം ഇപ്രകാരം  സംഗ്രഹിക്കാം:&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;ജമാഅത്തെ ഇസ്‌ലാമി  നിലകൊള്ളുന്നത്‌ `ദൈവികമാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥ'യുടെ സംസ്ഥാപനത്തിന്‌  വേണ്ടിയാണ്‌ (മൗദൂദി ഇതിനെ തിയോഡമോക്രസി എന്നും ജമാഅത്ത്‌ സാഹിത്യങ്ങളില്‍  ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍, ഇസ്‌ലാമികവ്യവസ്ഥ എന്നീ വ്യത്യസ്‌ത പദാവലികളിലും  പരിചയപ്പെടുത്തുന്നു. ഈയടുത്ത കാലത്തായി `ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി' എന്ന  താരതമ്യേന നിരുപദ്രവകരം എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെട്ട പദാവലിയാണ്‌ ധാരാളമായി  ഉപയോഗിച്ചുകാണുന്നത്‌).&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;ഹുകൂമത്തെ ഇലാഹി,  ഇഖാമത്തുദ്ദീന്‍, ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതി, തിയോഡമോക്രസി, ഇസ്‌ലാമിക  വ്യവസ്ഥിതി, ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി എന്നീ പദാവലികളെല്ലാം ഇസ്‌ലാമിക രാഷ്‌ട്ര  വ്യവസ്ഥ എന്ന ആദര്‍ശത്തിന്റെ പ്രതിരൂപമായ പദാവലികളായിട്ടാണ്‌ ജമാഅത്തെ ഇസ്‌ലാമി  ഉപയോഗിക്കുന്നത്‌. (അങ്ങനെയല്ലെങ്കില്‍ അക്കാര്യം അവര്‍ പൊതുസമൂഹത്തോട്‌ തുറന്ന്‌  പറയേണ്ടതാണ്‌)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;ജമാഅത്തെ ഇസ്‌ലാമിക്ക്‌  ഇന്നേവരെ ഇവിടത്തെ ഭരണസംവിധാനങ്ങളില്‍ -പങ്കാളിത്തമോ ഒരു പഞ്ചായത്ത്‌ മെമ്പര്‍  പോലുമോ-പ്രാതിനിധ്യമോ ഇല്ലാതെ പോയതില്‍ യാതൊരു കുറച്ചിലും തോന്നിയിട്ടില്ല.  മറിച്ച്‌, അതൊരു അഭിമാനവും യോഗ്യതയുമായാണ്‌ അവര്‍  കണ്ടത്‌!&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;ഇസ്‌ലാമിക  രാഷ്‌ട്രവ്യവസ്ഥയുടെ സംസ്ഥാപനം -ജമാഅത്ത്‌ ഭാഷ്യത്തില്‍ ഇഖാമത്തുദ്ദീന്‍-ലക്ഷ്യമായി  സ്വീകരിച്ചതിനാലാണ്‌ ജമാഅത്തെ ഇസ്‌ലാമിയില്‍ ഒരു എം പിയോ എം എല്‍ എയോ ഒരു  പഞ്ചായത്ത്‌ മെമ്പര്‍പോലും ഇതുവരെ ഇല്ലാതെ പോയത്‌ എന്ന്‌ ജമാഅത്ത്‌ അഭിമാനപൂര്‍വം  സമ്മതിക്കുന്നു!&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;നിലവിലുള്ള മതേതര,  ജനാധിപത്യ ഭരണവ്യവസ്ഥയെ മാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍  വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ  ഇസ്‌ലാമി.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;അല്ലാഹുവിന്റെ പരമാധികാരം  നിരാകരിക്കുന്ന ഭരണകൂടം നിലനിര്‍ത്താനും സ്ഥാപിക്കാനും വേണ്ടി വോട്ടുചെയ്യലും  വോട്ടുപിടിക്കലും മത്സരിക്കലും സ്ഥാനാര്‍ഥിയാവലും ഒരു മുസല്‍മാന്‌ പാടില്ല എന്ന്‌  വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്‌ ജമാഅത്തിന്റെ ആദര്‍ശം.  (ഇന്ത്യാഗവണ്‍മന്റ്‌ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിക്കുന്ന ഭരണകൂടമാണോ അല്ലയോ  എന്ന്‌ പക്ഷേ ജമാഅത്തെ ഇസ്‌ലാമി തുറന്നു  പറയുന്നുമില്ല!)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;ഇസ്‌ലാമിക രാഷ്‌ട്ര  സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുന്നവരാകയാല്‍ ജമാഅത്തുകാര്‍ക്ക്‌ ഇസ്‌ലാമികേതര  ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണത്തില്‍ പങ്കാളിയാകാനോ ന്യായാധിപന്മാരാകാനോ പാടില്ല.  ഇക്കാര്യം ജമാഅത്തിന്റെ ഭരണഘടനയില്‍ തന്നെ ഉല്ലേഖനം  ചെയ്യപ്പെട്ടിട്ടുണ്ട്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="background-color: red;"&gt;&amp;nbsp;l &lt;/span&gt;നോമ്പ്‌ പോലെ  നിര്‍ബന്ധമാണ്‌ കൊലയാളിയെ വധിക്കലും (ഖിസാസ്‌) ശത്രുവിഭാഗത്തോട്‌ യുദ്ധം ചെയ്യലും  (ഖിതാല്‍) എന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി ജമാഅത്ത്‌ മനസ്സിലാക്കുന്നതിനാല്‍  ഖിസാസും ഖിതാലും നടപ്പാക്കാന്‍ ഇസ്‌ലാമിക രാഷ്‌ട്രമുണ്ടാക്കലും നിര്‍ബന്ധമാണ്‌  എന്ന്‌ ജമാഅത്ത്‌ ലേഖകര്‍ വിശ്വസിക്കുന്നു. (സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കല്‍  പാവപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന്‌ ജമാഅത്തുകാര്‍ക്ക്‌  മറുപടിയില്ല!)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്നാല്‍ ജമാഅത്ത്‌  പാര്‍ട്ടി ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മേല്‍  സൂചിപ്പിച്ച അവരുടെ ആദര്‍ശലക്ഷ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്‌നം  പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശരേഖകള്‍ പഴയതും പുതിയതും  പരിശോധിച്ചാല്‍ തങ്ങളുടെ ആദര്‍ശം നിലവിലുള്ള വ്യവസ്ഥ മാറ്റി തല്‍സ്ഥാനത്ത്‌  ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കുക തന്നെയാണ്‌ എന്ന്‌ പകല്‍വെളിച്ചംപോലെ  വ്യക്തമാകുന്നതാണ്‌. എന്നാല്‍ മതരാഷ്‌ട്രവാദികള്‍ എന്ന വിളിപ്പേര്‌ ഓരോ  ജമാഅത്തുകാരനും അങ്ങേയറ്റം അനിഷ്‌ടകരവുമാണ്‌. തങ്ങളുടെ ആദര്‍ശം മതരാഷ്‌ട്രമാണെന്ന്‌  തിരുത്തപ്പെടാതെ കിടക്കുന്ന പഴയതും പുതിയതുമായ നിരവധി രേഖകള്‍ സമൂഹത്തെ നോക്കി  വിളിച്ചുപറയുമ്പോഴും അതിനോട്‌ ഏറ്റവും നീതിപുലര്‍ത്തുന്ന `മതരാഷ്‌ട്രവാദികള്‍' എന്ന  പരാമര്‍ശം മാത്രം ജമാഅത്തുകാര്‍ എന്തുകൊണ്ട്‌ ഇഷ്‌ടപ്പെടുന്നില്ല എന്നത്‌ അവര്‍  വ്യക്തമാക്കുന്നുമില്ല. ഇസ്‌ലാമിക രാഷ്‌ട്രവ്യവസ്ഥ എന്നത്‌ മെല്ലെപ്പറയേണ്ടതും  ഉറക്കെപ്പറഞ്ഞുകൂടാത്തതുമായ ഒരു സംഗതിയാണെന്നും അതിനാല്‍ അതൊരു ഹിഡന്‍ അജണ്ടയായി  കൊണ്ടുനടന്നാല്‍ മതിയെന്നും ജമാഅത്തിന്‌ വാദമുണ്ടെങ്കില്‍ ആ കാര്യവും അവര്‍  വ്യക്തമാക്കേണ്ടതാണ്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇസ്‌ലാമിന്റെ രാഷ്‌ട്രീയവും  രാഷ്‌ട്രീയ ഇസ്‌ലാമും രണ്ടും രണ്ടാണെന്ന്‌ ഇനിയെങ്കിലും ജമാഅത്ത്‌ സുഹൃത്തുക്കള്‍  തിരിച്ചറിയണം. ഒരു ബഹുമതസമൂഹത്തില്‍ -വിശിഷ്യാ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു  രാജ്യത്ത്‌- മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ രാഷ്‌ട്രവ്യവസ്ഥകള്‍ സ്ഥാപിക്കാനല്ല  മുഖ്യമായും പരിശ്രമിക്കേണ്ടത്‌. ഇക്കാര്യം മറ്റു മുസ്‌ലിംകള്‍ക്ക്‌ നേരത്തെ  ബോധ്യപ്പെട്ടത്‌ ജമാഅത്തുകാര്‍ക്ക്‌ അറുപത്‌ കൊല്ലങ്ങള്‍ക്കുശേഷം ഈ 2010ല്‍  മാത്രമാണ്‌ ബോധ്യപ്പെട്ടതെങ്കില്‍, അങ്ങനെയാണവര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ തീരുമാനിച്ചതെങ്കില്‍ അത്‌ അഭിനന്ദനാര്‍ഹവും സ്വാഗതാര്‍ഹവുമാണ്‌.  മൗദൂദിയുടെ രാഷ്‌ട്രീയ ഇസ്‌ലാമില്‍ നിന്ന്‌ മൗലാനാ ആസാദിനെപ്പോലുള്ളവരുടെ ഇസ്‌ലാമിക  രാഷ്‌ട്രീയത്തിലേക്കുള്ള ഗുണപരമായ ഒരു തിരിച്ചുവരവായി അതിനെ  കണക്കാക്കാവുന്നതുമാണ്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്നാല്‍ ജമാഅത്ത്‌ ലേഖകര്‍  ചെയ്യുന്ന ഒരു കബളിപ്പിക്കല്‍ പറയാതെ വയ്യ. ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ടെന്നും  ഇസ്‌ലാമില്‍ ഭരണമുണ്ടെന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഇടപെടലുണ്ടെന്നും ഇക്കാര്യം  ഞങ്ങള്‍ കുറച്ച്‌ ജമാഅത്തുകാര്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും രണ്ട്‌  വിഭാഗം സുന്നികളും രണ്ട്‌ വിഭാഗം മുജാഹിദുകളും ഇക്കാര്യം അംഗീകരിക്കണമെന്നുമുള്ള  ഉപദേശവും കബളിപ്പിക്കലും തോന്ന്യാസമല്ലാതെ  മറ്റെന്താണ്‌?&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;span style="font-family: AnjaliOldLipi;"&gt;ലോകത്തെവിടെ താമസിക്കുന്ന  മുസ്‌ലിംകളും അവിടെ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയെ താഴെയിറക്കി തല്‍സ്ഥാനത്ത്‌  ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കല്‍ അവരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും  ഇസ്‌ലാമികേതരമായ ഭരണവ്യവസ്ഥകളില്‍ മുസ്‌ലിംകള്‍ പങ്കാളികളാകുന്നത്‌ കടുത്ത തെറ്റും  കുറ്റവുമാണെന്നുമുള്ള മൗദൂദിയന്‍ ആദര്‍ശമാണ്‌ രാഷ്‌ട്രീയ ഇസ്‌ലാം. കഴിഞ്ഞ അറുപത്‌  വര്‍ഷക്കാലം ഈ `രാഷ്‌ട്രീയ ഇസ്‌ലാമി'ല്‍ ഭ്രമിതരായി പൊതുസമൂഹത്തില്‍ നിന്ന്‌  മാറിനിന്നത്‌ തെറ്റായിപ്പോയി എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെടുകയും രാജ്യത്തിന്റെയും  മുസ്‌ലിംകളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഞങ്ങളും ഇനി സഹകരിക്കണം എന്ന  ഇസ്‌ലാമിന്റെ രാഷ്‌ട്രീയലൈനിലേക്ക്‌ വൈകിയാണെങ്കിലും ജമാഅത്ത്‌ തിരിച്ചറിവോടെ  തിരിച്ചുവന്നതാണെങ്കില്‍ അക്കാര്യം സുതാര്യവും സ്വാഗതാര്‍ഹവുമാണ്‌. അല്ലെങ്കില്‍  &lt;span style="color: #cc0000; font-size: large;"&gt;&lt;b&gt;മാറ്റത്തിന്റെ വോട്ട്‌ എന്ത്‌ മാറ്റത്തിന്‌?&lt;/b&gt;&lt;/span&gt; എന്ന ചോദ്യത്തിന്‌ ഉത്തരം പറയാന്‍  ജമാഅത്ത്‌ നന്നേ  വിയര്‍ക്കേണ്ടിവരും.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-2069084956333850374?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/2069084956333850374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2010/10/maattathinte-votum-marakkaruthaatha.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/2069084956333850374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/2069084956333850374'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2010/10/maattathinte-votum-marakkaruthaatha.html' title='മാറ്റത്തിന്റെ വോട്ടും മറക്കരുതാത്ത രേഖകളും'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-3819293064742912754</id><published>2010-10-07T13:43:00.000-07:00</published><updated>2010-10-07T13:48:21.144-07:00</updated><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='വിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='ജാറം മാഫിയ'/><title type='text'>ഏര്‍വാടിയില്‍ കൊഴുക്കുന്ന ജാറം മാഫിയ</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;&lt;div style="text-align: right;"&gt;മുഹ്‌സിന്‍ കോട്ടക്കല്‍&amp;nbsp;&amp;nbsp;&amp;nbsp; &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;ul&gt;&lt;b&gt;``നിങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും രേഖപ്പെടുത്തിയ കത്തുകള്‍ സംഭാവന സഹിതം നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുക'' -ഏര്‍വാടിയില്‍ നിന്ന്‌&lt;/b&gt;&lt;/ul&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_xE1VtGi677A/TK4vmx7gXzI/AAAAAAAACnw/vAkN_1CG8aw/s320/Ervadi-Ramanathapuram.jpg" width="320" /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;സുഖദു:ഖങ്ങളുടെയും കയറ്റിറക്കങ്ങളുടെയും പ്രഹേളികയാണ്‌ മനുഷ്യജീവിതം. ആ മാറിമറിയലുകള്‍ക്കിടയില്‍, പിടിച്ചുനില്‍ക്കാന്‍ കെല്‌പുതരുന്ന കരുത്തുറ്റ തായ്‌വേരാണ്‌ വിശ്വാസം. ഏത്‌ വേദനക്കിടയിലും തെളിഞ്ഞുചിരിക്കാന്‍ അത്‌ നമുക്ക്‌ കരുത്തേകുന്നു. വിശ്വാസം നല്ല ജീവിതം തുന്നിച്ചേര്‍ക്കാനുള്ള നല്ല നൂലിഴയാണ്‌. എന്നാല്‍ വെളിച്ചമാകുന്ന അതേ വിശ്വാസം തന്നെ ശരിയായ രീതിയിലും ഭാവത്തിലുമല്ലെങ്കില്‍ കടുത്ത വിനാശകാരിയായിത്തീരും. അന്ധവിശ്വാസങ്ങളും അതിന്റെ ചുവടുപിടിച്ചുവരുന്ന അനാചാരങ്ങളും മനുഷ്യ ജീവിതത്തെ എത്രത്തോളം മലീമസമാക്കിയെന്നതിന്‌ സമകാലിക ലോകത്തിന്‌ വിശദീകരണമാവശ്യമില്ലാത്തവിധം ബോധ്യമുള്ളതാണ്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മരണമടഞ്ഞ വ്യക്തികള്‍ക്ക്‌ ജീവിതത്തില്‍ ഇടപെടാന്‍ കഴിയുമെന്ന മൂഢവിശ്വാസമാണ്‌ മുഴുവന്‍ അന്ധവിശ്വാസങ്ങളുടെയും അവയുടെ വിപണന കേന്ദ്രങ്ങളുടെയും മൂലധനം. ഈ വളക്കൂറുള്ള മണ്ണില്‍ സാമ്പത്തിക ശാരീരിക ചൂഷണങ്ങളുടെ പടുമരങ്ങള്‍ തഴച്ചുവളരുന്നു. ഒപ്പം മയക്കുമരുന്നു ലോബികളും തട്ടിപ്പുകളും മറ്റു ലാഭവ്യവസായങ്ങളും. നടത്തിപ്പുകാരുടെ കുടില നീക്കങ്ങള്‍ക്കും ഏജന്റുമാരുടെ പ്രചാരവേലകള്‍ക്കുമൊപ്പം മതപുരോഹിതന്മാരുടെ ഓശാനകൂടിയാകുമ്പോള്‍ പടുമരങ്ങളുടെ കാടുകള്‍ തന്നെ പടര്‍ന്നു പന്തലിക്കുന്നു. അത്‌ ശിര്‍ക്കന്‍ ഏര്‍പ്പാടുകള്‍ക്ക്‌ സ്വന്തമായൊരു കമ്പോളം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചപോലും ഇതിനെ പോഷിപ്പിക്കുകയല്ലാതെ തളര്‍ത്തിയിട്ടില്ല. ജീവിതപുരോഗതിയില്‍ വന്ന മാറ്റങ്ങള്‍ അതേപടി വിശ്വാസകമ്പോളങ്ങളും സ്വീകരിച്ചു. കാലത്തിനനുസരിച്ച്‌ നവീകരിക്കപ്പെട്ട അവയ്‌ക്ക്‌ സ്വീകാര്യത ഏറിവരികയാണ്‌. ഏലസ്സുകള്‍, ഐക്കല്ലുകള്‍, രത്‌നക്കുടങ്ങള്‍ തുടങ്ങി ദര്‍ഗകളിലും ആള്‍ദൈവങ്ങളിലും കമ്പ്യൂട്ടര്‍ ജ്യോതിഷത്തിലും ചെന്നെത്തി നില്‍ക്കുന്ന വിധത്തില്‍ വ്യാപകവും വ്യത്യസ്‌തവുമാണ്‌ അതിന്റെ കണ്ണികള്‍. അവയുടെ പ്രചാരണത്തിനായി മീഡിയകളുടെ പരസ്യപ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ വെട്ടിമാറ്റാനാകാത്ത ശക്തിയായി അത്‌ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്ധവിശ്വാസ വിപണിയുടെ ആ മഹാ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്‌ ഏര്‍വാടി. 2001ലെ തീപ്പിടുത്ത ദുരന്തത്തെത്തുടര്‍ന്ന്‌ സ്വയം ഇല്ലാതാകുമെന്ന്‌ കരുതപ്പെട്ട ഈ അന്ധവിശ്വാസ വിപണന കേന്ദ്രം കൂടുതല്‍ ശക്തിയോടെ തഴച്ചുവളരുന്ന കാഴ്‌ചയാണിന്നുള്ളത്‌. തെന്നിന്ത്യയിലെ പ്രമുഖ ജാറ വ്യവസായമായ ഏര്‍വാടിയിലേക്ക്‌ നടത്തിയ യാത്ര അന്ധവിശ്വാസ വളര്‍ച്ചയുടെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തമിഴ്‌നാട്ടിലെ രാമനാട്‌ (രാമനാഥപുരം) ജില്ലയിലെ കീലക്കരൈ പഞ്ചായത്തിലെ ഒരു പ്രദേശമാണ്‌ ഏര്‍വാടി. ദര്‍ഗകളുടെയും അനുബന്ധ വ്യവസായങ്ങളുടെയും കൂത്തിനിടക്കും ഒരു ശാലീന ഗ്രാമത്തിന്റെ മുഖച്ഛായയാണ്‌ ഏര്‍വാടിക്ക്‌. തീരപ്രദേശമായതുകൊണ്ടുതന്നെ മത്സ്യബന്ധനമാണ്‌ നാട്ടിലെ പ്രധാന ഉപജീവനമാര്‍ഗം. പ്രദേശ നിവാസികളല്ലാത്ത വിവിധ തരക്കാരായ അയ്യായിരത്തോളും ആളുകള്‍ ഇവിടങ്ങളിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ദര്‍ഗകളിലും അനുബന്ധ ആലയങ്ങളിലുമൊക്കെയായി കഴിയുന്നു. എവിടെയുമുള്ള അന്ധവിശ്വാസ വിപണികളിലേതുമെന്നപോലെ മതപരമോ ജാതീയമോ വര്‍ഗപരമോ ആയ യാതൊരു വിവേചനവും ഇവിടെയും ഇല്ലെന്നതുതന്നെയാണ്‌ ഏര്‍വാടിക്കാഴ്‌ച നല്‍കുന്ന ആദ്യ പാഠം. ശവകുടീര വ്യവസായങ്ങള്‍ സ്ഥാപിച്ചു വളര്‍ത്തിയാല്‍ രാജ്യത്തെ മതസ്‌പര്‍ദ ഇല്ലാതാക്കാം എന്ന്‌ സാംസ്‌കാരിക പടുക്കള്‍ തെറ്റിദ്ധരിച്ചുപോയത്‌ ഇതുകണ്ടാവാം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;ഏര്‍വാടി:ചരിത്രവും വളര്‍ച്ചയും&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ലോകത്തുള്ള എല്ലാ വിശ്വാസ ചികിത്സാകേന്ദ്രങ്ങളും ശവകുടീര വ്യവസായങ്ങളും നിരവധി ഐതിഹ്യങ്ങളാലും കെട്ടുകഥകളാലും സമ്പന്നമാണ്‌. ഇവിടങ്ങളില്‍ സത്യം എന്നെന്നേക്കുമായി നുണക്കഥകള്‍ക്കിടയില്‍ പൂഴ്‌ത്തിവെച്ചിരിക്കും. ഏര്‍വാടിയില്‍ മറവുചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്ന സയ്യിദ്‌ ഇബ്‌റാഹീം ബാദ്‌ഷാ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ അറേബ്യന്‍ വംശജനാണ്‌. മതപ്രബോധനവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നുവത്രെ. ഇങ്ങനെ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ട `ഗാസി'കളില്‍ ഒരാളായിരുന്നു സയ്യിദ്‌ ഇബ്‌റാഹീം. ആദ്യകാലത്ത്‌ വടക്കേ ഇന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ച സയ്യിദ്‌ ഇബ്‌റാഹീം പില്‍ക്കാലത്ത്‌ തെക്കേ ഇന്ത്യയിലെ പാണ്ഡ്യരാജാക്കന്മാരുടെ നാട്ടില്‍ തന്റെ ഇടം കണ്ടെത്തുകയായിരുന്നു. മധുരയിലെ പാണ്ഡ്യരാജാക്കന്മാരോട്‌ യുദ്ധം ചെയ്‌ത്‌ സയ്യിദ്‌ ഇബ്‌റാഹീമിന്റെ സൈന്യം ഭരണപ്രദേശങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീടുണ്ടായ ചില ചതിയുദ്ധങ്ങളിലൂടെ പാണ്ഡ്യരാജാക്കന്മാര്‍ സയ്യിദ്‌ ഇബ്‌റാഹീമിനെ വധിക്കുകയും ചെയ്‌തു. ചരിത്രത്തിലെവിടെയും സയ്യിദ്‌ ഇബ്‌റാഹീമിനെ പുണ്യപുരുഷനോ അമാനുഷ വ്യക്തിത്വമോ ആയി പരിചയപ്പെടുത്തിയിട്ടില്ല. മതപ്രബോധകന്‍, `ഗാസി' എന്നതിലുപരിയായി ആ മനുഷ്യന്റെ പ്രവര്‍ത്തനമേഖല ചരിത്രം രേഖപ്പെടുത്തുന്നില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;മരണമടഞ്ഞ സയ്യിദ്‌ ഇബ്‌റാഹീമിനെ സിക്കന്തര്‍ ബാദ്‌ഷ, സയ്യിദ്‌ ഇസ്‌ഹാഖ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏര്‍വാടിയില്‍ ഖബ്‌റടക്കി എന്നാണ്‌ പറയപ്പെടുന്നത്‌. അതിനിടെ ഖബ്‌റിടം പരിപാലിച്ചിരുന്ന സിക്കന്തര്‍ ബാദ്‌ഷയേയും സയ്യിദ്‌ ഇസ്‌ഹാഖിനെയും പാണ്ഡ്യന്മാരുടെ പട വധിച്ചുവെന്നും കുറേക്കാലത്തേക്ക്‌ മഖ്‌ബറ പരിപാലിക്കപ്പെടാതെയും ആരാലും അറിയപ്പെടാതെയും മറഞ്ഞുകിടന്നുവെന്നും പറയപ്പെടുന്നു. പിന്നീട്‌ 18-ാം നൂറ്റാണ്ടിനുശേഷം നല്ല ഇബ്‌റാഹീം എന്നൊരാളുടെ കാലത്താണ്‌ ഏര്‍വാടിക്ക്‌ പ്രാധാന്യം കൈവരുന്നത്‌. സ്വപ്‌നത്തില്‍ ഇബ്‌റാഹീം ബാദുഷ നല്‍കിയ `നിര്‍ദേശ'പ്രകാരം നല്ല ഇബ്‌റാഹീം ഏര്‍വാടിയിലെത്തി എന്നാണ്‌ ഐതിഹ്യം. അക്കാലത്ത്‌ പാണ്ഡ്യരാജ്യത്തെ രാജാവിന്റെ അമ്മാവന്‌ ഒരു മാറാവ്യാധി പിടിപെട്ടുവത്രെ. ചികിത്സകളൊന്നും ഏശാതെ വന്നപ്പോള്‍ കേട്ടുകേള്‍വിയടിസ്ഥാനമാക്കി ഏര്‍വാടിയിലെത്തി. നല്ല ഇബ്‌റാഹീം പ്രാര്‍ഥിക്കുകയും മഖ്‌ബറയുടെ ചാരെ നിന്നും ഒരുപിടി മണ്ണ്‌ കൊടുക്കുകയും ആ മണ്ണ്‌ കലക്കിക്കുടിച്ചതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്‌തു എന്നാണ്‌ കഥ. അവിടുന്നിങ്ങോട്ട്‌ ഏര്‍വാടിയുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 2000ത്തിലെ പകര്‍ച്ചവ്യാധി ദുരന്തവും 2001ലെ തീപ്പിടുത്ത ദുരന്തവുമൊന്നും അതിനെ തളര്‍ത്തിയില്ല. സത്യവിശ്വാസങ്ങളെയും ശാസ്‌ത്രവിചാരങ്ങളെയും വെല്ലുവിളിച്ച്‌ അത്‌ മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;മഖ്‌ബറകളുടെ കൃഷിഭൂമി&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അസ്വസ്ഥതകളുടെ മഹാസമുദ്രമാണ്‌ ആധുനിക മനുഷ്യന്‍. ഉള്ളതുകൊണ്ട്‌ ലളിതമനോഹരമായി ജീവിക്കാനുള്ള കഴിവ്‌ അവന്‌ കൈമോശം വന്നിരിക്കുന്നു. സമ്പത്തിനും സുഖാഡംബരങ്ങള്‍ക്കും പിറകെ ലക്കില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ അസുഖങ്ങളും മാനസിക സംഘര്‍ഷങ്ങളും പിറകെ വരും. ചുളുവില്‍ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അത്യാര്‍ത്തിയും കൂടി ആകുമ്പോള്‍ ഉറുക്കുകളും ഏലസ്സുകളും വിശ്വാസചികിത്സകന്മാരും ഷെയ്‌ഖുപ്പൂപ്പമാരും ആള്‍ദൈവങ്ങളും ദര്‍ഗകളും സകലമാന ദുരാചാരങ്ങളും വേരുപിടിക്കുന്നു. ഭൗതിക ആവശ്യങ്ങള്‍ക്കല്ലാതെ സ്വര്‍ഗം നേടുക, നരകത്തില്‍ നിന്ന്‌ രക്ഷനേടുക, ആത്യന്തികമായ സന്മാര്‍ഗദര്‍ശനം ലഭിക്കുക തുടങ്ങി ഒരാവശ്യത്തിനും ആരും ദര്‍ഗകളില്‍ എത്തുന്നില്ല എന്നത്‌ ചിന്തനീയമാണ്‌. മനുഷ്യാസ്വസ്ഥതകളെ ലാഭക്കണ്ണോടെ കണ്ട്‌ കീശ നിറയ്‌ക്കുന്നതെങ്ങനെയെന്ന്‌, അതിന്റെ മറവില്‍ മറ്റനേകം ദുര്‍വൃത്തികള്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ ഏര്‍വാടി പറഞ്ഞുതരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ഏര്‍വാടിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും ഏര്‍വാടിയിലേക്ക്‌ മുഴുസമയവും വാഹനസൗകര്യമുണ്ട്‌. രാമനാഥപുരം ബസ്‌സ്റ്റാന്റില്‍ വിവിധ വിശ്വാസചികിത്സാ കേന്ദ്രങ്ങളുടെ ഏജന്റുമാരുടെ വിഹാരകേന്ദ്രമാണ്‌. ഏര്‍വാടിയിലേക്കെത്തുന്നവരെ കാന്‍വാസ്‌ ചെയ്‌ത്‌ അവരവരുടെ കേന്ദ്രങ്ങളിലേക്ക്‌ വഴിമാറ്റാന്‍ ഏജന്റുമാര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്‌. നൂലും ഉറുക്കും മാലകളുമൊക്കെയായി അനുബന്ധ സാധനങ്ങളുടെ വില്‍പനയും പൊടിപൊടിക്കുന്നുണ്ട്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏര്‍വാടിയോട്‌ അടുത്തുനില്‍ക്കുന്ന കീലക്കരൈ കടുകുമണികള്‍ ചിതറിക്കിടക്കുന്നതുപോലെ തുരുതുരാ ദര്‍ഗകള്‍ കൊണ്ട്‌ സമ്പന്നമായ ഒരു പ്രദേശമാണ്‌. ഓരോ ദര്‍ഗയിലും വ്യത്യസ്‌ത ആരാധനാമുറകളാണ്‌. സംഭാവനയും മുറക്ക്‌ കൊടുക്കണം. കീലക്കരയിലെ സദഖതുല്ലാഹില്‍ ഖാഹിരി വലിയ്യുല്ലായുടെ ദര്‍ഗക്കുമുന്നില്‍വെച്ചാണ്‌ പാലക്കാട്ടുകാരായ ഉമ്മയെയും മകനെയും കണ്ടുമുട്ടിയത്‌. മകന്റെ മാനസികാസ്വാസ്ഥ്യങ്ങള്‍ മാറ്റാന്‍ വേണ്ടി സിയാറത്തിനെത്തിയതാണ്‌ ഉമ്മയും മകനും. ഏറ്റവും അത്ഭുതവും വേദനയും തോന്നുന്നത്‌ ആ മകന്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു ഡോക്‌ടറാണെന്നറിയുമ്പോഴാണ്‌. വിദ്യാഭ്യാസം അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുന്നുവെന്ന പൊതുതത്വത്തിന്‌ തിരുത്തലുകള്‍ വേണ്ടിയിരിക്കുന്നു. വിശ്വാസം അന്ധമാകുമ്പോള്‍ യുക്തി തോറ്റോടുകതന്നെ ചെയ്യും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏര്‍വാടിയോട്‌ തൊട്ടടുത്ത കാട്ടുപള്ളി ദര്‍ഗയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ചികിത്സാ കേന്ദ്രങ്ങളുണ്ട്‌. മുറി ഡോക്‌ടര്‍മാരുപോലുമല്ലാത്ത കുറേ മുല്ലമാരും ബീവിമാരുമാണ്‌ വിശ്വാസ ഡോക്‌ടര്‍മാരായി അവിടെ വിലസുന്നത്‌. മന്ത്രവും മറ്റു പ്രാകൃത രീതികളുമാണ്‌ ചികിത്സാ മുറകള്‍.&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു മരച്ചുവട്ടില്‍ ധ്യാനത്തിലെന്നപോലെ ഇരിപ്പുണ്ടായിരുന്ന വൃദ്ധ അവിടുത്തെ ചികിത്സാരീതികളുടെയും ശൈഖിന്റെ മദ്‌ഹുകളും ആത്മര്‍ഥതയോടെയും ആവേശത്തോടെയും പറഞ്ഞുതന്നു. അവരുടെ അന്ധമായ വിശ്വാസം എത്രത്തോളം ആഴമേറിയതാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു അത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മലപ്പുറം ജില്ലക്കാരായ അമ്പതോളം സ്‌ത്രീകളടങ്ങുന്ന ഒരു സംഘം ഒരു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏര്‍വാടി ദര്‍ഗയില്‍ സിയാറത്തിനെത്തിയിട്ടുണ്ട്‌. മനസ്സിലാകാത്ത എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടും മറ്റും ദര്‍ഗക്കുമുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുകയും ദര്‍ഗക്കുചുറ്റും പ്രദക്ഷിണം ചെയ്യുകയുമാണ്‌ അവര്‍. കുഴിയൊരുക്കി കാത്തിരുന്ന പൗരോഹിത്യത്തിന്റെ ഇരകള്‍! പൂട്ട്‌ നേര്‍ച്ച, തൊട്ടില്‍ കെട്ടല്‍, ചന്ദനത്തിരി കത്തിക്കല്‍, വെളിച്ചെണ്ണ നിവേദിക്കല്‍, ഷാള്‍ പുതപ്പിക്കല്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ നേര്‍ച്ചകളാണ്‌ ഓരോയിടത്തും. നേര്‍ച്ച സാധനങ്ങളത്രയും തിരികെ അതേ വിപണികളിലേക്കു തന്നെയെത്തിക്കുന്ന തന്ത്രം ഏര്‍വാടിയിലും സജീവമാണ്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രധാന ദര്‍ഗയുടെ പരിസരം സദാചാര വിരുദ്ധതയാലും ധാര്‍മിക ച്യുതികളാലും വൃത്തിഹീനമാണ്‌. സ്‌ത്രീ പുരുഷ ഭേദമില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇടകലര്‍ന്നാണ്‌ നില്‍പ്പ്‌. അതിനിടയില്‍ തന്നെ ഭ്രാന്തന്‍ ചേഷ്‌ടകളുമായി നഗ്‌നരും അര്‍ധനഗ്‌നരുമായ മാനസികരോഗികളായ സ്‌ത്രീ പുരുഷന്മാര്‍. ദര്‍ഗക്കകത്തും പുറത്തുമായി വിവിധ ചികിത്സാ വാഗ്‌ദാനങ്ങളുമായി വ്യാജന്മാര്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. ചടങ്ങുകളും അനിസ്‌ലാമികവും വളരെ പ്രാകൃതവുമാണ്‌. സാഷ്‌ടാംഗം പ്രണമിച്ചും മുട്ടുകുത്തിയും കരഞ്ഞും മാലകള്‍ ഓതിയും മഖ്‌ബറയെ പ്രദക്ഷിണം ചെയ്‌തും നിലത്തുരുണ്ടും മുടിയഴിച്ചാടിയും വിവരണാതീതമായ ദൃശ്യങ്ങള്‍!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;ചികിത്സാ കേന്ദ്രങ്ങള്‍&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``ഏത്‌ രോഗവും മാറ്റുന്ന ആശുപത്രി, ഏത്‌ കേസും തീര്‍ക്കുന്ന കോടതി. അതാണ്‌ ഏര്‍വാടി. പിശാച്‌ ബാധകൊണ്ടോ മറ്റോ ഉണ്ടാകുന്ന രോഗങ്ങള്‍, മാറാവ്യാധികള്‍, ഭ്രാന്ത്‌ തുടങ്ങിയ ഏതും ദര്‍ഗാശരീഫില്‍ വെച്ച്‌ സുഖപ്പെട്ടു മടങ്ങുന്നു. ഇബ്‌റാഹീം ബാദ്‌ഷാ(റ) പുത്രന്‍ അബൂതാഹിര്‍(റ)വും മറ്റു ശുഹദാക്കളും ചേര്‍ന്ന്‌ പിശാചുക്കളെ വിളിച്ച്‌ വിചാരണ ചെയ്‌ത്‌ വിധി പ്രസ്‌താവിക്കുന്നത്‌ ഏര്‍വാടിയില്‍ സര്‍വസാധാരണമാണ്‌. സ്വപ്‌നത്തിലായിരിക്കും ചികിത്സകളൊക്കെ. ഇഞ്ചക്‌ഷനെടുക്കലും ഓപറേഷനുമെല്ലാം സ്വപ്‌നത്തില്‍ നടക്കുന്നു...'' (ഏര്‍വാടി ചരിത്രം/മുത്തുക്കോയ തങ്ങള്‍)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;800 വര്‍ഷത്തിലധികമായി ഏര്‍വാടി ദര്‍ഗയും അനുബന്ധ വിശ്വാസ ചികിത്സാ കേന്ദ്രങ്ങളും അനാചാരത്തിന്റെ സ്വന്തമായൊരു മാതൃക ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഉപേക്ഷിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലധികം രോഗികളും അത്രതന്നെ അവരുടെ ബന്ധുക്കളും ഏര്‍വാടിയിലും പരിസരത്തും സ്ഥിരതാമസക്കാരായുണ്ട്‌. ദിനേനെ സന്ദര്‍ശകരായി ഒട്ടനേകം പേര്‍ വേറെയും എത്തുന്നുണ്ട്‌. രോഗികളില്‍ ഭൂരിഭാഗവും മരങ്ങളിലും മറ്റു ഷെഡുകളിലുമായി ചങ്ങലകളാല്‍ ബന്ധിതരാണ്‌. വൃണങ്ങള്‍ പഴുത്തൊലിച്ചും കണ്ണുകളില്‍ നിസ്സഹായത നിറഞ്ഞും അവര്‍ അവിടെ കിടന്ന്‌ അക്രമാസക്തരാകുന്നതും കരയുന്നതും കാണാം. പലരും നേര്‍ച്ചയാക്കിയ ഭക്ഷണങ്ങള്‍ അവിടെ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും രോഗികള്‍ക്ക്‌ അത്‌ ലഭ്യമാകുന്നുവെന്നതിന്‌ യാതൊരു ഉറപ്പുമില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സന്താനക്കൂട്‌ ഉത്സവമാണ്‌ ഇവിടുത്തെ പ്രധാന ആണ്ട്‌ ഉത്സവം. ഉറൂസ്‌ മഹാമഹങ്ങള്‍ അനുബന്ധ ഉത്സവങ്ങള്‍ തുടങ്ങി വിശേഷ ദിവസങ്ങളില്‍ രോഗികളെ യാചനക്കിരുത്തുന്ന പതിവുമുണ്ടിവിടെ. ചിലരെ യാചനക്കും മറ്റു ജോലികള്‍ക്കുമായി പുറത്തേക്ക്‌ വിടാറുമുണ്ട്‌. ഇങ്ങനെ വിവിധ വകകളില്‍ എത്തുന്ന പണങ്ങളത്രയും ഏതൊക്കെയോ മുതലാളിമാരുടെ പണപ്പെട്ടിയില്‍ ഭദ്രമായെത്തുന്നു. രോഗികളുടെ പേരില്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്നയച്ചുകൊടുക്കുന്ന പണവും ഇതേ വഴിക്കുതന്നെ പോകുന്നു. ഉപേക്ഷിക്കപ്പെട്ടവരും ബന്ധുക്കള്‍ക്ക്‌ താല്‌പര്യമില്ലാത്തവരുമായ രോഗികളുടെ മയ്യിത്ത്‌ കടലിലെറിയുകയാണ്‌ പതിവ്‌. മരണപ്പെട്ടവരെക്കുറിച്ച്‌ കൃത്യമായ രേഖകള്‍ പുറത്തുവിടുകയോ വേണ്ട രേഖകള്‍ സൂക്ഷിക്കുകയോ ചെയ്യാറില്ല. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു കള്ളക്കടത്തുകാരുടെയും വിഹാരകേന്ദ്രമാണിവിടെ. ക്രിമിനലുകളായ പലരും ഭ്രാന്തന്മാരുടെ വേഷത്തിലൊളിച്ചു താമസിക്കുന്നത്‌ ബീമാപള്ളി, അജ്‌മീര്‍, ഏര്‍വാടി തുടങ്ങി ഒട്ടുമിക്ക ദര്‍ഗാകേന്ദ്രങ്ങളിലും പതിവാണ്‌. പണ്ടുമുതല്‍ക്കേ കള്ളക്കടത്തിനും മയക്കുമരുന്ന്‌ വ്യാപാരത്തിനും കുപ്രസിദ്ധിയാര്‍ജിച്ച തീരദേശമാണ്‌ ഏര്‍വാടി. ദര്‍ഗാ വ്യവസായത്തിന്റെ മറവില്‍ ഇത്തരം ലഹരി വിപണനവും സുഗമമായി നടക്കുന്നു. ഇതിനൊക്കെ പുറമെ ലൈംഗിക ചൂഷണവും ധാരാളമായി നടക്കുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തന്നെ ഇവിടുത്തെ രോഗികളായ സ്‌ത്രീകളെ ഉപയോഗപ്പെടുത്തുകയും പുറത്തെ കച്ചവടക്കാര്‍ക്ക്‌ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്യുന്നത്‌ അത്ര സ്വകാര്യമല്ല. പ്രകൃതിവിരുദ്ധ ലൈംഗികതയും വ്യാപകമായി നടക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ മാത്രമായി ഏര്‍വാടി സന്ദര്‍ശിക്കുന്നവരുമുണ്ട്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇത്രയും വൃത്തികേടുകളും കഷ്‌ടതകളുമുണ്ടായിട്ടും അസംഖ്യം രോഗികള്‍ എങ്ങനെ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതകരമാണ്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മതപുരോഹിതന്മാരുടെ വക്രബുദ്ധിക്കുനേരെയാണപ്പോള്‍ ചൂണ്ടുവിരലുയരുന്നത്‌. ഏര്‍വാടി ദര്‍ഗക്ക്‌ കേരളത്തിലെ പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുണ്ട്‌. മുസ്‌ലിയാക്കളുടെ പ്രാദേശിക പ്രചാരണം കൂടിയാകുമ്പോള്‍ ഏര്‍വാടിയിലേക്കുള്ള ഒഴുക്ക്‌ ശക്തമാകുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏര്‍വാടിയിലെത്തിപ്പെടുന്നവരില്‍ ചെറിയൊരു ശതമാനം മാറാരോഗികളാണ്‌. ബാക്കിയുള്ളവരൊക്കെ സ്വത്തുതര്‍ക്കം, കുടുംബവഴക്ക്‌ തുടങ്ങിയ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്‌. പലര്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇവിടുത്തെ പ്രാകൃതനടപടികള്‍ക്കിടയില്‍ ഭ്രാന്തുവരാതെ പിടിച്ചുനില്‍ക്കാന്‍ അധികമാര്‍ക്കും കഴിയണമെന്നില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എത്ര പിഴുതുമാറ്റിയാലും വീണ്ടും വേരുപിടിക്കുന്ന തന്ത്രമാണ്‌ ഏര്‍വാടിയുടേത്‌. 2000ത്തില്‍ ഛര്‍ദ്ദിയും അതിസാരവും ബാധിച്ച്‌ 11 പേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ ഒഴിഞ്ഞുകിടന്ന ഏര്‍വാടി ഒരു വര്‍ഷത്തിനകം വീണ്ടും കിളിര്‍ത്തുപൊന്തി. 2001 ആഗസ്‌ത്‌ 6ന്‌ നടന്ന തീപ്പിടുത്തത്തെത്തുടര്‍ന്ന്‌ 28 ജീവനുകളാണ്‌ കത്തിത്തീര്‍ന്നത്‌. ബാദുഷ മാനസിക ചികിത്സാകേന്ദ്രം നടത്തിയിരുന്ന മൊയ്‌തീന്‍ ബാഷയെയും സുറയ്യയെയും അറസ്റ്റ്‌ ചെയ്യുകയും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആഗസ്‌ത്‌ 13ന്‌ രോഗികളെ ചെന്നൈയിലെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലേക്ക്‌ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ കണിശമായ നടപടികള്‍ അക്കാലത്ത്‌ ഉണ്ടായി എങ്കിലും പിന്നീട്‌ ഇത്തരം കേന്ദ്രങ്ങള്‍ വീണ്ടും തഴച്ചുവളരുകയും പുനരധിവാസ കേന്ദ്രങ്ങളെ വിഴുങ്ങുകയും ചെയ്‌തു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദുരന്തത്തെത്തുടര്‍ന്ന്‌ ഏര്‍വാടി ഒഴിഞ്ഞുകിടക്കുമ്പോഴും ഇവിടെ മലയാളക്കരയില്‍ പൗരോഹിത്യം അതിന്റെ പോരിശ പാടി നടക്കുകയായിരുന്നു. മീനായില്‍ തീപ്പിടുത്തമുണ്ടായി എന്ന്‌ കരുതി ആരും ശേഷം ഹജ്ജ്‌ ചെയ്യേണ്ട എന്ന്‌ വച്ചിട്ടില്ലല്ലോ. പൂക്കിപ്പറമ്പ്‌ ബസ്‌ ദുരന്തത്തിനുശേഷം അത്‌വഴി ആരും ബസ്സില്‍ യാത്ര ചെയ്യാതിരുന്നിട്ടില്ലല്ലോ തുടങ്ങിയ രസകരമായ മുടന്തന്‍ ചോദ്യങ്ങളുമായി പൗരോഹിത്യം അവരുടെ പക്ഷം ന്യായീകരിക്കുകയായിരുന്നു. ഏര്‍വാടിക്കെതിരെയുണ്ടായ ജനവികാരത്തെ സാവധാനം വഴിതിരിച്ചുവിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അതുകൊണ്ടാണല്ലോ മരിക്കുന്നതിനുമുമ്പ്‌ ഏര്‍വാടിയൊന്നു കാണണമെന്നു പലരുമിന്നും മോഹപ്പെട്ടുകൊണ്ടിരിക്കുന്നതും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരേ സമയം മലയാളിയുടെ കുബുദ്ധിക്കും വിഡ്‌ഢിത്തരത്തിനും നേരുദാഹരണങ്ങളെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌ ഏര്‍വാടി. ഇവിടെ ചൂഷകരും ചൂഷിതരും ഏറെയും മലയാളികളാണ്‌. ദര്‍ഗക്കു ചുറ്റും കച്ചവടം നടത്തുന്നവരില്‍ ഏറെയും മലയാളികള്‍. ഗാര്‍ഡുകളിലും മലയാളികളുണ്ട്‌. അവരെ ഗുണ്ടകള്‍ എന്ന്‌ വിളിക്കുന്നതാണ്‌ ശരി. ദര്‍ഗയില്‍ മലയാളത്തില്‍ മാത്രമുള്ള ഒട്ടുമിക്ക നിര്‍ദേശങ്ങളും ബോര്‍ഡുകളും സൂചിപ്പിക്കുന്നത്‌ മലയാളികളാണ്‌ ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരായെത്തുന്നത്‌ എന്നുതന്നെയാണ്‌. സമ്പത്തും സമയവും ചെലവഴിച്ച്‌ ശിര്‍ക്കിന്റെ പങ്കുപറ്റാന്‍ തിരക്കുകൂട്ടുകയാണ്‌ മലയാളികള്‍.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു കാലത്ത്‌ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി തളര്‍ന്നുകിടന്നിരുന്ന അനാചാര കേന്ദ്രങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും കൊഴുത്തുവരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളും കൂടുതല്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു. ഇതിനൊക്കെ പുറമെ ജിന്നുസേവയും സിഹ്‌റും മന്ത്രവുമൊക്കെയായി യാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ ധാരകള്‍ രംഗത്തുവന്നുകഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജ്യോതിഷവും ഖുര്‍ആന്‍ ചികിത്സയും അടിച്ചിറക്കലും മറ്റുമൊക്കെയായി ആധുനിക മീഡിയകളുടെക്കൂടി സഹായത്തോടെ പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ശിര്‍ക്കന്‍ വിശ്വാസാചാരങ്ങള്‍ മൂടുപടം നീക്കിപുറത്തുവരുമ്പോള്‍ ചുറ്റും കൈകോര്‍ത്ത്‌ അതിനെ സംരക്ഷിച്ച്‌, അതിന്റെ പണം പറ്റി സ്വയം തടിക്കുകയാണ്‌ പൗരോഹിത്യം. ജാറവാണിഭത്തില്‍ അവര്‍ ഗ്രൂപ്പുഭേദം പോലും മറക്കുന്നു. ആത്മീയ വാണിഭത്തിലെ `അനിസ്‌ലാമികത'കളെആദ്യം എതിര്‍ത്തവര്‍, ഒടുവില്‍ നഷ്‌ടം ഭയന്ന്‌ കമ്പോളത്തിലിറങ്ങിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസികള്‍ ഉണരേണ്ട സമയമായിരിക്കുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-3819293064742912754?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/3819293064742912754/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2010/10/jaram-mafia.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/3819293064742912754'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/3819293064742912754'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2010/10/jaram-mafia.html' title='ഏര്‍വാടിയില്‍ കൊഴുക്കുന്ന ജാറം മാഫിയ'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_xE1VtGi677A/TK4vmx7gXzI/AAAAAAAACnw/vAkN_1CG8aw/s72-c/Ervadi-Ramanathapuram.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-242530089844975635</id><published>2010-07-09T08:33:00.000-07:00</published><updated>2010-07-09T08:35:49.620-07:00</updated><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='ദൈവീക മതം'/><category scheme='http://www.blogger.com/atom/ns#' term='പൌരോഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='വിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='ഭിന്നത'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>റജബിലെ അനാചാരങ്ങള്‍</title><content type='html'>&lt;hr /&gt;&lt;div style="text-align: right;"&gt;അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി&amp;nbsp;&amp;nbsp; .&lt;/div&gt;&lt;hr /&gt;ദൈവികമതമാണിസ്‌ലാം. അഥവാ ഇസ്‌ലാം മാത്രമാണ്‌ ദൈവികമതം. മനുഷ്യര്‍ക്ക്‌ സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരിച്ചറിയാനായി അല്ലാഹു നബിമാര്‍ മുഖേന ലോകാരംഭം മുതല്‍ തന്നെ അറിയിച്ചുകൊടുത്ത ജീവിത ക്രമത്തിന്റെ പേരാണ്‌ ഇസ്‌ലാം.&lt;br /&gt;&lt;br /&gt;&lt;br /&gt;അത്‌ കാലാകാലങ്ങളില്‍ ദൈവദൂതന്‍മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ആവശ്യാനുസാരം അറിയിച്ചുകൊടുക്കുകയും മുഹമ്മദ്‌ നബിയിലൂടെ, വിശുദ്ധഖുര്‍ആനിലൂടെ, അതിന്‌ സമാപനം കുറിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;``ഇന്ന്‌ നിങ്ങള്‍ക്ക്‌ നാം നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3) എന്ന്‌ വിശുദ്ധഖുര്‍ആന്‍ വചനത്തിലൂടെ, നബി(സ)യുടെ ജീവിതത്തിന്റെ അവസാനത്തെ വര്‍ഷം ഹജ്ജ്‌വേളയില്‍, അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. നബി(സ) അക്കാര്യം ഒന്നുകൂടി വിശദീകരിച്ചു: ``സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരാതിരുന്നിട്ടില്ല. നരകത്തോടടുപ്പിക്കുകയും സ്വര്‍ഗത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും നിങ്ങളോട്‌ ഞാന്‍ മുന്നറിയിപ്പു നല്‍കാതെയുമുണ്ടായിട്ടില്ല.''&lt;br /&gt;&lt;br /&gt;മുഹമ്മദ്‌ നബി(സ)യുടെ വിയോഗത്തോടെ ദിവ്യസന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന സമ്പ്രദായത്തിന്‌ തിരശ്ശീല വീണു. അതിനു ശേഷം പുണ്യകരമായ ആചാരങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആര്‍ക്കും അല്ലാഹു അവകാശം നല്‌കിയിട്ടില്ല. ``പുതിയ മതാചാരങ്ങള്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടുകയാണ്‌ വേണ്ടത്‌'' എന്ന്‌ നബി(സ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;നിര്‍ഭാഗ്യവശാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ഇക്കാര്യം ഒട്ടും മനസ്സിലാക്കാതെ പുതിയ പുതിയ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മുസ്‌ലിം സമൂഹത്തില്‍ എത്രയോ വളര്‍ന്നുവന്നിരിക്കുന്നു. എല്ലാം പുണ്യത്തിന്റെ പേരില്‍ തന്നെ. ഓരോ മാസത്തിലും ഓരോതരം പുതിയ ആചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ ആചരിച്ചുവരുന്നു. ഇവയ്‌ക്ക്‌ പ്രാദേശികമായും കാലികമായും ഭേദങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്‌. ഇസ്‌ലാമികാചാരങ്ങള്‍ക്ക്‌ ലോകത്തിലുടനീളം ഒരേ രൂപമേ നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ.&lt;br /&gt;&lt;br /&gt;റജബ്‌ മാസത്തിലും ചില അനാചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ അനുഷ്‌ഠിച്ചുവരുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ `മിഅ്‌റാജ്‌' ആഘോഷമാണ്‌. പ്രവാചകത്വ ലബ്‌ധിക്കു ശേഷം മുഹമ്മദ്‌നബി(സ)ക്കു നല്‍കപ്പെട്ട നിരവധി ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ ഫലസ്‌ത്വീനിലെ ജറൂസലമിലെ മസ്‌ജിദുല്‍ അഖ്‌സ്വാ വരെ ഒരു രാത്രിയില്‍ പ്രവാചകന്‍(സ) ആനയിക്കപ്പെട്ടു. അന്നത്തെ സ്ഥിതിയനുസരിച്ച്‌ മാസങ്ങളോളം സഞ്ചരിച്ചെങ്കില്‍ മാത്രം എത്തിപ്പെടാവുന്ന ദൂരം ഒരു രാത്രിയില്‍ നബി(സ) പോയി വന്നു എന്നത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റൊന്നുമല്ല. ഇതിന്നാണ്‌ ഇസ്‌റാഅ്‌ എന്ന്‌ പറയുന്നത്‌. ഇസ്‌റാഅ്‌ എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധഖുര്‍ആനിലെ 17-ാം അധ്യായം ആരംഭിക്കുന്നത്‌ ഇസ്‌റാഇനെ പരാമര്‍ശിച്ചുകൊണ്ടാണ്‌.&lt;br /&gt;&lt;br /&gt;അതേ രാത്രിയില്‍ തന്നെ മസ്‌ജിദുല്‍ അഖ്‌സ്വയില്‍ നിന്ന്‌ വാനലോകത്തേക്ക്‌ മുഹമ്മദ്‌നബി(സ) ആനയിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ എമ്പാടും കാണാനും അറിയാനും അദ്ദേഹത്തിന്‌ അവസരമുണ്ടായി. ഇതെല്ലാം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ ആയിരുന്നു. ഈ സംഭവം മിഅ്‌റാജ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. വിശുദ്ധഖുര്‍ആനിലെ 57-ാം അധ്യായമായ `അന്നജ്‌മി'ല്‍ ഈ ആകാശാരോഹണം, പേരെടുത്തു പറയാതെ, പരാമര്‍ശിക്കുന്നുണ്ട്‌. ഈ സംഭവങ്ങള്‍ നബിചര്യയില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌. നിര്‍ബന്ധ കര്‍മാനുഷ്‌ഠാനമായ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്‌ ഈ സന്ദര്‍ഭത്തിലാണ്‌.&lt;br /&gt;&lt;br /&gt;ഇത്രയും കാര്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലെ തര്‍ക്കമറ്റ സംഗതികളാണ്‌. എന്നാല്‍ ഇത്‌ ഏത്‌ ദിവസമാണെന്ന്‌ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ ദിവസം ഓര്‍മിക്കാന്‍ നിഷ്‌കര്‍ഷിക്കുകയോ ആ ദിവസത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആരാധനാകര്‍മങ്ങളോ ചടങ്ങുകളോ ഏര്‍പ്പെടുത്തുകയോ ചെയ്‌തിട്ടുമില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ റജബ്‌ ഇരുപത്തേഴാമത്‌ രാത്രിയാണ്‌ ഈ ദിനമെന്നു കണക്കാക്കുകയും അന്ന്‌ പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും നടത്തുകയും പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കുകയും മുസ്‌ലിയാന്മാരെ വിളിച്ചുകൊണ്ടുവന്ന്‌ ദുആ ചെയ്യിക്കുകയും ചെയ്യുന്ന പതിവ്‌ ചില സ്ഥലങ്ങളില്‍ കണ്ടുവരുന്നത്‌ പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ ഇല്ലാത്തതാണ്‌. ഇത്തരം `ദീനീ'കാര്യങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ പറയുന്നത്‌. ബിദ്‌അത്താകട്ടെ നരകത്തിലേക്കുള്ള പാതയുമത്രെ.&lt;br /&gt;&lt;br /&gt;ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത്‌ `ഈ സംഭവം ഏതു മാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല' എന്നാണ്‌ (സാദുല്‍മആദ്‌). മിഅ്‌റാജ്‌ രാവ്‌ എന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ഈ ആചാരം പക്ഷെ, ഇസ്‌റാഅ്‌ രാവ്‌ എന്ന്‌ പറയപ്പെടാറില്ല! അതെന്താണെന്നറിഞ്ഞുകൂടാ. മിഅ്‌റാജിനെക്കാള്‍ ഖണ്ഡിതമായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമായി പറഞ്ഞത്‌ ഇസ്‌റാഅ്‌ ആയിരുന്നിട്ടുപോലും.&lt;br /&gt;&lt;br /&gt;റജബ്‌, ശഅ്‌ബാന്‍ മാസങ്ങളില്‍ ചില ആളുകള്‍ `സ്വലാത്തുര്‍റഗാഇബ്‌' എന്ന പേരില്‍ ഒരു പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നുണ്ട്‌. ഇതും ബിദ്‌അത്താണ്‌. നബിചര്യയില്‍ അടിസ്ഥാനമില്ലാത്ത പുണ്യകര്‍മങ്ങള്‍ക്കും ആരാധനകള്‍ക്കും സാധുതയില്ല. അവ പാഴ്‌വേലയാണെന്നു മാത്രമല്ല ശിക്ഷാര്‍ഹമായ ബിദ്‌അത്തു കൂടിയാണ്‌. ഹിജ്‌റ 448ല്‍ ഇബ്‌നു അബില്‍ ഹംറാഅ്‌ എന്നു പേരുള്ള ഒരാളാണ്‌ ഈ നമസ്‌കാരം ആദ്യമായി തുടങ്ങിയതത്രെ. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്‌തിരുന്ന ഇയാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച്‌ നമസ്‌കരിക്കുകയും അതുകണ്ട്‌ ആളുകള്‍ കൂടെ കൂടുകയും ചെയ്‌തു എന്ന്‌ അഹ്‌മദുബ്‌നു ഹജര്‍ ഇമാം ത്വര്‍ത്വൂസി അല്‍ ഹവാദിസ്‌ വല്‍ബിദഅ്‌ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;അതു മാത്രമല്ല, റജബ്‌ മാസത്തില്‍ മിഅ്‌റാജ്‌ ആഘോഷത്തോടനുബന്ധിച്ച്‌ നോമ്പനുഷ്‌ഠിക്കുന്നവരെയും കാണാം. ഈ നോമ്പിനു ഇസ്‌ലാമില്‍ രേഖകളില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. ആദരണീയ മാസങ്ങളായി അല്ലാഹു അറിയിച്ച നാലു മാസങ്ങളിലൊന്നാണ്‌ റജബ്‌. ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ:, മുഹര്‍റം എന്നിവയാണ്‌ മറ്റു മാസങ്ങള്‍. ആ മാസങ്ങളില്‍ ആയുധമേന്താനോ യുദ്ധങ്ങളിലേര്‍പ്പെടാനോ പാടില്ല. എന്നാല്‍ അതിനപ്പുറം പ്രസ്‌തുത മാസങ്ങളില്‍ ദിക്‌റുകളോ ദുആകളോ നമസ്‌കാരമോ നോമ്പോ പ്രത്യേകമായി നബി(സ) ഏര്‍പ്പെടുത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;റജബിന്റെ പ്രാധാന്യവും പോരിശയും പറയുന്ന, റജബില്‍ ചില നോമ്പുകള്‍ നിര്‍ദേശിക്കുന്ന ഏതാനും ഹദീസുകള്‍ ഉദ്ധരിക്കപ്പെടാറുണ്ട്‌. ഈ വകുപ്പില്‍ ഉദ്ധരിക്കപ്പെട്ട മുഴുവന്‍ ഹദീസുകളും ദുര്‍ബലങ്ങളോ വ്യാജനിര്‍മിതങ്ങളോ ആണെന്ന്‌ മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ അവയൊന്നും മിഅ്‌റാജുമായോ ഇസ്‌റാഉമായോ ബന്ധപ്പെടുത്തിക്കൊണ്ടു പറഞ്ഞതല്ല എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.&lt;br /&gt;&lt;br /&gt;``ആകാശഭൂമികള്‍ സൃഷ്‌ടിച്ച അന്നു മുതല്‍ തന്നെ മാസങ്ങള്‍ പന്ത്രണ്ടാണെന്നും അവയില്‍ നാലെണ്ണം ആദരണീയമായി കണക്കാക്കണമെന്നും'' (9:36) വിശുദ്ധഖുര്‍ആന്‍ പറഞ്ഞു. അവ ഏതെല്ലാം മാസങ്ങളാണെന്നും എങ്ങനെ ആദരിക്കണമെന്നും നബി(സ)യും പഠിപ്പിച്ചു. നബിയോ സ്വഹാബികളോ ചെയ്യാത്ത ഒരു കാര്യം ദീനില്‍ ഒരു ചടങ്ങായി വരാന്‍ പാടില്ല എന്ന പ്രാഥമികതത്വം ഉള്‍ക്കൊള്ളുകയും ഖുര്‍ആനും സുന്നത്തും നാം സാമാന്യമായി പഠിക്കുകയും ചെയ്യുക എന്നതാണ്‌ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക്‌ അറുതിവരുത്താനുള്ള മാര്‍ഗം. അതേസമയം സമുദായത്തിലെ `വിവരമുള്ളവരെന്ന്‌' ധരിക്കപ്പെടുന്ന ആള്‍ക്കാര്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ഫീസ്‌ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്‌ ഏറെ ഖേദകരം. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;u&gt;റജബിലെ ആചാരങ്ങള്‍ തെളിവുകള്‍ ദുര്‍ബലം&lt;/u&gt;&lt;/strong&gt; &lt;br /&gt;&lt;br /&gt;യുദ്ധം ഹറാമായ മാസമാണ്‌ റജബ്‌ എന്നല്ലാതെ ഈ മാസത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക കര്‍മം ഇബാദത്തായി നിശ്ചയിക്കുകയോ നിലവിലുള്ള ഏതെങ്കിലും അനുഷ്‌ഠാനങ്ങള്‍ക്ക്‌ റജബില്‍ പ്രത്യേകത നിര്‍ണയിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ റജബ്‌ മാസത്തില്‍ ചില ആചാരങ്ങള്‍ പുണ്യമായി കരുതിപ്പോരുന്നവരുണ്ട്‌.&lt;br /&gt;&lt;br /&gt;``റജബ്‌ അല്ലാഹുവിന്റെ മാസവും ശഅ്‌ബാന്‍ എന്റെ മാസവും റമദാന്‍ സമുദായത്തിന്റെ മാസവുമാണ്‌'' എന്ന്‌ പ്രവാചകന്‍(സ) പറഞ്ഞതായി ചിലര്‍ ഉദ്ധരിക്കുന്ന ഹദീസ്‌ ഒരു മുഹദ്ദിസും അംഗീകരിച്ചിട്ടില്ലാത്ത വ്യാജഹദീസാണ്‌. മൗദ്വൂഅ്‌ ആയ ഹദീസുകളുടെ ഗണത്തില്‍ പെട്ടതാണിത്‌. ``ഇതര ദിക്‌റുകളെക്കാള്‍ ഖുര്‍ആനിന്നുള്ള പ്രാധാന്യം പോലെയാണ്‌ ഇതര മാസങ്ങളെക്കാള്‍ റജബിനുള്ളത്‌'' എന്ന ഹദീസും വ്യജമാണ്‌. (തബ്‌യീനുല്‍ അജബ്‌)&lt;br /&gt;&lt;br /&gt;റജബ്‌ ഒന്നാം തിയ്യതി മഗ്‌രിബിനു ശേഷം ചില പ്രത്യേക നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ ഒരുപാട്‌ പ്രതിഫലമുണ്ട്‌ എന്നു പറയുന്ന ഹദീസ്‌ വ്യാജമാണെന്ന്‌ ഇബ്‌നുല്‍ജൗസി വ്യക്തമാക്കിയിട്ടുണ്ട്‌. റജബ്‌ മാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ നബി(സ) നിര്‍വഹിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്‌തതായി പ്രബലമായ ഒരു ഹദീസിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇസ്‌ലാമിനു മുമ്പ്‌ `മുദര്‍' ഗോത്രക്കാര്‍ റജബിന്‌ അമിത പ്രാധാന്യം കല്‌പിക്കുകയും `അതീറ' എന്ന ബലികര്‍മം നിര്‍വഹിക്കുകയും ചെയ്‌തിരുന്നതിനാല്‍ ഈ മാസം `റജബ്‌ മുദര്‍' എന്നറിയപ്പെട്ടിരുന്നു. നബി(സ) ഈ ആചാരങ്ങള്‍ നിരോധിച്ചു.&lt;br /&gt;&lt;br /&gt;``സ്വര്‍ഗത്തില്‍ റജബ്‌ എന്നു പേരായ ഒരു നദിയുണ്ട്‌. പാലിനെക്കാള്‍ വെളുത്തതും തേനിനെക്കാള്‍ മധുരമുള്ളതുമാണത്‌. റജബ്‌ മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്‌ഠിച്ചാല്‍ ആ നദിയില്‍ നിന്ന്‌ ജലപാനം സാധ്യമാകും'' എന്ന ഒരു റിപ്പോര്‍ട്ട്‌ ചിലര്‍ ഉദ്ധരിച്ചുകണുന്നു. അറിയപ്പെടാത്ത നിരവധി റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ഈ ഹദീസ്‌ മുഹദ്ദിസുകള്‍ തള്ളിക്കളഞ്ഞതാണ്‌. റജബ്‌ മാസത്തിലെ ആദ്യ വെള്ളിയാഴ്‌ച രാത്രി സ്വലാതുര്‍റഗാഇബ്‌ എന്ന ഒരു പ്രത്യേക നമസ്‌കാരം ചിലര്‍ നിര്‍വഹിക്കുന്നുണ്ടത്രെ. ആദ്യത്തെ നാലു നൂറ്റാണ്ടില്‍ ആര്‍ക്കും ഇതു പരിചയമില്ല. ഹിജ്‌റ 480നു ശേഷം ബൈതുല്‍ മുഖദ്ദസിലാണത്രെ ഈ `നമസ്‌കാരം' ആദ്യമായി അരങ്ങേറിയത്‌.&lt;br /&gt;&lt;br /&gt;റജബില്‍ പൂര്‍ണമായോ ഏതാനും ദിവസമോ വ്രതമനുഷ്‌ഠിക്കുന്ന ചിലരുണ്ട്‌. ഇവ്വിഷയകമായി വന്നിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും വ്യാജവും ദുര്‍ബലവുമാണെന്ന്‌ ഹാഫിദ്‌ ഇബ്‌നുഹജറില്‍ അസ്‌ഖലാനി വ്യക്തമാക്കുന്നു. (തബ്‌യീനുല്‍ അജബ്‌ ബിമാ വറദ ഫീ ഫദ്‌ലി റജബ്‌)&lt;br /&gt;&lt;br /&gt;റജബില്‍ ഉംറ നിര്‍വഹിക്കല്‍ പ്രത്യേകം പുണ്യകരമാണെന്ന്‌ ചിലര്‍ കരുതുന്നു. പ്രവാചകന്‍ റജബില്‍ ഉംറ നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തിട്ടില്ല. റജബ്‌ 22ന്‌ ഇമാം ജഅ്‌ഫര്‍ സ്വാദിഖിന്റെ സ്‌മരണാര്‍ഥം സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്നത്‌ ശീഅകളുടെ പതിവാണ്‌. യഥാര്‍ഥത്തില്‍ ജഅ്‌ഫറുസ്വാദിഖിന്റെ ജന്മദിനമോ ചരമദിനമോ അല്ല റജബ്‌ 22. മറിച്ച്‌ ഈ ദിനത്തിലാണ്‌ മുആവിയ(റ)യുടെ മരണം. ഇതിലുള്ള സന്തോഷമാണ്‌ അവര്‍ ആചരിക്കുന്നത്‌ എന്നോര്‍ക്കുക!&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-242530089844975635?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/242530089844975635/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2010/07/rajabile-anaachaarangal.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/242530089844975635'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/242530089844975635'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2010/07/rajabile-anaachaarangal.html' title='റജബിലെ അനാചാരങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-3174842088179670001</id><published>2009-10-09T15:44:00.000-07:00</published><updated>2009-10-09T15:44:33.387-07:00</updated><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='ജോത്സ്യം'/><category scheme='http://www.blogger.com/atom/ns#' term='വിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ജ്യോത്സ്യവും ഗണിതവും അന്ധവിശ്വാസങ്ങള്‍</title><content type='html'>&lt;div style="text-align: right;"&gt;സി മുഹമ്മദ്‌സലീം സുല്ലമി&amp;nbsp; /&amp;nbsp;&amp;nbsp; &lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ജ്യോത്സ്യം (astrology) ഒരു ശാസ്‌ത്രശാഖയല്ല. കേവല അന്ധവിശ്വാസം മാത്രം. ജ്യോതിശാസ്‌ത്രം (astronomy) ഒരു ശാസ്‌ത്രശാഖയാണ്‌. ഗോളങ്ങളെയും ഗ്രഹങ്ങളെയും പറ്റി ഭൗതികമാനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യബുദ്ധി ഉപയോഗിച്ചു നടത്തുന്ന പഠനം. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്‌. രണ്ടും ഒന്നാണെന്ന പ്രചാരണവും ജ്യോതിശാസ്‌ത്രം പോലെ ജ്യോത്സ്യവും ഒരു ശാസ്‌ത്രം തന്നെയാണെന്ന പ്രചാരണവും നിലവിലുണ്ട്‌. ജ്യോത്സ്യന്മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വിശ്വപ്രസിദ്ധ ചരിത്രപണ്ഡിതനായ അബ്‌ദുര്‌റഹ്മാനിബ്‌നു ഖല്‍ദൂന്‍ പറയുന്നതിങ്ങനെയാണ്‌: &lt;br /&gt;&lt;/div&gt;&lt;blockquote style="text-align: justify;"&gt;“ഉപരിലോകത്തെ ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനഫലമായി ഭൗമലോകത്ത്‌ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നേരത്തെ തന്നെ ഇത്തരം ജ്യോത്സ്യന്മാര്‍ പ്രവചിക്കുമെന്നാണ്‌ അവര്‍ വാദിക്കുന്നത്‌. വ്യക്തിയിലോ സമൂഹത്തിലോ നടക്കുന്ന എല്ലാ കാര്യങ്ങളും ഇങ്ങനെ പ്രവചിക്കാന്‍ കഴിയുംപോലും.” (മുഖദ്ദിമ)&lt;br /&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഭൗമേതര ഗോളങ്ങള്‍ക്ക്‌, ഭൗതികേതരമായ ആത്മാവും ജീവനും വ്യക്തിത്വവുമെല്ലാം കല്‌പിച്ചുകൊണ്ട്‌ അവ ഭൂമിയിലെ സചേതനവും അചേതനവുമായ വസ്‌തുക്കളില്‍ ഇടപെടുന്നുവെന്ന്‌ സങ്കല്‌പിച്ചുകൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസമാണ്‌ ഇതിന്റെ അടിസ്ഥാനം. യഥാര്‍ഥത്തില്‍, ഉപരിലോകഗോളങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ദൈവം അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സഞ്ചാരപഥത്തിലൂടെ സ്വാഭാവികമായി ചലിക്കാനല്ലാതെ, അതുവഴി ഭൗമലോകത്തെ പ്രകൃതിയിലുണ്ടാകുന്ന സ്വാധീനങ്ങളല്ലാതെ, സ്വതന്ത്ര അസ്‌തിത്വത്തോടുകൂടി ഭൂമിയില്‍ ഇടപെടാനോ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനോ ഇവയ്‌ക്കൊന്നും സാധ്യമല്ലതന്നെ. ഇത്തരം വിശ്വാസങ്ങള്‍ തനി ബഹുദൈവത്വപരമാണ്‌. ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ദിവ്യത്വം കല്‌പിച്ചുകൊണ്ടാണ്‌ ഇത്‌ വിശ്വസിക്കുന്നത്‌. ഹൈന്ദവര്‍ക്കിടയില്‍ ഈ വിശ്വാസം വളരെ ശക്തമാണ്‌. ജ്യോതിഷ വിശ്വാസമനുസരിച്ച്‌ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പതു ഗ്രഹങ്ങളാണുള്ളത്‌. ഇതില്‍ സൂര്യന്‍, ചൊവ്വ, വ്യാഴം എന്നിവര്‍ പുരുഷന്മാരും ചന്ദ്രന്‍, ശുക്രന്‍ എന്നിവര്‍ സ്‌ത്രീകളും മറ്റുള്ളവര്‍ നപുംസകങ്ങളുമാണത്രെ! ഈ ദേവന്മാര്‍ കുളി, വസ്‌ത്രധാരണം, മദ്യപാനം, പൂജ, ധ്യാനം, അതിഥി സല്‍ക്കാരം, സുരതം തുടങ്ങി ഇരുപത്തേഴു ജോലികളില്‍ സദാ വ്യാപൃതരാണ്‌. ഇവരുടെ പ്രവൃത്തികളും ഭൂമിയിലെ ജനങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന അടിസ്ഥാനത്തിലാണ്‌ പഞ്ചാംഗം പടക്കപ്പെട്ടിരിക്കുന്നത്‌. സൂര്യന്‍ മദ്യപാനം ചെയ്യുന്ന സമയത്താണ്‌ ഒരു കുട്ടി ജനിക്കുന്നതെങ്കില്‍ അവന്‍ ദുസ്സ്വഭാവിയായി മാറുമെന്നാണ്‌ ജ്യോതിഷ സങ്കല്‌പം. (ആര്‍ഷഭാരതം: സങ്കല്‌പവും യാഥാര്‍ഥ്യവും, എം എം സ്‌നേഹജാന്‍, പുറം 28,29).&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബാബിലോണില്‍ നിലനിന്നിരുന്ന നക്ഷത്രപൂജയെ അവരിലേക്ക്‌ നിയുക്തനായ ദൈവദൂതന്‍ ഇബ്‌റാഹീം(അ) എതിര്‍ക്കുകയുണ്ടായി. നക്ഷത്രങ്ങള്‍ക്കും ഗോളങ്ങള്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന വിശ്വാസം മുഹമ്മദ്‌ നബി(സ)യുടെ ജനതയിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പ്രവാചകപുത്രന്‍ ഇബ്‌റാഹീം ശൈശവത്തില്‍ മരിച്ച ദിവസം, യാദൃച്ഛികമായി സംഭവിച്ച സൂര്യഗ്രഹണത്തെ മരണവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചത്‌. പ്രവാചക പുത്രന്റെ മരണത്തിലുള്ള ദു:ഖഹേതുവാണ്‌ സൂര്യഗ്രഹണം എന്നായിരുന്നു അവരുടെ വ്യാഖ്യാനം. നബി(സ) ഈ വിശ്വാസം ഉടനെ തിരുത്തി: &lt;br /&gt;&lt;/div&gt;&lt;blockquote style="text-align: justify;"&gt;&lt;div style="text-align: justify;"&gt;“സൂര്യനും ചന്ദ്രനും ദൈവത്തിന്റെ ദൃഷ്‌ടാന്തങ്ങളാണ്‌. ആരുടെയെങ്കിലും മരണം കാരണമായോ ജനനം കാരണമായോ അവയ്‌ക്കൊന്നും ഗ്രഹണം ബാധിക്കുകയില്ല” (ബുഖാരി).&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&amp;nbsp;ഗ്രഹപ്പിഴയും ജാതകം നോക്കലും നക്ഷത്രഫലം നോക്കലും ഞാറ്റുവേലകളിലുള്ള വിശ്വാസവുമെല്ലാം ഇത്തരം ബഹുദൈവത്വ വിശ്വാസത്തിന്റെ ഭാഗം തന്നെ. മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ശംസിയ്യാ ത്വരീഖത്ത്‌ ഒരുതരം സൂര്യാരാധന തന്നെയാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍, ഹിജ്‌റാബ്‌ദം മൂന്നാം നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ഇഖ്വാനുസ്സ്വഫാ എന്ന സംഘത്തിന്റെ വിശ്വാസമനുസരിച്ച്‌, ഗോളങ്ങള്‍ ദൈവിക സൃഷ്‌ടിയാണെങ്കിലും ദൈവം അവയ്‌ക്ക്‌ സ്വതന്ത്ര അസ്‌തിത്വവും കഴിവും നല്‌കി പ്രപഞ്ചകാര്യങ്ങളില്‍ ഇടപെടാനും നിയന്ത്രിക്കാനും സ്വാതന്ത്ര്യം നല്‌കിയിട്ടുണ്ട്‌.” (ഫതാവ ഇബ്‌നുതൈമിയ 35:133,136)&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇസ്‌ലാം ഇത്തരം വിശ്വാസങ്ങളെയും സങ്കല്‌പങ്ങളെയുമെല്ലാം എതിര്‍ക്കുന്നു. പ്രവാചക നിയോഗത്തിന്റെ കാലത്ത്‌ അറിയപ്പെട്ടിരുന്ന കാഹിന്‍, അര്‌റാഫ്‌, മുനജ്ജിം എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അവിടുന്ന്‌ നിരോധിക്കുകയുണ്ടായി. ഭാവി പ്രവചനം, സ്വകാര്യങ്ങള്‍ അറിയല്‍ തുടങ്ങിയവയായിരുന്നു കാഹിനിന്റെ ജോലി. ജിന്ന്‌സേവയുടെ അടിസ്ഥാനത്തില്‍ അദൃശ്യജ്ഞാനം അവകാശപ്പെടുകയും ഗണിച്ചെടുത്ത്‌ കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നവരായിരുന്നു അര്‌റാഫുകള്‍ (പ്രശ്‌നക്കാര്‍). നഷ്‌ടപ്പെട്ട വസ്‌തുക്കളും മോഷണസാധനങ്ങളും സ്ഥലങ്ങളുമെല്ലാം പ്രവചിക്കുന്ന ഇന്നത്തെ ആളുകള്‍ ഈ ഗണത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. നക്ഷത്രങ്ങളെ നിരീക്ഷിച്ച്‌ ഭാവി പ്രവചിക്കുന്നവരാണ്‌ മുനജ്ജിമുകള്‍ (ജ്യോതിഷി).&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇസ്‌ലാമിന്‌ മുമ്പുള്ള ജാഹിലിയ്യാ കാലത്ത്‌ ചെയ്‌തിരുന്ന കാര്യങ്ങള്‍ എന്ന്‌ പറഞ്ഞുകൊണ്ട്‌ മുആവിയ ബിന്‍ഹകം അസ്സുലമിയ്യ്‌ നബി(സ)യോട്‌ കാഹിനിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞത്‌:&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“നിങ്ങള്‍ കാഹിനുകളെ സമീപിക്കരുത്‌” (മുസ്‌ലിം 537). &lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“ആരെങ്കിലും അര്‌റാഫിനെ സമീപിച്ച്‌ അവനോട്‌ വല്ലതും ചോദിച്ചാല്‍ അവന്റെ നാല്‌പത്‌ ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല” (മുസ്‌ലിം 223).&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&amp;nbsp;ഇനി ഇത്തരം ആളുകള്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ നബി(സ) പറയുന്നു:&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“കാഹിനിനെയോ അര്‌റാഫിനെയോ സമീപിച്ച്‌ അവന്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ അവന്‍ മുഹമ്മദിന്‌ അവതരിച്ചതില്‍ (ഖുര്‍ആന്‍) അവിശ്വസിച്ചിരിക്കുന്നു” (അഹ്മദ്‌ 2:429).&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&amp;nbsp;മുനജ്ജിമിനെക്കുറിച്ച്‌ നബി(സ) യുടെ പ്രസ്‌താവന നോക്കുക:&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“നക്ഷത്രങ്ങളില്‍ നിന്ന്‌ വല്ല വിവരവും പിടിച്ചെടുത്ത്‌ പറയുന്നവര്‍ സിഹ്‌റിന്റെ (മാരണം) ശാഖ പിടിച്ചെടുത്തവനാണ്‌. വര്‍ധിപ്പിച്ചാല്‍ അതിനനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്‌തു.” (അബൂദാവൂദ്‌ 3905).&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&amp;nbsp;കള്ളിയും കളവും വരച്ചും കല്ലും കവടിയും നിരത്തിയും മനുഷ്യജീവിതത്തിന്റെ വരുംവരായ്‌കകള്‍ നിര്‍ണയിക്കുന്ന ഏര്‍പ്പാടുകളെല്ലാം തന്നെ ഈ ഇനത്തിലാണ്‌ പെടുന്നത്‌. കൈരേഖ നോക്കിയുള്ള പ്രവചനവും മുഖലക്ഷണം പറയലും പക്ഷികളെക്കൊണ്ട്‌ കാര്‍ഡ്‌ എടുപ്പിച്ച്‌ ലക്ഷണം പറയലുമെല്ലാം ഇതേ ഗണത്തില്‍ പെടുന്നു. എല്ലാം ഭാവി പ്രവചനങ്ങള്‍ തന്നെ. ഇസ്‌ലാം, വിശ്വാസത്തിന്റെ അടിസ്ഥാനമായി പഠിപ്പിക്കുന്ന കാര്യം ഗഗ്വൈബ്‌ (അദൃശ്യകാര്യങ്ങള്‍) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല എന്നതാണ്‌. മാലാഖമാര്‍ക്കോ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ മറ്റാര്‍ക്കുമോ ഇതൊന്നും അറിയുകയില്ല.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല” (27:65).&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div style="text-align: justify;"&gt;&amp;nbsp;ഇത്തരം പ്രവചനക്കാരെല്ലാം പൈശാചിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ കളവുപറയുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ ചെയ്യുന്നത്‌. സ്വയം ദിവ്യത്വം അവകാശപ്പെട്ടും ദൈവത്തിന്റെ അവകാശങ്ങളില്‍ പങ്കുചേര്‍ത്തും ഇവര്‍ ബഹുദൈവത്വത്തിലേക്ക്‌ ജനങ്ങളെ എത്തിക്കുന്നു. ഇത്തരം ആളുകളെ പറ്റി വിശുദ്ധഖുര്‍ആന്റെ പ്രസ്‌താവന ശ്രദ്ധേയമാണ്‌: &lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;div style="text-align: justify;"&gt;“ആരുടെ മേലാണ്‌ പിശാചുക്കള്‍ ഇറങ്ങുന്നതെന്ന്‌ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? പെരും നുണയന്മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവി കൊടുത്തു കേള്‍ക്കുന്നു. അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു.” (26:221-223)&lt;br /&gt;&lt;/div&gt;&lt;/blockquote&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-3174842088179670001?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/3174842088179670001/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2009/10/astrology-astronomy.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/3174842088179670001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/3174842088179670001'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2009/10/astrology-astronomy.html' title='ജ്യോത്സ്യവും ഗണിതവും അന്ധവിശ്വാസങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-4431746911031105422</id><published>2009-01-27T03:21:00.000-08:00</published><updated>2009-10-05T16:17:24.668-07:00</updated><category scheme='http://www.blogger.com/atom/ns#' term='ദാറുല്‍ഹര്‍ബ്‌'/><category scheme='http://www.blogger.com/atom/ns#' term='ദാറുല്‍കുഫ്ര്‍'/><category scheme='http://www.blogger.com/atom/ns#' term='ദാറുല്‍ ഇസ്‌ലാം'/><category scheme='http://www.blogger.com/atom/ns#' term='വഹീദുദ്ദീന്‍ ഖാന്‍'/><title type='text'>ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌</title><content type='html'>&lt;div align="right"&gt;&lt;br /&gt;&lt;br /&gt;വഹീദുദ്ദീന്‍ ഖാന്‍ .&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;ഖുര്‍ആനും&lt;/strong&gt;&lt;/span&gt; ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്‌ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ പണ്ഡിതന്മാര്‍ തന്നെയാണ്‌ കര്‍മശാസ്‌ത്ര രീതികള്‍ക്കിടയില്‍ ദാറുല്‍ഇസ്‌ലാം (വിശ്വാസത്തിന്റെ ഭവനം), ദാറുല്‍കുഫ്രര്‍ (ഈശ്വരനിന്ദയുടെ ഭവനം), ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്നീ വിഭജനങ്ങള്‍ നടത്തിയതും. ഓരോ ഭവനങ്ങള്‍ക്കുള്ളിലും മറ്റ്‌ നിരവധി ഉപഭവനങ്ങള്‍ക്കും കര്‍മശാസ്‌ത്രപണ്ഡിതര്‍ രൂപംനല്‌കിയിട്ടുണ്ട്‌. അബ്ബാസിയ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്രപണ്ഡിതര്‍ ഈ സങ്കേതത്തിന്‌ രൂപംനല്‌കിയതെന്ന്‌ പറഞ്ഞുവല്ലോ. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കര്‍മശാസ്‌ത്രരീതി സംബന്ധിച്ച ആധികാരിക രേഖകളായാണ്‌ ഇത്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലൊന്നും ഇതിന്റെ വിശ്വാസ്യത ഒരിക്കല്‍പോലും ചോദ്യംചെയ്യപ്പെട്ടില്ല. എന്നാല്‍ തുറന്ന മനസ്സോടെ സമീപിച്ചാല്‍, പൂര്‍ണമായും ഇസ്‌ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ടല്ല ഇവ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്‌ ബോധ്യമാവും. ഇവ ഒരിക്കലും ഖുര്‍ആനിലോ ഹദീസിലോ പറയുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. കര്‍മശാസ്‌ത്രപണ്ഡിതര്‍ക്ക്‌ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിപ്രസ്‌താവിക്കാനുള്ള വിശേഷാധികാരം (ഇജ്‌തിഹാദ്‌) ഉപയോഗിച്ച്‌ ഇത്തരം സാങ്കേതികത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യഥാര്‍ഥ ഇജ്‌തിഹാദിന്‌ നിരവധി കര്‍ശന നിര്‍ദേശങ്ങളുണ്ട്‌. ഇജ്‌തിഹാദ്‌ ഉപയോഗിച്ച്‌ ഒരിക്കലും തെറ്റായ വ്യാഖ്യാനങ്ങള്‍ ഇല്ലാതിരിക്കാനാണിത്‌. എന്നാല്‍ ഒരു പണ്ഡിതന്റെ പാണ്ഡിത്യം തെറ്റായും ശരിയായും ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളാണ്‌ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ ഫുഖഹാഉകള്‍ (കര്‍മശാസ്‌ത്ര പണ്ഡിതര്‍) നടത്തിയ ഇത്തരം ഇടപെടലുകള്‍ തെളിയിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്‌ഠിതമാണ്‌ യഥാര്‍ഥ ഇജ്‌തിഹാദ്‌. ഹദീസില്‍ രേഖപ്പെടുത്തിയതനുസരിച്ച്‌ ഇജ്‌തിഹാദിനെക്കുറിച്ച്‌ ആദ്യം പരമാര്‍ശിക്കുന്നത്‌ ഇങ്ങനെയാണ്‌. ഒരിക്കല്‍ പ്രവാചകന്‍(സ) ഇസ്‌ലാമിക കാര്യങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുആദുബ്‌നുജബലിനെ(റ) യമനിലേക്ക്‌ ഇസ്‌ലാമിക പ്രബോധക സംഘത്തിന്റെ തലവനായി അയക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട്‌ പ്രവാചകന്‍ മുആദിനോട്‌ ചോദിച്ചു: ഇസ്‌ലാമിക വിഷയങ്ങളില്‍ തര്‍ക്കമോ സംശയമോ ഉണ്ടാവുമ്പോള്‍ താങ്കള്‍ എങ്ങനെയാണ്‌ അതിന്‌ പരിഹാരം കാണുക? ഖുര്‍ആനിനെ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കണ്ടെത്തുകയെന്നായിരുന്നു മുആദിന്റെ മറുപടി. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത വിഷയമാണെങ്കില്‍ എങ്ങനെ പരിഹരിക്കുമെന്ന്‌ പ്രവാചകന്‍ ചോദിച്ചപ്പോള്‍ ഹദീസിനെ അടിസ്ഥാനമാക്കി പരിഹാരം കാണുമെന്ന്‌ മുആദ്‌ മറുപടി നല്‌കി. ഹദീസിലും പരാമര്‍ശിക്കാത്ത വിഷമാണെങ്കിലോ എന്ന പ്രവാചകന്റെ ചോദ്യത്തിന്‌ ഇജ്‌തിഹാദ്‌ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കാണുകയെന്നായിരുന്നു മുആദിന്റെ മറുപടി. മറുപടിയില്‍ സന്തുഷ്‌ടനായ പ്രവാചകന്‍ മുആദിനെ(റ) അനുമോദിച്ചതായും ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഈ ഹദിസ്‌ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്‌. ഇജ്‌തിഹാദ്‌ എന്നത്‌ ഒരു വിഷയത്തെക്കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശങ്ങളില്ലാത്ത സാഹചര്യത്തില്‍ മാത്രം പരിഗണിക്കേണ്ട ഒന്നാണ്‌ എന്ന വസ്‌തുത. ഖുര്‍ആനിലോ സുന്നത്തിലോ വിഷയത്തിന്‌ പരിഹാരമുണ്ടെങ്കില്‍ ഇജ്‌തിഹാദിന്റെ പ്രയോഗം ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്നും ഇത്‌ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ നോമ്പ്‌ ഏതു മാസത്തിലാണെന്നത്‌ സംബന്ധിച്ച്‌ ഖുര്‍ആന്‍ തന്നെ വ്യക്തമായ ഉത്തരം നല്‌കുന്നുണ്ട്‌. അല്ലെങ്കില്‍ ഒരു ദിവസം നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരങ്ങള്‍ അഞ്ച്‌ നേരമാണെന്നത്‌ സംബന്ധിച്ച്‌ ഹദീസ്‌ വ്യക്തമായ ഉത്തരം നല്‌കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഇജ്‌തിഹാദിന്റെ പ്രയോഗത്തിലൂടെ മാറ്റംവരുത്തുന്നത്‌ ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്ന്‌ സാരം.&lt;br /&gt;&lt;br /&gt;ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ ദാറുല്‍ ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ പ്രയോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്‌. ഇത്തരം പദപ്രയോഗങ്ങളൊന്നും ഖുര്‍ആന്‍ ഒരിക്കലും നടത്തിയിട്ടില്ല എന്നിരിക്കെ, ഇജ്‌തിഹാദ്‌ ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഫുഖഹാഉകള്‍ നടത്തിയ ശ്രമം തീര്‍ത്തും ഇസ്‌ലാമിക ശരീഅത്തിന്‌ വിരുദ്ധമാണ്‌. ഈ മൂന്ന്‌ പ്രയോഗങ്ങളും പ്രവാചകന്റെ കാലത്തുതന്നെ ഉള്ളതാണെന്ന വാദമാണ്‌ ആധുനിക കര്‍മശാസ്‌ത്ര പണ്ഡിതരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്‌. എന്നാല്‍ പ്രവാചകന്റെ കാലത്ത്‌ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തിയതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതികത്വങ്ങള്‍ യഥാര്‍ഥ ഇജ്‌തിഹാദിലൂടെ രൂപപ്പെടുത്തിയതല്ലെന്നാണ്‌ മനസ്സിലാക്കേണ്ടത്‌.&lt;br /&gt;&lt;br /&gt;പ്രവാചകത്വം ലഭിച്ചതിന്‌ ശേഷമുള്ള ആദ്യ പതിമൂന്ന്‌ വര്‍ഷവും നബി(സ) ജീവിച്ചത്‌ മക്കയിലാണ്‌. തുടര്‍ന്നാണ്‌ മദീനയിലേക്ക്‌ പലായനം ചെയ്‌തത്‌. പ്രവാചകന്‍ മക്കയിലും മദീനയിലുമായിരിക്കെ ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇതിലെവിടെയും ഒരിക്കല്‍ പോലും മക്കയെ ദാറുല്‍കുഫ്രര്‍ എന്ന്‌ സംബോധന ചെയ്‌തിട്ടില്ല. പില്‌ക്കാലത്താണ്‌ ഒരുവിഭാഗം കര്‍മശാസ്‌ത്രപണ്ഡിതര്‍ മക്കയെക്കുറിച്ച്‌ ഈശ്വരനിന്ദയുടെ ഭവനം എന്നര്‍ഥം വരുന്ന ദാറുല്‍ കുഫ്രര്‍ എന്ന പദം പ്രയോഗിച്ചത്‌. പ്രവാചകന്‍ മദീനയിലേക്ക്‌ പലായനം ചെയ്‌തതോടെ മക്കാമുശ്രിക്കുകള്‍ പ്രവാചകനോടും അനുയായികളോടും നിരന്തര യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഇത്‌ മുന്‍നിര്‍ത്തി മക്കയെ ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്ന്‌ പ്രയോഗിക്കുകയായിരുന്നു. ഖുര്‍ആനിലോ ഹദീസിലോ എവിടെയും മക്കയെ ദാറുല്‍ഹര്‍ബ്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. മദീനയിലേക്ക്‌ കുടിയേറിയ പ്രവാചകന്‍ അവിടെ തന്റെ നേതൃത്വത്തില്‍ ഒരു ഇസ്‌ലാമിക ഭരണകൂടം സ്ഥാപിച്ചു. ഇതാണ്‌ പില്‌ക്കാലത്ത്‌ മദീനയെ ദാറുല്‍ഇസ്‌ലാം എന്ന്‌ വിശേഷിപ്പിക്കാന്‍ കാരണമായത്‌. ഇക്കാര്യത്തിലും ഖുര്‍ആനോ ഹദീസോ യാതൊരു മാതൃകയും കാണിച്ചുതരുന്നില്ല.&lt;br /&gt;&lt;br /&gt;സൂറതു യാസീന്‍ 25-ാം സൂക്തത്തില്‍ സ്വര്‍ഗത്തെ ദാറുസ്സലാം (ശാന്തിയുടെ ഭവനം) ആയി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ അഭിസംബോധന ചെയ്‌തുകൊണ്ടല്ല. അതുപോലെത്തന്നെ പരലോക ജീവിതത്തില്‍ ശിക്ഷ നടപ്പാക്കപ്പെടുന്ന ഭൂമിയെ സൂറതു ഇബ്‌റാഹീമിലെ 28-ാം സൂക്തത്തില്‍ ദാറുല്‍ഖസാര്‍ (നഷ്‌ടത്തിന്റെ ഭവനം) എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും കര്‍മശാസ്‌ത്ര പണ്ഡിതര്‍ വിശേഷിപ്പിക്കുന്ന ദാറുല്‍കുഫ്രര്‍ അല്ല. ചുരുക്കിപ്പറഞ്ഞാല്‍ കര്‍മശാസ്‌ത്രഗ്രന്ഥങ്ങളില്‍ കാണുന്ന ദാറുല്‍ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതല്ലെന്നര്‍ഥം. ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായ കണ്ടുപിടുത്തങ്ങളാണ്‌ ഇവ. ഇത്തരം തെറ്റായ ഇജ്‌തിഹാദുകള്‍ നിരസിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കുണ്ട്‌. അതിന്‌ പ്രവാചകവചനങ്ങള്‍ തന്നെ പിന്‍ബലം നല്‌കുന്നുണ്ട്‌. വിശ്വാസത്തോട്‌ എന്ത്‌ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ നിര്‍ദേശിച്ചാലും അത്‌ മുസ്‌ലിംകള്‍ തീര്‍ച്ചയായും നിരസിക്കുക തന്നെ വേണം എന്നാണ്‌ പ്രവാചകവാക്യം. കേവലം അക്കാദമികമോ അകക്കാമ്പില്ലാത്തതോ അല്ല ഈ മൂന്ന്‌ പദപ്രയോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. ലോക മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‌ക്കുന്ന വിശ്വാസവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതുകൊണ്ടുതന്നെ ഏറെ പ്രസക്തവും പ്രാധാന്യമുള്ളതുമാണ്‌.&lt;br /&gt;&lt;br /&gt;ഇത്തരം വിഭജനങ്ങള്‍ അടിസ്ഥാനമാക്കിയല്ല ദൈവം മനുഷ്യനെ കാണുന്നതെന്നതിന്‌ ഏറ്റവും ഉദാത്തമായ തെളിവ്‌ ഖുര്‍ആന്‍ തന്നെയാണ്‌. ദാറുല്‍ ഇസ്‌ലാമിലോ ദാറുല്‍കുഫ്‌റിലോ ദാറുല്‍ ഹര്‍ബിലോ ജീവിച്ചവരെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല മരണാനന്തര ജീവിതത്തില്‍ മനുഷ്യനെ ദൈവം പരിഗണിക്കുക. ഒരൊറ്റ മാനദണ്ഡം മാത്രമായിരിക്കും അതിന്‌ അടിസ്ഥാനം. ജീവിതകാലത്ത്‌ അവന്‍ പുലര്‍ത്തിയിരുന്ന വീക്ഷണം എന്തായിരുന്നു എന്നതാണ്‌ ഈ മാനദണ്ഡം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചില പ്രത്യേക സമുദായത്തില്‍ ജനിച്ചുവെന്നതുകൊണ്ട്‌ മാത്രം ചിലര്‍ മറ്റുള്ളവരെക്കാള്‍ മഹോന്നതരാണെന്ന ധാരണയ്‌ക്കും അടിസ്ഥാനമില്ല. സൂറതുല്‍ ഹുജുറാത്ത്‌ 13-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്‌ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്‌മജ്ഞാനിയുമാകുന്നു.''&lt;br /&gt;&lt;br /&gt;ഖുര്‍ആനിലെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്‌ വര്‍ഗ, വര്‍ണ, സമുദായ ചിന്തകള്‍ക്കതീതമായി മാനവരാശിയെ ഇസ്‌ലാം എങ്ങനെ കാണുന്നു എന്നാണ്‌. മുസ്‌ലിം സമുദായത്തിലുള്ളവരെയും അല്ലാത്തവരെയും ഒരേപോലെ പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണിത്‌. ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനുമായോ ഇസ്‌ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്‌ടിസങ്കല്‌പത്തിന്‌ വിരുദ്ധമാണ്‌. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ദൈവം ഈ ലോകം സൃഷ്‌ടിച്ചിരിക്കുന്നത്‌. അല്ലാതെ മുസ്‌ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക്‌ സൃഷ്‌ടിച്ചയച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടി. അത്‌ ദാറുല്‍ ഇന്‍സാന്‍ (മാനവികതയുടെ ഭവനം) ആണ്‌.&lt;br /&gt;&lt;br /&gt;ഫുഖഹാഉകളുടെ വിഭജനം അടിസ്ഥാനമാക്കിയുള്ള മൂന്ന്‌ ഭവനങ്ങള്‍ കണക്കെ ലോകത്തെ വീക്ഷിക്കാന്‍ തയ്യാറാവുന്നത്‌ അവരുടെ സങ്കുചിത ചിന്താഗതിയുടെ ഭാഗമായി മാത്രമേ പരിഗണിക്കാനാവൂ. സ്വന്തം കാഴ്‌ചപ്പാടില്‍നിന്നുകൊണ്ടു മാത്രം മാനവികചരിത്രത്തെ കണ്ടെത്താന്‍ മുസ്‌ലിംകള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്‌. അവരുടെ സങ്കുചിത ചിന്താഗതിയില്‍നിന്നുകൊണ്ടാണ്‌ അവര്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കൊണ്ടുവന്നത്‌. മുസ്‌ലിംകള്‍ ഒഴികെയുള്ള സമുദായങ്ങളെയെല്ലാം കാഫിറുകളും മുസ്‌ലിംകളുടെ പ്രഖ്യാപിത ശത്രുക്കളുമായാണ്‌ ഇത്തരക്കാര്‍ പരിഗണിച്ചത്‌. ഖുര്‍ആന്‍ വിളിച്ചുപറഞ്ഞ മഹത്തായ മാനവികതയെ നിരസിക്കുകയാണ്‌ ഇതിലൂടെ ചെയ്‌തത്‌. ഖുര്‍ആനിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഇത്‌. ദൈവത്തെ അടിസ്ഥാനമാക്കി മാത്രമാണ്‌ ഖുര്‍ആന്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കല്‌പിച്ചത്‌. എന്നാല്‍ ഫുഖഹാഉകള്‍ വിഭജനം കല്‌പിച്ചത്‌ മുസ്‌ലിംകളെ അടിസ്ഥാനമാക്കിയായിരുന്നു.&lt;br /&gt;&lt;br /&gt;മുസ്‌ലിം-അമുസ്‌ലിം വിഭജനങ്ങളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു മുസ്‌ലിം ചരിത്രകാരന്മാരും എഴുത്തുകാരും ഗ്രന്ഥരചനകള്‍ നടത്തിയത്‌. അതുകൊണ്ടുതന്നെ പ്രവാചകന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ളതു മാത്രമാണ്‌ മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്ന രീതിയിലായിരുന്നു ഈ രചനകളെല്ലാം. പ്രവാചകന്റെ മുമ്പും ഭൂമിയില്‍ മനുഷ്യരുണ്ടായിരുന്നുവെന്ന വസ്‌തുത അവര്‍ യഥേഷ്‌ടം വിസ്‌മരിച്ചു. പണ്ഡിതനും ഇസ്‌ലാമിക ചരിത്രകാരനുമായിരുന്ന ഇബ്‌ന്‍ഖല്‍ദൂന്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ അപവാദം. മാനവരാശിയുടെ പക്ഷത്തുനിന്നുകൊണ്ട്‌ ചരിത്രരചന നടത്തിയ ഏക മുസ്‌ലിംചരിത്രകാരനായിരുന്നു ഇബ്‌നുഖല്‍ദൂന്‍.&lt;br /&gt;&lt;br /&gt;അമുസ്‌ലിംകളെ വിഷയമാക്കി ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക്‌ ഇടയാക്കിയ പുസ്‌തകങ്ങള്‍ മാത്രമായിരുന്നു നമ്മുടെ ഫുഖഹാഉകള്‍ പ്രോത്സാഹിപ്പിച്ചത്‌. മാനവസമൂഹവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളൊന്നും മുസ്‌ലിംസമൂഹത്തെ ബാധിക്കുന്നതല്ലെന്ന തരത്തിലായിരുന്നു അവരുടെ സമീപനം. ഇത്തതരമൊരവസ്ഥ സംജാതമായത്‌ ഏറെ നിര്‍ഭാഗ്യകരമാണ്‌. ഇത്തരം സാമുദായിക മുന്‍വിധികള്‍ തന്നെയാണ്‌ ഫുഖഹാഉകളെ ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി ദാറുല്‍ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ വിഭജനങ്ങളിലേക്ക്‌ പ്രേരിപ്പിച്ചത്‌. സ്വഹീഹുല്‍ ബുഖാരിയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹദീസ്‌ നോക്കൂ: ഒരിക്കല്‍ പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം മദീനയിലെ ഒരു വഴിയോരത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി മൃതദേഹം വഹിച്ചുകൊണ്ടുള്ള ജൂതരുടെ ഒരു വിലാപയാത്ര കടന്നുപോയി. വഴിയരികില്‍ ഇരിക്കുകയായിരുന്ന പ്രവാചകന്‍ ഉടന്‍ ആദരവോടെ എഴുന്നേറ്റുനിന്നു. ഇതുകണ്ട്‌ കൂടെയുണ്ടായിരുന്ന സ്വഹാബികള്‍ പ്രവാചകനോട്‌ പറഞ്ഞു: അത്‌ ഒരു ജൂതന്റെ മൃതദേഹമാണ്‌. ഇതുകേട്ട പ്രവാചകന്‍ തിരിച്ചുചോദിച്ചത്‌ അദ്ദേഹം ഒരു മനുഷ്യനല്ലയോ എന്നാണ്‌. തിരുസുന്നത്തിലെ മാനവിക കാഴ്‌ചപ്പാടിന്റെ മഹനീയ മാതൃകയാണിത്‌.&lt;br /&gt;&lt;br /&gt;മത, ജാതി, വര്‍ഗ ചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരും ബഹുമാനത്തിനും ആദരവിനും അര്‍ഹനാണെന്ന സന്ദേശമാണ്‌ ഈ പ്രവാചകചര്യയിലൂടെ നമുക്ക്‌ ബോധ്യപ്പെടുന്നത്‌. എന്നാല്‍ ഈ തിരുസുന്നത്ത്‌ പോലും ഹദീസ്‌ വ്യാഖ്യാതാക്കള്‍ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. പല വിധത്തിലുള്ള വിശദീകരണങ്ങളാണ്‌ ഹദീസ്‌ വ്യാഖ്യാതാക്കള്‍ ഇതിന്‌ നല്‌കിയിരിക്കുന്നത്‌. പ്രവാചകന്‍ എഴുന്നേറ്റുനിന്നത്‌ നിര്‍ബന്ധമോ, അത്യാവശ്യമോ ആയതുകൊണ്ടായിരുന്നില്ലെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. മരണത്തെ ഭയപ്പെടുന്നതുകൊണ്ടാണിതെന്നായിരുന്നു മറ്റൊരു വാദം. പ്രവാചകന്റെ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമായിരുന്നു ഇതെന്ന്‌ വേറൊരു വിഭാഗം വാദിക്കുന്നു. മറ്റൊരു വിഭാഗം പറയുന്നത്‌ മലക്കുകളോടുള്ള ബഹുമാനംകൊണ്ടായിരുന്നു പ്രവാചകന്‍ എഴുന്നേറ്റുനിന്നതെന്നാണ്‌. മൃതശരീരത്തെ മരണത്തിന്റെ മലക്ക്‌ (മലക്കുല്‍ മൗത്ത്‌) അനുഗമിക്കുന്നതിനാലാണിതെന്നും ഈ വിഭാഗം വാദിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉയര്‍ന്നതുകൊണ്ടുതന്നെ ഈ പ്രവാചകചര്യ പില്‌ക്കാലത്തൊന്നും മുസ്‌ലികള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. ഫത്‌ഹുല്‍ബാരിയില്‍ ഇബ്‌നുഹജര്‍ ഇത്തരം വ്യാഖ്യാനങ്ങളെ ഖണ്ഡിക്കുന്നുണ്ട്‌ (3:214-216). ഹദീസ്‌ വ്യാഖ്യാതാക്കളുടെ വിചിത്രമായ മാനസികാവസ്ഥയാണ്‌ ഇവിടെ കാണുന്നത്‌. യഥാര്‍ഥ അര്‍ഥത്തിലല്ല ഇത്‌ വ്യാഖ്യാനിക്കപ്പെട്ടത്‌. അമുസ്‌ലിംകളെ തെറ്റായ മനസ്സോടെ കാണാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ദൈവനിഷേധവും തിരുസുന്നത്തിനെ താഴ്‌ത്തിക്കെട്ടലുമാണ്‌ ഇത്തരം വ്യാഖ്യാതാക്കള്‍ ചെയ്യുന്നത്‌-ഇബ്‌നുഹജര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;ആധുനികലോകത്തും ഇതുതന്നെയാണ്‌ തുടരുന്നത്‌. മുസ്‌ലിം മാധ്യമങ്ങളും ചിന്തകരും എഴുത്തുകാരുമൊന്നും ഇപ്പോഴും മുസ്‌ലിമല്ലാത്തവരെ മാനുഷിക പരിഗണനയോടെ കാണാന്‍ തയ്യാറാവുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അടുത്തകാലത്തായി ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ ഖുര്‍ആനിന്റെ പേരില്‍ (ഖുര്‍ആന്‍ ടി വി/ ക്യൂ ടി വി) ഒരു ടെലിവിഷന്‍ ചാനല്‍ രംഗത്തെത്തുകയുണ്ടായി. അക്ഷരാര്‍ഥത്തില്‍ ഇത്‌ എന്താണ്‌ പ്രക്ഷേപണം ചെയ്യുന്നത്‌? പൂര്‍ണമായും ഒരു പക്ഷത്തുനിന്നുകൊണ്ട്‌, മാത്രമാണ്‌ ഇത്‌ കാര്യങ്ങളെ നോക്കിക്കാണുന്നത്‌. ഇത്‌ ഖുര്‍ആനിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ നിരക്കുന്നതല്ല. ഇത്‌ ഒരുപക്ഷേ ഒരു മുസ്‌ലിം ചാനലായിരിക്കാം. എന്നാല്‍ ഒരിക്കലും ഒരു ഖൂര്‍ആന്‍ ചാനലല്ല. വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരനായ കുശ്വന്ത്‌ സിംഗിന്റെ ഇസ്‌ലാമോഫോബിയ എന്ന ലേഖനത്തിലെ ആരോപണങ്ങളെ നാം വിലയിരുത്തേണ്ടത്‌ ഇത്തരമൊരു സാഹചര്യത്തിലാണ്‌. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും അലോസരപ്പെടുത്തുന്ന പ്രതിഭാസം മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരുമെന്നുള്ള വിഭജനമാണ്‌. ``നിരവധി തവണ ഞാന്‍ പാക്കിസ്‌താനിലെ ക്യു ടി വി കണ്ടു. ഒരിക്കല്‍ പോലും മുസ്‌ലിമല്ലാത്തവരെക്കുറിച്ച്‌ അതില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മുസ്‌ലിം വീക്ഷണത്തിനപ്പുറത്ത്‌ മാനവികതയെക്കുറിച്ച്‌ അത്‌ ഒന്നും പറയുന്നില്ല. മറ്റുള്ളവരെയെല്ലാം അജ്ഞരും അറിവില്ലാത്തവരുമായാണ്‌ ഇത്‌ ചിത്രീകരിക്കുന്നത്‌''?-കുശ്വന്ത്‌ സിംഗിന്റെ വാക്കുകളാണിത്‌. സമുദായം സ്വയം വിമര്‍ശനത്തിന്‌ വിഷയമാക്കേണ്ടത്‌ ഇവിടെയാണ്‌. ഇടുങ്ങിയ, സാമുദായിക പക്ഷത്തുനിന്നുകൊണ്ട്‌ മാത്രമുള്ള ചിന്താഗതിയിലൂടെ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം മറ്റുള്ളവര്‍ക്കു മുമ്പില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഖുര്‍ആന്‍ പ്രതീക്ഷിച്ചതില്‍നിന്ന്‌ വിരുദ്ധമായതാണ്‌ ഫുഖഹാഉകളില്‍നിന്ന്‌ ലഭിച്ചത്‌. അബ്ബാസിയ കാലഘട്ടം മുതല്‍ കഴിഞ്ഞ കൂറേ നൂറ്റാണ്ടായി പ്രചരിപ്പിക്കപ്പെട്ടുവന്ന, അമുസ്‌ലിംകളെ ഉള്‍ക്കൊള്ളാതെയുള്ള ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങളാണ്‌ പില്‌ക്കാലത്ത്‌ ഇസ്‌ലാമിക ജിഹാദ്‌ തെറ്റായി വ്യാഖ്യാനിക്കാന്‍ ശത്രുക്കള്‍ക്ക്‌ സഹായകരമായത്‌. ഇത്തരം ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ചാണ്‌ അവര്‍ ഇസ്‌ലാമിക ജിഹാദിന്‌ സായുധ ജിഹാദെന്ന പുതിയ മാനങ്ങള്‍ കണ്ടെത്തുന്നത്‌. പൊതുമണ്ഡലത്തില്‍ മുസ്‌ലിം സമൂഹം ഇരയാക്കപ്പെടുന്നതിനും മറ്റു സമുദായങ്ങളുടെ ശത്രുവായി ഇസ്‌ലാമിനെ ചിത്രീകരിക്കുന്നതിനും വഴിവെച്ചത്‌ ഇത്തരം ഗ്രന്ഥങ്ങളാണ്‌. മുസ്‌ലിം ആരാധനാരീതികളും ആചാരങ്ങളും അനുഷ്‌ഠിക്കാന്‍ യഥേഷ്‌ടം സ്വാതന്ത്ര്യമുള്ള ചില അമുസ്‌ലിം ഭരണകൂടങ്ങളുള്ള രാജ്യങ്ങളും ഫുഖഹാഉകളുടെ വിഭജനത്തില്‍ ദാറുല്‍ഹര്‍ബിലാണ്‌ (ഇസ്‌ലാമികവിരുദ്ധ യുദ്ധം നയിക്കുന്ന) നില്‌ക്കുന്നത്‌. മുസ്‌ലിം സമൂഹം പൊതുസമൂഹവുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാന്‍ ആഗ്രഹിക്കുന്ന പുതിയ കാലത്ത്‌ ദാറുല്‍ഹര്‍ബ്‌ എന്ന പ്രയോഗംതന്നെ തീര്‍ത്തും അവഗണിക്കപ്പെടേണ്ട ഒന്നാണ്‌.&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ടുവരുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിക കാഴ്‌ചപ്പാടിനും, ഖുര്‍ആനിലെയും തിരുസുന്നത്തിലെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നിരിക്കെ ഇവയെ ത്യജിക്കാന്‍ സമുദായം തയ്യാറാവുക തന്നെ വേണം. അതിന്‌ വേണ്ടത്‌ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള മടക്കയാത്രയാണ്‌. പ്രവാചക കാലഘട്ടത്തിലേക്കുതന്നെ മടങ്ങുകയും ആ കാലത്ത്‌ നിലനിന്നിരുന്ന, അല്ലെങ്കില്‍ പ്രവാചകന്‍ പ്രചരിപ്പിച്ച അര്‍ഥത്തിലുള്ള ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരേണ്ടതും പണ്ഡിതന്മാരുടെ ചുമതലയാണ്‌. മനുഷ്യരാശിയെ ഒറ്റ സമൂഹമായി ഉള്‍ക്കൊള്ളുന്ന മാനവികതയുടെ മതമായി ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരാന്‍ ഇതുമാത്രമാണ്‌ മാര്‍ഗം. ഇതിന്‌ മുസ്‌ലിം ഉമ്മത്ത്‌ ഏറെ പ്രയാസപ്പെടേണ്ടിവരും. ഖുര്‍ആനും സുന്നത്തും വിവക്ഷിക്കുന്ന ഇസ്‌ലാം ആയി ഇത്‌ മാറണമെങ്കില്‍ ഇത്തരം ശ്രമകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-4431746911031105422?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/4431746911031105422/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2009/01/darul-islam-darul-kufr-darul-harb.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4431746911031105422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4431746911031105422'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2009/01/darul-islam-darul-kufr-darul-harb.html' title='ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-4016249338776359208</id><published>2009-01-22T06:59:00.000-08:00</published><updated>2009-10-05T16:28:27.339-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇസ്‌ലാമിന്റെ ദൈവികത'/><category scheme='http://www.blogger.com/atom/ns#' term='ദൈവീക മതം'/><category scheme='http://www.blogger.com/atom/ns#' term='ഇസ്‌ലാം'/><title type='text'>ഇസ്‌ലാം മതത്തിന്റെ ദൈവികത</title><content type='html'>&lt;p align="center"&gt;&lt;img id="BLOGGER_PHOTO_ID_5294141186818918450" style="WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://2.bp.blogspot.com/_xE1VtGi677A/SXiRXB8bSDI/AAAAAAAABss/M-ZmwVC6m2U/s200/islamic+calligraphy+-+5.jpg" border="0" /&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div align="right"&gt;സി മുഹമ്മദ്‌ സലീം സുല്ലമി &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;ഇസ്‌ലാം &lt;/span&gt;&lt;/strong&gt;പ്രപഞ്ചനാഥനായ അല്ലാഹു അവതരിപ്പിച്ച മതമാണ്‌. മനുഷ്യസമൂഹത്തിന്‌ അവരുടെ ഐഹികജീവിതം സുഖകരമാകാനും പാരത്രികജീവിതം വിജയപ്രദമാകാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ ഇത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. മനുഷ്യകരങ്ങളുടെ ഇടപെടലുകളോ മനുഷ്യചിന്തകളുടെ സ്വാധീനമോ ഇല്ലാത്ത ശുദ്ധമായ ‘ദൈവീകത’ അവകാശപ്പെടാവുന്ന ഏക മതം ഇസ്‌ലാം മാത്രമാണ്‌. അല്ലാഹു തന്നെ പറയുന്നത്‌: “തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാമാകുന്നു” (3:19). “ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല” (3:85). “ഇസ്‌ലാമിനെ മതമായി അല്ലാഹു നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ടു തരികയും ചെയ്‌തിരിക്കുന്നു.” (5:3)&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇസ്‌ലാം എന്നാല്‍ ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നാണ്‌ വിവക്ഷ. പൂര്‍ണമായും സ്രഷ്‌ടാവായ ദൈവവുമായി ബന്ധപ്പെട്ടുനില്‌ക്കുന്ന ആശയങ്ങളും ആരാധനകളും അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമാണ്‌ ഇസ്‌ലാമിന്റേത്‌. ഇതരമതങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും ഇസ്‌ലാം വ്യതിരിക്തമാകുന്ന ഒരു സുപ്രധാന ഭാഗമാണിത്‌. ഇസ്‌ലാമേതര മതങ്ങളും ദര്‍ശനങ്ങളും മനുഷ്യചിന്തയുടെ ഫലങ്ങളോ മനുഷ്യകരങ്ങളുടെ ഇടപെടലുകളോ സ്വാധീനങ്ങളോ ഉള്ളവയാണ്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ‘ദൈവികത’യാണ്‌. ദൈവവുമായി സുദൃഢവും സുഭദ്രവും സ്വച്ഛവുമായ ബന്ധം സ്ഥാപിക്കുകയെന്നത്‌ ഇസ്‌ലാം മുഖ്യമായി കാണുന്നു. അവന്റെ തൃപ്‌തിയും പൊരുത്തവും നേടുകയെന്നത്‌ പരമപ്രധാനമായി മനസ്സിലാക്കുന്നു. മനുഷ്യശ്രമങ്ങളുടെയും അധ്വാനങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഈ ദൈവികതൃപ്‌തി നേടുകയെന്നതാണ്‌. എല്ലാറ്റിന്റെയും പര്യവസാനം അവനിലേക്കാണ്‌. അല്ലാഹു പറയുന്നു: “മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു” (84:6). “നിന്റെ രക്ഷിതാവിങ്കലേക്കാണ്‌ എല്ലാം ചെന്നവസാനിക്കുന്നത്‌.” (53:42)&lt;br /&gt;&lt;br /&gt;ഇസ്‌ലാം മനുഷ്യനോട്‌ ജീവിതത്തില്‍ നിര്‍വഹിക്കാനായി ഒട്ടേറെ കാര്യങ്ങള്‍ കല്‌പിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്‌. അവയില്‍ വ്യക്തിനിഷ്‌ഠവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളുണ്ട്‌. ആരാധനകളും അനുഷ്‌ഠാനങ്ങളും സ്വഭാവപരവുമായ കാര്യങ്ങളുണ്ട്‌. സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളുമുണ്ട്‌. ഇവയെല്ലാം ഭൗതികജീവിതത്തില്‍ വിവിധങ്ങളായ ഫലങ്ങളും നേട്ടങ്ങളും നല്‌കുന്നവയാണ്‌. ജീവിതത്തിന്റെ ഘടനയും സ്വഭാവവും നിര്‍ണയിക്കുന്നതിലും ദിശ നിര്‍ണയിക്കുന്നതിലും ഇവയ്‌ക്കെല്ലാം നിര്‍ണായകമായ പങ്കുണ്ട്‌. എന്നാല്‍, ആത്യന്തികമായി ഇവയുടെയെല്ലാം ലക്ഷ്യം ദൈവീകമായ തൃപ്‌തി കൈവരിക്കലാണ്‌. ദൈവീക തൃപ്‌തി നേടാനാകുന്നില്ലെങ്കില്‍ അന്തിമവിശകലനത്തില്‍ ഇവയെല്ലാം നിഷ്‌ഫലമാണെന്നാണ്‌ ഇസ്‌ലാം കാണുന്നത്‌.&lt;br /&gt;&lt;/div&gt;&lt;p align="center"&gt;&lt;img id="BLOGGER_PHOTO_ID_5294141670888779026" style="WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://2.bp.blogspot.com/_xE1VtGi677A/SXiRzNPrLRI/AAAAAAAABs0/KNSdVtCUMOI/s200/islamic+calligraphy+-+3.jpg" border="0" /&gt;&lt;/p&gt;&lt;div align="justify"&gt;&lt;br /&gt;ഏകദൈവാരാധന ഇസ്‌ലാമിന്റെ മാറ്റമില്ലാത്ത അടിത്തറയാണ്‌. ഇസ്‌ലാമിന്റെ ‘ദൈവികത’ ഏറ്റവുമധികം പ്രകടമാകുന്ന രംഗം ഈ ഇസ്‌ലാമിക കാഴ്‌ചപ്പാടാണ്‌. ദൈവത്തിന്റെ അവകാശാധികാരങ്ങളിലോ അവനു മാത്രം അവകാശപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളിലോ അവനല്ലാതെ ആരെയും പങ്കാളികളാക്കിക്കൂടായെന്നതാണ്‌ ഇതിന്റെ വിവക്ഷ. അല്ലാഹുവിന്റെ ദിവ്യത്വം പൂര്‍ണമായും അംഗീകരിച്ചേ മതിയാകൂ. അഥവാ, അവനെ മാത്രം ആരാധിക്കുകയും വണങ്ങുകയും ചെയ്യുകയെന്നതില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ ഇസ്‌ലാം തയ്യാറല്ല. സര്‍വവും ദൈവത്തിന്‌ സമര്‍പ്പിച്ച്‌ പൂര്‍ണമായും അവനെ ആരാധിക്കുകയെന്നതാണിത്‌. വിശ്വാസികളോട്‌ പ്രഖ്യാപിക്കാനായി അല്ലാഹു ആവശ്യപ്പെടുന്നത്‌ നോക്കുക: “തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്‌ പങ്കുകാരില്ല. അപ്രകാരമാണ്‌ ഞാന്‍ കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്‌) കീഴ്‌പ്പെടുന്നതില്‍ ഞാന്‍ ഒന്നാമനാണ്‌.” (6:162,163)&lt;br /&gt;&lt;br /&gt;മനുഷ്യജീവിതം അടിസ്ഥാനപരമായി എന്തു ലക്ഷ്യംവെക്കുന്നുവെന്നതിനെക്കുറിച്ച്‌ കേവല ഭൗതികമായ കാഴ്‌ചപ്പാടില്‍ ഒന്നും പറയാനാകില്ല. ദൈവീകമായ മാര്‍ഗദര്‍ശനമില്ലാതെ ജീവിതലക്ഷ്യം നിര്‍ണയിക്കുക സാധ്യമല്ല. ലഭ്യമാകുന്ന ജീവിതകാലയളവില്‍ തിന്നും കുടിച്ചും സുഖിച്ചും കഴിഞ്ഞുകൂടുക എന്നതല്ലാതെ ജീവിതം എന്തിനുവേണ്ടി എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമൊന്നും ഭൗതിക കാഴ്‌ചപ്പാടില്‍ ലഭ്യമല്ല. മരണാനന്തരമുള്ള ഒരു പരലോക ജീവിതമെന്ന ദൈവീകമായ ഉത്തരമില്ലെങ്കില്‍ മനുഷ്യജീവിതം തികച്ചും അര്‍ഥശൂന്യവും ലക്ഷ്യരഹിതവുമായി മാറുന്നു. ദൈവീകമായ ഈ പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ അവിശ്വാസികളുടെ ജീവിതനിലപാട്‌ അല്ലാഹു പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‌ക്കാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം.” (47:12)&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3333ff;"&gt;പ്രകൃതിയും ദൈവീകതയും&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;ദൈവത്തിന്റെ സൃഷ്‌ടിയായ മനുഷ്യന്‍ പ്രകൃത്യാ തന്നെ സ്രഷ്‌ടാവായ ദൈവത്തെപ്പറ്റി ബോധമുള്ളവനും അവന്റെ കല്‌പനാ നിരോധങ്ങള്‍ അംഗീകരിക്കാന്‍ പാകപ്പെട്ട അവസ്ഥയിലുള്ളവനുമാണ്‌. ലോകാരംഭം മുതലുള്ള മനുഷ്യചരിത്രം ഇത്‌ മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ദൈവത്തെ പറ്റിയുള്ള ചിന്തയും ബോധവുമില്ലാത്ത, ദൈവീക ആരാധന നിലനില്‌ക്കാത്ത ഒരു സമൂഹവും മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. പൂര്‍ണാര്‍ഥത്തില്‍ ദൈവനിഷേധികളുടെ ഒരു സമൂഹം എവിടേയും ഒരു കാലത്തും ഉണ്ടായതായി രേഖയില്ല. പട്ടണങ്ങളും പണിശാലകളും കോട്ടകളും കൊട്ടാരങ്ങളും നഗരങ്ങളും നാഗരിക ചിഹ്നങ്ങളും ഇല്ലാത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍ കണ്ടെത്താം. എന്നാല്‍, ആരാധനാലയങ്ങളോ ദൈവീക ചിഹ്നങ്ങളോ ഇല്ലാത്ത ഒരു സമൂഹവും എവിടെയും കഴിഞ്ഞുപോയിട്ടില്ല. ഉല്‍ഖനനം ചെയ്‌തെടുക്കുന്ന പൗരാണിക നാഗരിക ചരിത്രങ്ങളെല്ലാം ഇത്‌ വ്യക്തമാക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;മനുഷ്യപ്രകൃതി സൃഷ്‌ടിപ്പില്‍ തന്നെ ‘ദൈവീകത’ അംഗീകരിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ഈ പ്രകൃതിബോധത്തെ പരാമര്‍ശിക്കുന്നുണ്ട്‌ (30:30). ദര്‍ശനങ്ങളോ ശാസ്‌ത്രജ്ഞാനങ്ങളോ ഭൗതികനാഗരിക വിവരങ്ങളോ ഒന്നും കടന്നുചെന്നിട്ടില്ലാത്ത പൗരാണിക മനുഷ്യനിലും ദൈവത്തെ പറ്റിയുള്ള വിവരങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. അത്‌ അവന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരുന്നു. ഈ ദൈവബോധം നഷ്‌ടപ്പെട്ടാല്‍ മനുഷ്യന്‍ എല്ലാം നഷ്‌ടപ്പെട്ടവനെപ്പോലെയായി. അല്ലാഹുവിനെ വിസ്‌മരിച്ചവന്‍ സ്വന്തത്തെത്തന്നെ വിസ്‌മരിച്ചവനെപ്പോലെയാണെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌. (59:19)&lt;br /&gt;&lt;br /&gt;പ്രകൃത്യായുള്ള ഈ ദൈവബോധമാണ്‌ മനുഷ്യന്‌ ജീവിതത്തിലുടനീളം സ്വസ്ഥതയും സമാധാനവും പകരുന്നത്‌. ദൈവിക ബോധത്തിന്റെ അഭാവം മനുഷ്യനെ അസ്വസ്ഥനും അത്താണിയില്ലാത്തവനുമാക്കി മാറ്റുന്നു. ഏതേത്‌ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും മനസ്സിന്‌ കുളിരും ശാന്തിയുമായി കടുന്നുവരുന്നത്‌ പ്രകൃത്യാ മനുഷ്യന്‌ ലഭിച്ച ദൈവവിശ്വാസമാണ്‌. അതിന്റെ ഫലമായാണ്‌ ജീവിതം പ്രതിസന്ധികളില്‍ ഉലഞ്ഞുപോകാതെ പിടിച്ചുനിര്‍ത്താനും ജീവിതനൗക ധൈര്യസമേതം മുന്നോട്ടു നയിക്കാനും മനുഷ്യന്‍ പ്രാപ്‌തനാകുന്നത്‌. ബഹുദൈവാരാധകര്‍ പോലും, ബഹുദൈവാരാധനയാണ്‌ ശരിയായ മതമെന്ന്‌ താത്വികമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും ദൈവത്തിന്റെ ഈ സാന്നിധ്യം തള്ളിപ്പറയാന്‍ കഴിയുന്നവരല്ല. എന്നല്ല, പ്രതിസന്ധികളില്‍ അവരും ആശ്രയിക്കുന്നത്‌ ദൈവത്തെത്തന്നെ. ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങള്‍ ഇത്‌ മനസ്സിലാക്കിത്തരുന്നു. കടലിന്റെ ഏകാന്തതയില്‍ അപായങ്ങളും കഷ്‌ടതകളും കടന്നുവരുമ്പോള്‍ സഹായാര്‍ഥനയുമായി മനസ്സ്‌ തേടുന്നത്‌ പ്രകൃത്യാ ലഭിച്ച ദൈവത്തെ തന്നെയാണ്‌. ഇതരദേവന്മാരെല്ലാം അതോടെ അപ്രത്യക്ഷരായി മാറുന്നു. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്‌. (17:67)&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3333ff;"&gt;സംഘര്‍ഷമുക്തമായ വിശ്വാസം&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ഏകദൈവാരാധന മനുഷ്യമനസ്സിന്‌ സമാധാനം നല്‌കുന്ന വിശ്വാസമാണ്‌. ബഹുദൈവത്വം പ്രകൃതിവിരുദ്ധവും മനസ്സമാധാനം നഷ്‌ടപ്പെടുത്തിക്കളയുന്നതുമാണ്‌. മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരൊറ്റ കേന്ദ്രത്തിലേക്ക്‌ മനസ്സിനെ തിരിച്ചുനിര്‍ത്താന്‍ ആഗ്രഹിക്കുന്നവനാണ്‌. വിവിധങ്ങളായ ആശ്രയകേന്ദ്രങ്ങള്‍ മനുഷ്യമനസ്സില്‍ അസ്വസ്ഥത സൃഷ്‌ടിക്കുകയും ആരാധനയിലൂടെ ലഭിക്കേണ്ട മനസ്സമാധാനം നഷ്‌ടപ്പെടുത്തിക്കളയുകയും ചെയ്യുന്നു. തന്നിഷ്‌ടമനുസരിച്ച്‌ വിവിധ ആരാധ്യന്മാരെ സ്വീരിക്കുന്നതിനെ വിശുദ്ധഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്‌ (25:43, 45:23). വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുള്ള ആരാധ്യര്‍ മനുഷ്യന്‌ ശരിയായ ജീവിതപാത കാണിക്കുന്നവരല്ല. മാനവിക ഐക്യത്തിനും ഈ ആരാധനാവൈവിധ്യം തടസ്സംതന്നെ. അല്ലാഹുവിനെ മാത്രം അവലംബിക്കുന്നവനാണ്‌ സന്മാര്‍ഗപ്രാപ്‌തന്‍. അല്ലാഹു പറയുന്നു: “ആര്‍ അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കപ്പെട്ടിരിക്കുന്നു” (3:101). തികച്ചും ന്യായവും യുക്തവുമാണ്‌ ഈ ഏകദൈവാരാധനയെന്ന്‌ ഏതൊരു ബുദ്ധിക്കും ബോധ്യമാകുന്നതാണ്‌. അതിനാലാണ്‌ പ്രകൃതിബോധം തട്ടിയുണര്‍ത്തിക്കൊണ്ട്‌ യൂസുഫ്‌ നബി(അ) തന്റെ ജയിലിലെ കൂട്ടാളികളോട്‌ ഇങ്ങനെ ചോദിച്ചത്‌: “ജയിലിലെ രണ്ടു സുഹൃത്തുക്കളേ, വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ? അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.” (12:39,40)&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3333ff;"&gt;ദൈവീകസന്ദേശം അടിസ്ഥാനം&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;ഇസ്‌ലാമിക സന്ദേശത്തെ മൊത്തത്തില്‍ എടുത്താല്‍ അതിന്റെ പ്രഭവ കേന്ദ്രം വഹ്‌യ് അഥവാ ദിവ്യവെളിപാടാണെന്ന്‌ കാണാവുന്നതാണ്‌. ഏതെങ്കിലും വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന്റെയോ ചിന്തയുടെയോ ഗവേഷണത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്നതല്ല. പരിപൂര്‍ണമായും ദൈവീകമാണെന്നര്‍ഥം. മനുഷ്യലോകത്ത്‌ കാണുന്ന മതങ്ങളെയും ദര്‍ശനങ്ങളെയും മൂന്നടിത്തറകളില്‍ നമുക്ക്‌ വിഭജിക്കാവുന്നതാണ്‌.&lt;br /&gt;&lt;/div&gt;&lt;p align="center"&gt;&lt;img id="BLOGGER_PHOTO_ID_5294141677694308546" style="WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://4.bp.blogspot.com/_xE1VtGi677A/SXiRzmmPUMI/AAAAAAAABs8/NC8M739euCo/s200/islamic+calligraphy+-+2.jpg" border="0" /&gt;&lt;/p&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ഒന്ന്‌:&lt;/strong&gt; ഒന്നോ ഒന്നിലധികമോ വ്യക്തികളുടെ ചിന്തയുടെയോ മസ്‌തിഷ്‌ക വ്യാപാരത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്ന പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും. കമ്യൂണിസവും മുതലാളിത്തവുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;രണ്ട്‌:&lt;/strong&gt; മനുഷ്യനാല്‍ തന്നെ രൂപപ്പെട്ടുവന്ന മതചിന്തകള്‍. ദൈവികമായ അടിത്തറയോ ദൈവപ്രോക്ത സന്ദേശങ്ങളോ ആയിരിക്കില്ല ഇതിന്റെ അടിസ്ഥാനം. ഏതെങ്കിലും വ്യക്തികള്‍ രൂപംനല്‌കിയ ചിന്തകളായിരിക്കും ഇത്‌. പിന്നീടത്‌ അവരുടെ പേരിലുള്ള മതമായി മാറുന്നു. സിക്ക്‌ മതവും ബുദ്ധമതവും ഇതിനുദാഹരണങ്ങളാണ്‌. ഗുരു നാനാക്കിന്റെ ചിന്തയില്‍ രൂപപ്പെട്ടതാണ്‌ സിക്ക്‌ മതമെങ്കില്‍ ശ്രീബുദ്ധന്റെ പേരിലാണ്‌ ബുദ്ധമതമുള്ളത്‌. ദൈവത്തെപ്പറ്റിയോ മതമെന്ന നിലയ്‌ക്കുള്ള വിശ്വാസത്തെപ്പറ്റിയോ ചര്‍ച്ചയില്ലെന്നുള്ളതാണ്‌ ബുദ്ധമതത്തിന്റെ പ്രത്യേകത.&lt;br /&gt;&lt;br /&gt;&lt;strong&gt;മൂന്ന്‌:&lt;/strong&gt; മനുഷ്യകരങ്ങളാല്‍ വികൃതമാക്കപ്പെട്ട ദൈവിക മതങ്ങള്‍. ഇവയുടെ അടിസ്ഥാനം ദൈവികവും ദിവ്യവെളിപാടുകളുമാണെങ്കിലും പില്‍ക്കാലത്ത്‌ അനുയായികളുടെ കൈകടത്തലുകള്‍ കാരണം വികലവും വികൃതവുമാക്കപ്പെട്ടവയാണ്‌. ജൂത-ക്രൈസ്‌തവ മതങ്ങള്‍ ഇതിന്റെ ശരിയായ ഉദാഹരണങ്ങളാണ്‌.&lt;br /&gt;&lt;br /&gt;ഇസ്‌ലാം ഇവയില്‍ നിന്നെല്ലാം തികച്ചും ഭിന്നമാണ്‌. അത്‌ തീര്‍ത്തും ദൈവീകമായ സ്രോതസ്സില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. ദൈവത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്‌ നബി(സ)യിലൂടെ ദൈവം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്തത്‌. ദൗത്യം എത്തിച്ചുതരുന്ന മുഹമ്മദ്‌(സ)ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയോ അഭിപ്രായങ്ങളോ കാഴ്‌ചപ്പാടുകളോ ഇതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും ദൈവത്തിന്റെ വെളിപാടു മാത്രം. അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ ചിന്തയോ, പ്രസ്‌തുത സാഹചര്യത്തിന്റെ ഉല്‌പന്നമോ അക്കാലഘട്ടത്തിന്റെ മികച്ച ചിന്തകനെന്ന നിലക്ക്‌ മുഹമ്മദിന്റെ മസ്‌തിഷ്‌കത്തില്‍ ഊറിവന്ന ചിന്തകളോ ഒന്നുമല്ല. പ്രത്യുത, തികച്ചും ദൈവികം. വിശുദ്ധഖുര്‍ആന്‍ അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: “അല്ലയോ ദൈവദൂതരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ താങ്കള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ താങ്കള്‍ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കള്‍ ദൗത്യം നിറവേറ്റിയിട്ടില്ല” (5:67). മുഹമ്മദ്‌ നബി(സ)യുടെ ദൗത്യത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്‌ടപ്രകാരം സംസാരിക്കുന്നുമില്ല. അത്‌ അദ്ദേഹത്തിന്‌ ദിവ്യവെളിപാടായി നല്‌കപ്പെടുന്ന സന്ദേശം മാത്രമാകുന്നു” (53:3,4). മുഹമ്മദ്‌ നബി(സ) ഓതിക്കൊടുത്ത സന്ദേശത്തില്‍ മാറ്റത്തിരുത്തലുകളും ഇടപെടലുകളും ആവശ്യപ്പെട്ട ജനതയോട്‌ അവിടുന്ന്‌ പറയുന്നത്‌: “എന്റെ സ്വന്തം വകയായി ഇത്‌ ഭേദഗതി ചെയ്യാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‌കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത് ” (10:15). ഇതര ദര്‍ശനങ്ങളും ചില മതങ്ങളുമെല്ലാം അവയുടെ സ്ഥാപകരുടെ പേരുകളില്‍ അറിയപ്പെടുന്നതുപോലെ ഇസ്‌ലാം ഒരു ‘മുഹമ്മദീയ’ മതമല്ലെന്നര്‍ഥം.&lt;br /&gt;&lt;br /&gt;ഏതെങ്കിലും മത-പൗരോഹിത്യ സഭക്കോ മതപണ്ഡിതനോ ഇസ്‌ലാമിന്റെ കാര്യങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കാനോ അതില്‍ നിന്ന്‌ ചുരുക്കാനോ ക്രമം തെറ്റിക്കാനോ യാതൊരവകാശവും ഇസ്‌ലാം നല്‌കുന്നില്ല. അന്ത്യനാള്‍വരെയും ഇസ്‌ലാം ദൈവികം തന്നെ. അത്‌, അല്ലാഹു ഏറ്റെടുത്ത ഉത്തരവാദിത്തമാണ്‌: “തീര്‍ച്ചയായും നാമാണ്‌ ആ ഉത്‌ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌ ” (15:9). ക്രൈസ്‌തവ മതത്തെപ്പോലെ വിശുദ്ധ പൗലോസിന്റെ ആശയങ്ങളോ സുനഹദോസിന്റെ തീരുമാനങ്ങളോ പോപ്പിന്റെ ചാക്രികലേഖനങ്ങളോ വാഴ്‌ത്തപ്പെട്ടവരുടെയോ വിശുദ്ധരാക്കപ്പെട്ടവരുടെയോ വെളിപാടുകളോ മതമാകുന്നതുപോലെ ഇസ്‌ലാമില്‍ ഒരിക്കലും മതം മനുഷ്യഇടപെടലുകള്‍ അനുവദിക്കുന്നില്ല. മുഹമ്മദ്‌ നബി(സ) പറയുന്നത്‌ നോക്കുക: “നമ്മുടെ ഈ മത കാര്യത്തില്‍ ആരെങ്കിലും പുതുതായി വല്ലതും ചേര്‍ത്താല്‍ അവ തള്ളപ്പെടേണ്ടതാണ്‌ ” (ബുഖാരി). വിശുദ്ധ ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലും ഇതേ ആശയം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3333ff;"&gt;സല്‍ഫലങ്ങള്‍&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;ഇസ്‌ലാം തികച്ചും ദൈവികസന്ദേശമാണെന്നത്‌ മനുഷ്യന്‌ ധാരാളം നന്മകള്‍ കൈവരിക്കാന്‍ ഉതകുന്ന കാര്യമാണ്‌. മനുഷ്യന്‍ മനുഷ്യന്‌ തന്നെ വിധേയമാവുക, മനുഷ്യനിര്‍മിത നിയമാവലികള്‍ അനുസരിക്കുക, അതിനെ മതമായി അംഗീകരിക്കേണ്ടിവരിക എന്നത്‌ ഏറെ അധസ്ഥിതി മനുഷ്യന്‌ നല്‍കുന്ന കാര്യമാണ്‌. ഇതില്‍നിന്ന്‌ മുക്തമായി മനസ്സാക്ഷി സ്വാതന്ത്ര്യവും തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകവഴി ലഭിക്കുന്ന മനസ്സംതൃപ്‌തിയും ഒരുപോലെ അനുഭവിക്കാന്‍ സാധിക്കുന്നു. പൗരോഹിത്യ മതങ്ങള്‍ മതമേധാവികളെയും സഭകളെയും റബ്ബുകളാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. (9:31)&lt;br /&gt;&lt;br /&gt;മനുഷ്യചിന്ത രൂപംനല്‍കുന്ന ആശയങ്ങള്‍ അപക്വവും കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ പരിമിതവുമായിരിക്കും. ശൈശവത്തിലോ യുവത്വത്തിലോ ഉള്ള ചിന്തകളും കാഴ്‌ചപ്പാടുകളും വാര്‍ധക്യത്തില്‍ അപക്വമായിതോന്നുന്നു. ചില പ്രത്യേക ദേശത്തോ ജനതയിലോ നിലനില്‍ക്കുന്ന ചിന്തകള്‍ അന്യരെ സംബന്ധിച്ച്‌ അസ്വീകാര്യമായി മാറുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന കാഴ്‌ചപ്പാടുകള്‍ പ്രസ്‌തുത സാഹചര്യം മാറുമ്പോള്‍ അസ്വീകാര്യമായി മാറുന്നു. എല്ലാ കാലത്തേക്കും എല്ലാ ജനതക്കുമാവശ്യമുള്ള സന്ദേശം സമര്‍പ്പിക്കാന്‍ ബഹുവിധ ബന്ധനങ്ങള്‍ക്കും പരിമിതികള്‍ക്കും വിധേയമായ മനുഷ്യമസ്‌തിഷ്‌കങ്ങള്‍ അയോഗ്യമാണ്‌.&lt;br /&gt;&lt;br /&gt;മനുഷ്യന്‍ വിവിധങ്ങളായ ചാപല്യങ്ങള്‍ക്ക്‌ വിധേയനാണ്‌. ഈ ചപലതകളെല്ലാം അവന്‍ ആവിഷ്‌കരിക്കുന്ന ചിന്തകളെയും സ്വാധീനിക്കുന്നു. ഫലത്തില്‍, മനുഷ്യനന്മക്ക്‌ പകരം തിന്മയായിരിക്കും ഇത്‌ സമ്മാനിക്കുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ ഈ നിലപാടിനെ വിമര്‍ശിക്കുന്നത്‌ നോക്കുക: “അല്ലാഹുവില്‍നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്‌ടത്തെ പിന്തുടരുന്നവരെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌?” (28:50)&lt;br /&gt;&lt;br /&gt;മനുഷ്യപ്രകൃതി ഏറ്റവും നന്നായറിയുന്നത്‌ മനുഷ്യന്റെ സ്രഷ്‌ടാവായ അല്ലാഹുവിനാണ്‌. അതിനാല്‍ തന്നെ മനുഷ്യനിണങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനും അവന്‌ മാത്രമേ സാധിക്കുകയുള്ളൂ. അവന്റെ നിയമങ്ങള്‍ക്ക്‌ സമ്പൂര്‍ണതയും ലാളിത്യവും പ്രകൃതിയോടുള്ള ഇണക്കവുമുണ്ടായിരിക്കും. അതിനാല്‍ തന്നെ അവ അയത്‌നലളിതമായി ജീവിതത്തിലുടനീളം കൊണ്ടുനടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ മാറ്റുകയോ പ്രകൃതിക്ക്‌ വേണ്ടി നിയമങ്ങളെ മാറ്റുകയോ ചെയ്യേണ്ടിവരുന്നില്ല. എല്ലാംകൊണ്ടും മനസ്സംതൃപ്‌തിയോടെ ജീവിച്ചുപോകാന്‍ സാധിക്കുന്നു. ഇസ്‌ലാമിന്റെ ദൈവികത മനുഷ്യസമൂഹത്തെ സംബന്ധിച്ച്‌ വന്‍നേട്ടമാണ്‌. തികഞ്ഞ ആത്മവിശ്വാസത്തോടെയും മനസ്സംതൃപ്‌തിയോടെയും ദൈവികം മാത്രമായ വിശ്വാസങ്ങളും ആരാധനകളും അനുഷ്‌ഠാനങ്ങളും സ്വഭാവശീലങ്ങളും ആചരിച്ചു ജീവിച്ചുപോകാന്‍ മനുഷ്യന്‌ കഴിയുന്നു. ഇതിലും വലുതായി ഒന്നും ഇഹലോകത്ത്‌ നേടാനില്ല. &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-4016249338776359208?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/4016249338776359208/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2009/01/islam.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4016249338776359208'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4016249338776359208'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2009/01/islam.html' title='ഇസ്‌ലാം മതത്തിന്റെ ദൈവികത'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_xE1VtGi677A/SXiRXB8bSDI/AAAAAAAABss/M-ZmwVC6m2U/s72-c/islamic+calligraphy+-+5.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-6866932192346219379</id><published>2009-01-13T12:52:00.000-08:00</published><updated>2009-10-05T16:28:57.350-07:00</updated><category scheme='http://www.blogger.com/atom/ns#' term='ജമാ‌അത്തെ ഇസ്‌ലാമി'/><category scheme='http://www.blogger.com/atom/ns#' term='പൌരോഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='കാരക്കുന്ന്'/><category scheme='http://www.blogger.com/atom/ns#' term='കാന്തപുരം'/><title type='text'>പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌</title><content type='html'>&lt;u&gt;&lt;span style="color:#cc33cc;"&gt;അബൂബക്കര്‍ കാരക്കുന്ന്‌&lt;/span&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;p align="center"&gt;&lt;a href="http://2.bp.blogspot.com/_xE1VtGi677A/SW3puJqecTI/AAAAAAAABok/qL-OlvuO8MY/s1600-h/kanthapuram1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5291142116307530034" style="WIDTH: 182px; CURSOR: hand; HEIGHT: 200px" alt="" src="http://2.bp.blogspot.com/_xE1VtGi677A/SW3puJqecTI/AAAAAAAABok/qL-OlvuO8MY/s200/kanthapuram1.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#3333ff;"&gt;കേരളത്തിലെ&lt;/span&gt;&lt;/strong&gt; മുസ്‌ലിം പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്‌. മണ്‍മറഞ്ഞ അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക്‌ മതത്തിന്റെ പരിവേഷം നല്‌കുകയും ചെയ്യുന്ന മുസ്‌ലിം പൗരോഹിത്യം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെപ്പോലും കടത്തിവെട്ടുന്നുണ്ട്‌ ഈയിടെയായി. മുസ്‌ലിം പൗരോഹിത്യത്തിന്റെ തനത്‌ രൂപമായി വിലയിരുത്താവുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതില്‍ പെട്ടതാണ്‌. കാന്തപുരം മുസ്‌ലിയാരുടെ വഴിവിട്ട അഭിപ്രായങ്ങളോട്‌ മതസംഘടനകളില്‍ നിന്ന്‌ ആരെങ്കിലും പ്രതികരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മതേതരവേദിയില്‍ നിന്നും പത്രപ്രസിദ്ധീകരണങ്ങളില്‍ നിന്നും മുസ്‌ലിയാരുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ ആഞ്ഞടി കാണുകയുണ്ടായി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ ഇതുസംബന്ധമായ വിലയിരുത്തല്‍ രസാവഹമാണ്‌. അതിങ്ങനെ വായിക്കാം: ``കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയൊരു തമാശക്കാരനാണ്‌ എന്ന കാര്യത്തില്‍ ഒരു മലയാളി മുസ്‌ലിമിന്‌ സംശയമുണ്ടാകാനിടയില്ല. മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച്‌ ഇദ്ദേഹം എന്താണ്‌ ധരിച്ചുവെച്ചിരിക്കുന്നത്‌? &lt;a name='more'&gt;&lt;/a&gt;മലബാറില്‍ മുട്ടനാടുകള്‍ എന്ന പേരില്‍ നേര്‍ച്ചയാക്കപ്പെട്ട കുറെയാടുകളുണ്ട്‌. കഴുത്തില്‍ ഒരു സഞ്ചിതൂക്കി അലക്ഷ്യമായി നടന്നുനീങ്ങുന്ന ഈ ആടുകള്‍ കാണുന്ന പെണ്ണാടുകളോടൊക്കെ ഇണചേരാന്‍ ശ്രമിക്കാറുണ്ട്‌. ഈ ആടുകളുടെ കൂട്ടത്തിലാണോ മുസ്‌ലിം ചെറുപ്പക്കാരെ കാന്തപുരം ഉള്‍പ്പെടുത്തുന്നത്‌? കാന്തപുരം പറഞ്ഞത്‌ ഇത്രയുമാണ്‌: ഒന്ന്‌, സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവകാലങ്ങളില്‍ പുരുഷനുമായി ബന്ധപ്പെടാനാവില്ല. ഈ കാലങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ബഹുഭാര്യാത്വം ആവാം. രണ്ട്‌, ഭാര്യയ്‌ക്ക്‌ രോഗം ഉണ്ടാവുക, സന്താനമുണ്ടാകാതെ വരിക, രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടിവരിക, ഭാര്യയെ വിട്ട്‌ വിദേശത്ത്‌ ജോലിക്കു പോകേണ്ടിവരിക എന്നീ അവസ്ഥകളില്‍ പുരുഷന്‌ ബഹുഭാര്യാത്വമാകാം. മൂന്ന്‌, ഇസ്‌ലാം നിയമമനുസരിച്ച്‌ നല്ല നിലയില്‍ നാലു ഭാര്യമാരെ സ്വീകരിക്കാം.&lt;br /&gt;&lt;br /&gt;ഈ ഇസ്‌ലാമിന്റെ പേര്‌ തീര്‍ച്ചയായും ഇസ്‌ലാം എന്നല്ല; കാന്തപുരം ഇസ്‌ലാം എന്നാണ്‌. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ വിദേശത്താണ്‌. ഒറ്റത്തടി തന്നെ പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ ചെറുപ്പക്കാരോടാണ്‌ കാന്തപുരത്തിന്റെ ബഹുഭാര്യാത്വ സന്ദേശം. മലയാളി മുസ്‌ലിംസ്‌ത്രീകള്‍ അരക്ഷിതരാവാന്‍ വേറെന്തുവേണം? ഇനി ആര്‍ത്തവസമയത്ത്‌ കള്ളംപറയേണ്ടിവരുമോ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌?&lt;br /&gt;&lt;br /&gt;മതപരവും സാത്വികവുമായൊരു മറുപടിയൊന്നും കാന്തപുരം അര്‍ഹിക്കുന്നില്ല. മുസ്‌ലിംസ്‌ത്രീകള്‍ ഡോക്‌ടറെ കാണാന്‍ പോലും പുറത്തുപോകരുതെന്ന്‌ പറഞ്ഞ പണ്ഡിതനല്ലേ?'' &lt;span style="color:#ff6600;"&gt;(താഹാ മാടായി, സമകാലിക മലയാളം- 2008 നവംബര്‍ 7)&lt;/span&gt;&lt;br /&gt;&lt;br /&gt;ക്രൈസ്‌തവ മതചടങ്ങുകളില്‍ പുരോഹിതന്‍ ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തിയാണ്‌. ദൈവത്തോട്‌ പറയാനുള്ളത്‌ ദൈവത്തിന്റെ പ്രതിപുരുഷനായ പാതിരിയോട്‌ പറഞ്ഞാല്‍ മതിയെന്ന്‌ ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു. പൗരോഹിത്യത്തിനു സ്വന്തമായ വേഷവും വ്യക്തിത്വവുമുണ്ട്‌. അടിച്ചേല്‌പിച്ച സ്ഥാനവസ്‌ത്രം പൗരോഹിത്യത്തിന്റെ ഒരു മുദ്രയാണ്‌. മരിച്ചുപോയവരെ വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ വരെ പോപ്പിന്‌ അധികാരമുണ്ടെന്ന്‌ ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ എന്ന മലയാളി കന്യാസ്‌ത്രീ വാഴ്‌ത്തപ്പെട്ടവര്‍ മാത്രമല്ല, ഇന്ന്‌ തീര്‍ഥാടകര്‍ക്കുള്ള ശവകുടീരം കൂടിയാണ്‌.&lt;br /&gt;&lt;br /&gt;ഇസ്‌ലാമില്‍ പൗരോഹിത്യം (റഹ്‌ബാനിയ്യത്ത്‌) ഇല്ല. മുസ്‌ലിംകളില്‍ പൗരോഹിത്യത്തിന്റെ ചേഷ്‌ടകള്‍ മുഴുവന്‍ കടന്നുകൂടിയത്‌ ക്രൈസ്‌തവരില്‍ നിന്നാണ്‌. ചോദ്യംചെയ്യാന്‍ പാടില്ലാത്ത നേതൃത്വമാണ്‌ മതപുരോഹിതന്മാരെന്ന്‌ ആദ്യമേ വിശ്വാസികളെക്കൊണ്ട്‌ തെറ്റിദ്ധരിപ്പിച്ചിട്ടാണ്‌ മതാധ്യക്ഷന്മാര്‍ അവരുടെ വിലക്കുകളുടെ മുള്‍വേലികള്‍ സ്ഥാപിക്കാറുള്ളത്‌. ജീവിതത്തില്‍ സ്വത്വപരമായ പ്രതിസന്ധി നേരിടുന്ന മതസമൂഹത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍വഹമായ ഭാരങ്ങള്‍ വഹിപ്പിക്കുന്ന കുറ്റകരമായ പണിയാണ്‌ പൗരോഹിത്യം ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;കേരള മുസ്‌ലിംകളിലെ പൗരോഹിത്യത്തിന്റെ ആള്‍രൂപമായ കാന്തപുരം മുസ്‌ലിയാര്‍ പല വിശ്വാസങ്ങളും സംസ്‌കാരങ്ങളും ക്രൈസ്‌തവ ആചാരങ്ങളില്‍ നിന്ന്‌ കടമെടുത്തിട്ടുണ്ട്‌. ബാഹ്യമായി നോക്കിയാല്‍ അദ്ദേഹത്തിന്റെ വേഷം തന്നെ ഒരു പാതിരിയുടേതാണ്‌. നമ്മുടെ ഗ്രാമങ്ങളില്‍ പണ്ടുകാലങ്ങളിലും ഇപ്പോഴും സ്‌ത്രീകള്‍ നമസ്‌കാരസമയത്ത്‌ നമസ്‌കാരക്കുപ്പായം ധരിക്കാറുണ്ട്‌. തുണിയും ഷര്‍ട്ടുമിടുന്ന മലയാളി വേഷത്തിനു പകരം കാന്തപുരം മുസ്‌ലിയാര്‍ എന്ന പുരോഹിതന്‍ ളോഹയെപ്പോലുള്ള, കണ്ടാല്‍ നമസ്‌കാരക്കുപ്പായമാണെന്നു തോന്നിപ്പിക്കുന്ന നീളന്‍ കുപ്പായമണിഞ്ഞാണ്‌ സാധാരണ നടന്നുകാണുന്നത്‌. മലയാളിയുടെ സ്വത്വബോധത്തെയും മലയാളി മുസ്‌ലിമിന്റെ മതാചാരത്തെയും ദീര്‍ഘകാലമായി വെല്ലുവിളിക്കുന്ന ഈ പാതിരി ഒരു മനുഷ്യദൈവത്തെപ്പോലെ ആജ്ഞാപിക്കുകയും ആഹ്വാനംനല്‌കുകയും ചെയ്യുന്നു. പൗരോഹിത്യത്തിന്റെ ഏറ്റവും വലിയ സ്വഭാവം, അത്‌ മതനിയമങ്ങളും മതഗ്രന്ഥങ്ങളും ആധാരമാക്കുന്നില്ല എന്നതാണ്‌. അവര്‍ മതത്തിനും മതനിയമങ്ങള്‍ക്കും പുതിയ അര്‍ഥങ്ങള്‍ നല്‌കുകയാണ്‌ പതിവ്‌. സ്വേച്ഛാപരമായി മതത്തിന്‌ നൂതന അര്‍ഥം നല്‌കി തങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്ന്‌ ആദ്യമേ സ്ഥാപിച്ച്‌ അപ്രമാദിത്വം കൈയിലെടുക്കുകയാണ്‌ പൗരോഹിത്യത്തിന്റെ ശീലം. കാന്തപുരം മുസ്‌ലിയാരുടെ ഈ വിവാദപ്രസ്‌താവന ദൈവവാക്യങ്ങള്‍ക്ക്‌ പുതിയ അര്‍ഥം നല്‌കുക എന്ന അദ്ദേഹം തുടര്‍ന്നുവരുന്ന പരിപാടിയുടെ ഭാഗം തന്നെയാണ്‌.&lt;br /&gt;&lt;br /&gt;അല്ലാഹുവിന്റെ പേരില്‍ കള്ളംപറയുക എന്ന മഹാപാതകം കൊട്ടപ്പുറത്തെ സുന്നി-മുജാഹിദ്‌ വാദപ്രതിവാദ സ്റ്റേജില്‍ വെച്ച്‌ പരസ്യമായി നിര്‍വഹിച്ചയാളാണ്‌ കാന്തപുരം മുസ്‌ലിയാര്‍. ഇസ്‌ലാംമതത്തിലെ വിശ്വാസത്തിന്റെ ആധാരമായ ഏകദൈവവിശ്വാസം തകര്‍ക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ സംഭാവനകളും അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ തെളിവുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ `ഉണ്ട്‌ മൗലവീ, ഖുര്‍ആനിലുണ്ട്‌' എന്ന ഞെട്ടിക്കുന്ന നുണപറഞ്ഞ ഈ പുരോഹിതപ്രഭൃതി തന്റെ വാദം തിരുത്തിയതായോ ജനങ്ങളോട്‌ ക്ഷമാപണം നടത്തിയതായോ അറിവില്ല. അല്ലാഹുവിന്റെ പേരില്‍ കളവ്‌ പറയുകയും ലക്ഷക്കണക്കിന്‌ പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത ഇസ്‌ലാമിന്റെ അടിവേരിന്‌ കത്തിവെക്കുകയും ചെയ്‌ത ഈ പുരോഹിതന്‍ കേരളത്തിലെ പാവപ്പെട്ട മുസ്‌ലിംസ്‌ത്രീകളുടെ കഞ്ഞികുടി മുടക്കുന്നതിനെക്കുറിച്ച്‌ ആശയപരമായോ താത്വികമായോ ഒന്നും പറയാനില്ല. താഹാ മാടായി പറഞ്ഞതുപോലെ, ഇങ്ങേര്‌ പല തമാശകളും പറയാറുണ്ട്‌. ഒരു കോമാളിയെപ്പോലെ പല വേഷവും കെട്ടാറുണ്ട്‌. ഈ സമുദായം വിശിഷ്യാ സമുദായത്തിലെ സഹോദരിമാര്‍ ഇത്തരം പുരോഹിതപ്രഭൃതികളുടെ കഴുത്തിന്‌ പിടിക്കുന്ന കാലം വിദൂരത്തല്ല.&lt;br /&gt;&lt;br /&gt;കൊട്ടപ്പുറം സുന്നി-മുജാഹിദ്‌ വാദപ്രതിവാദ വേദിയില്‍ മുജാഹിദ്‌ പണ്ഡിതനായ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി തൊടുത്തുവിട്ട അസ്‌ത്രവേഗമുള്ള ചോദ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനാകാതെയാണ്‌ കാന്തപുരം മുസ്‌ലിയാര്‍ ബഹളംകൂട്ടി അനുയായികളെക്കൊണ്ട്‌ പരിപാടി നിര്‍ത്തിവെപ്പിച്ചത്‌. കാലമേറെ കഴിഞ്ഞാലും കൂടുതല്‍ ശോഭയോടെ പ്രോജ്വലിക്കുന്ന ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനിയുടെ ധിഷണയുടെ തിളക്കമുള്ള ചോദ്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പുനര്‍വായന നടത്തുന്നത്‌ കാന്തപുരം മുസ്‌ലിയാര്‍ എന്ന പുരോഹിതന്‍ ഇസ്‌ലാമിനും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും എന്തുമാത്രം അപമാനം വരുത്തിവെക്കുമെന്ന്‌ ചിന്തിക്കാന്‍ സഹായകമായേക്കും.&lt;br /&gt;&lt;br /&gt;``&lt;span style="color:#ff0000;"&gt;ചോദ്യം 1:&lt;/span&gt; രക്തസാക്ഷികളും ഈ മണ്ണില്‍ ജീവിച്ചിരിക്കുന്നവരും ഒരുപോലെയാണോ? ജീവിച്ചിരിക്കുന്ന ഒരാളുടെ ഭാര്യയെ മറ്റൊരാള്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കാന്‍ പാടില്ലെന്നാണ്‌ ഇസ്‌ലാമിലെ നിയമം. രക്തസാക്ഷികള്‍ മരിച്ചവരാണ്‌. അവരുടെ ഭാര്യമാരെ ഇദ്ദ കഴിഞ്ഞാല്‍ മറ്റൊരാള്‍ക്ക്‌ വിവാഹംചെയ്യാം എന്ന്‌ ഞങ്ങള്‍ സമ്മതിക്കുന്നു. ഇക്കാര്യം പാടുണ്ടോ ഇല്ലേ എന്നും മരണവും ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടോ ഇല്ലേ എന്നും വിശദീകരിക്കാന്‍ ഞാനാവശ്യപ്പെടുന്നു.''&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിന്‌ `ഭയങ്കര ചോദ്യം തന്നെ, ഹോ എന്തൊരു ചോദ്യം!' എന്ന്‌ പരിഹസിക്കുകയാണ്‌ കാന്തപുരം മുസ്‌ലിയാര്‍ ചെയ്‌തത്‌. തുടര്‍ന്നുള്ള തന്റെ വേളയില്‍ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി കാന്തപുരത്തിന്റെ പരിഹാസത്തെ കുഴിച്ചുമൂടുകയും ചോദ്യം ബുദ്ധിപരമായി ആവര്‍ത്തിക്കുകയും ചെയ്യുന്നു: ``ചോദ്യം: അല്ലാഹുവിന്റെ വഴിയില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ സ്ഥാനമുണ്ടോ എന്നത്‌ മുജാഹിദുകളുടെ തര്‍ക്കവിഷയമല്ല. രക്തസാക്ഷികള്‍ക്ക്‌ മഹത്വമുണ്ടെന്ന്‌ മറ്റാരെക്കാളും ഉറക്കെ വിശ്വസിക്കുന്നവരാണ്‌ മുജാഹിദുകള്‍. ഇത്‌ മുജാഹിദുകളെ പഠിപ്പിക്കാന്‍ ഇവിടെ വരേണ്ട എന്ന്‌ ഞാന്‍ വിനീതമായി പറയുകയാണ്‌. ഇവിടെ തര്‍ക്കവിഷയം, കൊല്ലപ്പെട്ടാല്‍ മരണത്തെക്കാള്‍ ജീവുള്ള അവസ്ഥയിലേക്ക്‌ ഉയരുമോ? കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്നത്‌ മരണമാണോ ജീവിതമാണോ? അതല്ല, മരണത്തെക്കാള്‍ ശക്തിയുള്ള ജീവനാണോ എന്ന ചോദ്യമാണ്‌ ഇവിടെ പ്രസക്തമായിട്ടുള്ളത്‌. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രണ്ടവസ്ഥയാണുള്ളത്‌. ഒന്നുകില്‍ ജീവന്‍ അല്ലെങ്കില്‍ മരണം. ആത്മാവ്‌ മരിക്കുമെന്ന്‌ ഒരാളും വിശ്വസിക്കുന്നില്ല. രക്തസാക്ഷികള്‍, അന്‍ബിയാക്കള്‍, ഔലിയാക്കള്‍, ഞങ്ങള്‍, നിങ്ങള്‍ എല്ലാവരുടെയും ആത്മാവ്‌ നശിക്കാതെ നില്‍ക്കുന്നു. ഇന്നാട്ടിലെ എല്ലാവരെയും പോലെ മുജാഹിദുകളും അങ്ങനെ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍, മരിച്ചവരോ ജീവനുള്ളവരോ അത്‌ രണ്ടുമല്ലാത്ത അവസ്ഥയിലുള്ളതോ എന്ന ചോദ്യത്തെക്കുറിച്ച്‌ മുസ്‌ലിയാര്‍ക്ക്‌ എന്തുപറയാനുണ്ട്‌?&lt;br /&gt;&lt;br /&gt;ജീവന്റെയും മരണത്തിന്റെയും ഇടയില്‍ മൂന്നാമതൊരു അവസ്ഥയുണ്ട്‌ എന്ന്‌ വാദമുണ്ടെങ്കില്‍ ഖുര്‍ആന്‍ കൊണ്ടോ ഹദീസ്‌ കൊണ്ടോ തെളിയിക്കുക. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ എന്ന്‌ ആദ്യം തീരുമാനിക്കണം. നിങ്ങള്‍ പറയുന്നു, മരിച്ചവരുമല്ല ജീവിച്ചിരിക്കുന്നവരുമല്ല. അതിന്റെ രണ്ടിന്റെയും ഇടയിലുള്ളവരാണ്‌. ശിര്‍ക്കിന്റെ കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഒന്നാമത്തെ ചോദ്യത്തിനും മറുപടി പറഞ്ഞിട്ടില്ല.''&lt;br /&gt;&lt;br /&gt;ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരംപറയാന്‍ സാധിക്കാതെ വന്ന കാന്തപുരം മുസ്‌ലിയാര്‍ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനിയുടെ ശബ്‌ദത്തെയും ചോദ്യരീതിയെയും പരിഹസിച്ച ശേഷം പറയുന്നത്‌ ഇപ്രകാരമാണ്‌: ``മൗലവി സാഹിബിനെ ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു: ഇപ്പറഞ്ഞത്‌ നിങ്ങള്‍ക്ക്‌ സമ്മതമല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയാണ്‌ നിങ്ങള്‍ക്ക്‌ നല്ലത്‌.''&lt;br /&gt;&lt;br /&gt;ഇതിന്‌ തന്റെ ചോദ്യവേളയില്‍ ചെറിയമുണ്ടം നല്‌കിയ ചുട്ട മറുപടി ഇങ്ങനെ വായിക്കാം: ``നാട്ടിലെ പാവപ്പെട്ടവരെ അവിശ്വാസത്തിലേക്കും നരകത്തിലേക്കും നയിക്കുന്നതിലും നല്ല ജോലി എനിക്കുണ്ട്‌. അതാണ്‌ നല്ലതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. പൗരോഹിത്യത്തിന്റെ പരിവേഷമണിയാതെ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ മായംചേര്‍ക്കാതെ അല്ലാഹു നല്‌കിയ ജോലിയുമായി ജീവിക്കാന്‍ അവന്‍ എനിക്ക്‌ തൗഫീഖ്‌ നല്‌കിയിട്ടുണ്ട്‌. അല്‍ഹംദുലില്ലാഹ്‌ (മൂന്ന്‌ തവണ)&lt;br /&gt;&lt;br /&gt;ഞാനിവിടെ ചോദിച്ചതിന്‌ മറുപടി കിട്ടിയിട്ടില്ല. എന്നെപ്പോലെ, മുസ്‌ലിയാരെപ്പോലെ ഈ മണ്ണില്‍ ജീവിച്ചിരിക്കുന്നവരാണോ രക്തസാക്ഷികള്‍? മരിച്ചുപോയ മഹാത്മാക്കള്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനമുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പറയേണ്ടത്‌, ശുഹദാക്കള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന, രക്തവും മജ്ജയും മാംസവുമുള്ള, പ്രവര്‍ത്തനസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമുള്ള ആളുകളാണോ എന്നാണ്‌.''&lt;br /&gt;&lt;br /&gt;ഈ ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല. ഇസ്‌ലാം വിരുദ്ധമായ ആശയങ്ങള്‍ കാന്തപുരം തിരുത്തിയതായി അറിഞ്ഞിട്ടുമില്ല. അതിനാല്‍ തന്നെ ബഹുഭാര്യാത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ വഴിവിട്ട വാദങ്ങളില്‍ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും സംശയത്തിന്നിടവുമില്ല. ഒരു കുസൃതിച്ചോദ്യം മനസ്സില്‍ വരുന്നു: മരിച്ചുപോയവര്‍ ജീവിച്ചിരിക്കുന്നവരാണെന്നു വരുമ്പോള്‍ അവര്‍ ഏത്‌ സമയത്തും (സ്വന്തം ഭാര്യയുടെ അടുത്തേക്ക്‌ വരെ) തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്‌ ബഹുഭാര്യാത്വം അനുവദിച്ചതെന്ന്‌ വാദിക്കുകയായിരുന്നില്ലേ മുസ്‌ലിയാരേ, ഇതിനെക്കാള്‍ യുക്തിപൂര്‍വകമാവുക?&lt;br /&gt;&lt;br /&gt;പൗരോഹിത്യം സ്‌ത്രീസമൂഹത്തോടാണ്‌ വിദ്വേഷം പുലര്‍ത്തുന്നതെന്ന്‌ തോന്നുന്നു. സ്‌ത്രീക്ക്‌ പള്ളിയില്‍ പോകാന്‍ പാടില്ലെന്ന്‌ ശഠിക്കുന്ന ഈ പൗരോഹിത്യം അവര്‍ക്ക്‌ വിദ്യാഭ്യാസവും ജീവിതം തന്നെയും നിഷേധിക്കുകയാണ്‌. കാന്തപുരം മുസ്‌ലിയാരുടെ എതിര്‍ഗ്രൂപ്പില്‍ പെട്ടവരുടെ അതിവിചിത്രമായ വാദംകൂടി ഇതിനോട്‌ ചേര്‍ത്തുവായിക്കണം: ``ഭാര്യയ്‌ക്ക്‌ രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ വിവാഹബന്ധം ഫസ്‌ഖ്‌ ചെയ്യല്‍ അനുവദനീയമല്ല. രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യന്‌ പ്രതിഫലം കൊടുക്കലും ഭര്‍ത്താവിന്‌ നിര്‍ബന്ധമില്ല..... ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതില്‍, പല തത്വങ്ങളുമുണ്ട്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ ശല്യംചെയ്യാനും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താനും ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും.'' &lt;span style="color:#ff6600;"&gt;(സന്തുഷ്‌ടകുടുംബം മാസിക, നവംബര്‍ 2008)&lt;/span&gt;. ഇതേ മാസികയില്‍ നിന്നുള്ള ഒരു ചോദ്യോത്തരം നോക്കുക: ``ഭാര്യയുടെ അസുഖത്തിന്‌ ചികിത്സിക്കല്‍ ഭര്‍ത്താവിന്‌ നിര്‍ബന്ധമുണ്ടോ? ഉത്തരം: നിര്‍ബന്ധമില്ല. സുഖമില്ലെങ്കിലും അന്നത്തെ ചെലവ്‌ നല്‌കല്‍ നിര്‍ബന്ധമാണ്‌. അത്‌ അവള്‍ക്ക്‌ ചികിത്സയ്‌ക്ക്‌ ഉപയോഗപ്പെടുത്താം.''&lt;br /&gt;&lt;br /&gt;ഹോ, എന്തൊരു `സന്തുഷ്‌ട കുടുംബ'മാണിത്‌! ഈ പൗരോഹിത്യം സൂര്യനുദിക്കുന്നതും അസ്‌തമിക്കുന്നതും ഒന്നും അറിഞ്ഞിട്ടില്ല. കാന്തപുരത്തെയും ഇതുപോലുള്ളവരെയുമാണ്‌ മുസ്‌ലിംകള്‍ക്ക്‌ നേതാക്കളായിക്കിട്ടുന്നതെങ്കില്‍ അവരെ രക്ഷിക്കാന്‍ അല്ലാഹു തന്നെ വിചാരിക്കേണ്ടിവരും.&lt;br /&gt;&lt;br /&gt;ഇക്കാലത്തും ഇവ്വിധം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്ന ഈ പൗരോഹിത്യത്തെ കുറ്റിയില്‍ കെട്ടിയിട്ടേ പറ്റൂ. കരുത്തുറ്റ ആശയത്തിന്റെ ശക്തികൊണ്ട്‌ ഈ മുട്ടനാടുകളെ തളച്ചേപറ്റൂ. ആരുണ്ടതിന്‌? മതപണ്ഡിതനും കവിയുമായ ചെറിയമുണ്ടം അബ്‌ദുര്‌റസ്സാഖ്‌ സുല്ലമിയുടെ ഒരു കവിതയില്‍ പൗരോഹിത്യം കാളസര്‍പ്പമാണ്‌, കരിംഭൂതമാണ്‌, വിഷംചീറ്റുന്ന സര്‍പ്പമാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. നാളെ ഇതിലപ്പുറവും ഇ വരില്‍നിന്ന്‌ പ്രതീക്ഷിക്കണം. അ വാര്‍ഡുകള്‍ സ്വയം മെനഞ്ഞെടു ത്തും അവാര്‍ഡുകാര്‍ക്ക്‌ തുകകള്‍ നല്‌കിയും അനാഥകളെ സംരക്ഷി ച്ച്‌ വാര്‍ത്തകള്‍ സൃഷ്‌ടിച്ചും തങ്ങളുടെ തിന്മകള്‍ മറച്ചുവെച്ച്‌ പൊതുസമൂഹത്തിലേക്ക്‌ മുഖംമൂടിയണി ഞ്ഞ്‌ പ്രത്യക്ഷപ്പെടുന്ന പൗരോഹി ത്യത്തെ അടക്കിയിരുത്തിയേ പറ്റൂ. മുമ്പത്തെക്കാള്‍ ശക്തമായി രംഗത്തുവന്നിട്ടുള്ള പൗരോഹിത്യത്തിന്നെതിരെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുതിയ തലമുറ രംഗത്തിറങ്ങേണ്ട സമയമാണിത്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;u&gt;രാഷ്‌ട്രീയഇസ്‌ലാം രാഷ്‌ട്രീയപ്പാര്‍ട്ടിയാകുന്നു!&lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ഏതാണ്‌ ഈ ജമാഅത്തെ ഇസ്‌ലാമി? അത്‌ മതത്തിന്റെ പൊയ്‌മുഖമണിഞ്ഞ രാഷ്‌ട്രീയപ്പാര്‍ട്ടിയാണെന്ന്‌ ആദ്യം ഉറക്കെപ്പറഞ്ഞത്‌ മുജാഹിദ്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്‌ലാമി മതത്തെ രാഷ്‌ട്രീയവത്‌കരിച്ച വിഭാഗമാണ്‌. മതത്തെ രാഷ്‌ട്രീയവത്‌കരിക്കുക എന്നുവെച്ചാല്‍ മതത്തില്‍ രാഷ്‌ട്രീയമുണ്ടെന്ന്‌ പറയലല്ല. മതം തന്നെ രാഷ്‌ട്രവും രാഷ്‌ട്രീയവുമാണെന്ന്‌ പുതിയ അര്‍ഥം നല്‌കലാണ്‌. കാന്തപുരം മുസ്‌ലിയാര്‍ നിര്‍വഹിച്ച അതേ പണിയുടെ കാലോചിതമായ പതിപ്പ്‌! മതത്തെ രാഷ്‌ട്രീയവത്‌കരിക്കാന്‍ വേണ്ടി മതസ്‌തംഭങ്ങളെയും മതപ്രമാണങ്ങളെയും മതാശയങ്ങളെയും ദുര്‍വ്യാഖ്യാനിക്കേണ്ടിവന്നു അവര്‍ക്ക്‌. അങ്ങനെ ഇസ്‌ലാമില്‍ പള്ളിയെക്കാള്‍ സ്ഥാനം പാര്‍ലമെന്റിനാക്കേണ്ടിവന്നു. പള്ളി ഇമാമിനെക്കാള്‍ സ്ഥാനം പട്ടാളമേധാവിക്കാണെന്നു വരുത്തിത്തീര്‍ക്കേണ്ടിവന്നു. ഇതിനുവേണ്ടി എഴുതിക്കൂട്ടിയ പുസ്‌തകങ്ങളും ചെലവഴിച്ച മഷിയുമെത്രയാണ്‌! ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച്‌ പതുക്കെ മാത്രമേ സംസാരിക്കൂ. പഴയകാല പുസ്‌തകങ്ങള്‍ അവര്‍ പിന്‍വലിക്കുകയോ അബദ്ധങ്ങളേറ്റുപറയുകയോ ചെയ്‌തിട്ടില്ല. അവരും കാന്തപുരം മുസ്‌ലിയാരെപ്പോലെ സ്വന്തം അനുയായികളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണ്‌. വഞ്ചിക്കുകയാണ്‌. ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വോട്ട്‌ ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഖബര്‍ സിയാറത്ത്‌ പോലെ ഇസ്‌ലാമികവും മറ്റു മുസ്‌ലിംകള്‍ വോട്ട്‌ ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതും ഖബ്‌റാരാധനപോലെ ശിര്‍ക്കും കുഫ്‌റും അനിസ്‌ലാമികതയുമാണ്‌ എന്ന്‌ അവര്‍ വാദിക്കുന്നുണ്ട്‌. എന്നാല്‍ അത്‌ തുറന്നുപറയാനുള്ള ധൈര്യമില്ല. ഇതാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശമെങ്കില്‍ അത്‌ തുറന്നുപറയാന്‍ ആരെയാണ്‌ ഭയപ്പെടുന്നത്‌. ഇത്‌ ആദര്‍ശമല്ലെങ്കില്‍ അത്‌ പിന്‍വലിക്കാന്‍ എന്താണ്‌ താമസം? പടച്ചവനോടും പടപ്പുകളോടുമുള്ള കടപ്പാടുകള്‍ ഒരു പ്രസംഗവിഷയം മാത്രമല്ല, ജീവിതത്തില്‍ അനുവര്‍ത്തിക്കാനുള്ള ആദര്‍ശം കൂടിയാണ്‌.&lt;br /&gt;&lt;br /&gt;തെറ്റുകളൊന്നും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തിരുത്തിയിട്ടില്ല. അവരുടെ പാളയം നിശ്ചയിക്കപ്പെട്ടതുപോലെ രാഷ്‌ട്രീയം തന്നെയാണ്‌. അതിനു പക്ഷേ, മതത്തെ ബലിയാടാക്കുന്നതെന്തിന്‌ എന്ന ചോദ്യം ധീരമായി ഉയര്‍ത്തേണ്ടത്‌ ഇസ്‌ലാഹിപ്രവര്‍ത്തകരാണ്‌. വോട്ട്‌ ചെയ്യല്‍ ശിര്‍ക്കാണെന്നു പറഞ്ഞത്‌ തെറ്റാണെന്ന്‌ തിരുത്തിപ്പറയണം എന്നുപറയാന്‍ കുറച്ചുമുമ്പു വരെ അവര്‍ക്കിടയില്‍ ഒരു ടി മുഹമ്മദ്‌ സാഹിബുണ്ടായിരുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ക്ക്‌ വിലക്കുകളോ നിയമങ്ങളോ ഇല്ല. ഈ കാപട്യത്തെ തുറന്നുകാണിക്കാന്‍ കാലോചിതമായ ഒരു ഇസ്‌ലാഹീ മുന്നേറ്റം അനിവാര്യമത്രെ!&lt;br /&gt;&lt;br /&gt;മുജാഹിദുകളിലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌ വഴിമാറി സഞ്ചരിക്കുന്ന ജിന്ന്‌-പിശാച്‌ ബാധക്കാരെ അവരുടെ പാട്ടിന്‌ വിടാം. എന്നാല്‍ പൗരോഹിത്യത്തിനും രാഷ്‌ട്രീയവത്‌കൃത ഇസ്‌ലാമിനുമെതിരെ നേരത്തെ തന്നെ ജിഹാദ്‌ നടത്തിയിട്ടുള്ള ഇസ്‌ലാഹീപ്രസ്ഥാനം കൂടുതല്‍ സമരോത്സുകമായി രംഗത്തിറങ്ങേണ്ടത്‌ ഇപ്പോഴാണ്‌.&lt;br /&gt;&lt;br /&gt;ഇസ്‌ലാഹീ പ്രസ്ഥാനം എന്നാല്‍ മതത്തിന്റെ സ്ഥായിയായ മൂല്യങ്ങളെയും വളരുന്ന ലോകത്തിന്റെ ആവശ്യങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ചിന്താപ്രസ്ഥാനമാണ്‌. പഴയ അവസ്ഥയില്‍ നിന്ന്‌ വിടുകയും പുതിയ ഒന്നിലേക്ക്‌ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ വന്നുകൂടാ. പൊതുവേ, സ്വത്വപരമായ പ്രതിസന്ധി അതിജയിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന കേരള മുസ്‌ലിംകള്‍ക്ക്‌ ഇനി ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കൂടി സഹിക്കാനുള്ള കെല്‌പുണ്ടെന്ന്‌ തോന്നുന്നില്ല. മുജാഹിദുകളില്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുള്ളതിനാല്‍ ഈ രാഷ്‌ട്രീയപ്പാര്‍ട്ടിയിലും കിടന്നോട്ടെ അവരില്‍ നിന്നുള്ള കുറച്ചാളുകള്‍ എന്ന്‌ നിസ്സാരവത്‌കരിക്കാവുന്നതുമല്ല കാര്യം. മതത്തിന്റെ സ്ഥായിയായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലത്ത്‌ ആളില്ലാതാവുമെന്ന കടുത്ത ശൂന്യത കേരള മുസ്‌ലിംകള്‍ അഭിമുഖീകരിക്കാനിരിക്കുകയാണ്‌. മതാശയങ്ങള്‍ പ്രബോധനം ചെയ്യേണ്ടവര്‍ രാഷ്‌ട്രീയരംഗത്തേക്ക്‌ തിരിയുകയും അതോടെ മതവേദികള്‍ ശൂന്യമാവുകയും ചെയ്യുമ്പോള്‍ അവിടെ കടന്നുകൂടുക പൗരോഹിത്യവും ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും തന്നെയായിരിക്കും. ഈ വിപത്തിന്നെതിരെ രംഗത്തിറങ്ങാന്‍ ഇസ്‌ലാഹിപ്രസ്ഥാനം ശില്‌പശാലകളും `ആയുധ'ങ്ങള്‍ക്ക്‌ മൂര്‍ ച്ചകൂട്ടാനുള്ള പരിശീലനങ്ങളും നടത്തിയേ പറ്റൂ.&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-6866932192346219379?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/6866932192346219379/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2009/01/blog-post.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/6866932192346219379'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/6866932192346219379'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2009/01/blog-post.html' title='പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_xE1VtGi677A/SW3puJqecTI/AAAAAAAABok/qL-OlvuO8MY/s72-c/kanthapuram1.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-4820855186432199959</id><published>2008-03-18T07:34:00.000-07:00</published><updated>2009-10-05T16:30:41.866-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇസ്‌ലാഹി പ്രസ്ഥാനം'/><category scheme='http://www.blogger.com/atom/ns#' term='ഭിന്നത'/><category scheme='http://www.blogger.com/atom/ns#' term='അസ്‌ഗറലി'/><title type='text'>മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്</title><content type='html'>&lt;div align="center"&gt;&lt;a href="http://3.bp.blogspot.com/_xE1VtGi677A/R9_eASjw5LI/AAAAAAAAA4I/QSZMgOhUva4/s1600-h/athouheed0000.gif"&gt;&lt;img id="BLOGGER_PHOTO_ID_5179102193062569138" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_xE1VtGi677A/R9_eASjw5LI/AAAAAAAAA4I/QSZMgOhUva4/s400/athouheed0000.gif" border="0" /&gt;&lt;/a&gt; &lt;div align="center"&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;span style="font-size:85%;"&gt;എ അസ്ഗറലി,&lt;/span&gt; &lt;span style="font-size:78%;"&gt;സെക്രട്ടറി കെ എന്‍ എം കേരള&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span style="color:#33ff33;"&gt;_______________________________________________&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;കേരളത്തിലെ&lt;/strong&gt;&lt;/span&gt; മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും, പ്രസ്ഥാനം കേരളത്തില്‍ നേടിയ സ്വാധീനവും ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും പഠനവിധേയമാക്കാവുന്നതാണ്. ഇസ്‌ലാഹി പ്രസ്ഥാനം പിന്നീട് മുജാഹിദ് പ്രസ്ഥാനമെന്നും സലഫി പ്രസ്ഥാനമെന്നും അറിയപ്പെട്ടു. മുസ്ലിം മതസംഘടനകളില്‍ വ്യവസ്ഥാപിത ഘടനയും ജനാധിപത്യ രീതികളും സ്വീകരിച്ച് മത - സാമൂഹിക - വിദ്യാഭ്യാസ - സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും ഘടനക്കും വ്യക്തത്യുണ്ട്; വ്യവസ്ഥാപിത രൂപമുണ്ട്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടു നടപ്പുകളില്‍ നിന്നും മാമൂലുകളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ച് തനതായ ഇസ്‌ലാമിക സംസ്കാരത്തിലേക്ക് സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മതബോധവും പാണ്ഡിത്യവും വിദ്യാഭ്യാസവുമുള്ള മഹല്‍ വ്യക്തിത്വങ്ങള്‍ രൂപവും ഭാവവും നല്‍കിയതാണീ പ്രസ്ഥാനം. ഈ നേതാക്കള്‍ മാതൃകാ യോഗ്യരായിരുന്നു. &lt;a name='more'&gt;&lt;/a&gt;അവര്‍ നിസ്വാര്‍ഥരും സമൂഹത്തോടും സമുദായത്തോടും സഹപ്രവര്‍ത്തകരോടും പ്രതിപത്തിയുള്ളവരായിരുന്നു. ‘നിഷ്പക്ഷ സംഘവും’ തുടര്‍ന്ന് ‘കേരള മുസ്‌ലിം ഐക്യ സംഘവും’ രൂപീകൃതമായ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും വ്യക്തമാകും. കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും മുസ്‌ലിംകള്‍ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളര്‍ച്ച നേടിയവരും സമൂഹത്തില്‍ യോഗ്യതയുള്ളവരുമായിരുന്നു. മതകാര്യങ്ങളില്‍ നിഷ്ഠയുള്ളവരുമായിരുന്നു. എങ്കിലും കുടുംബങ്ങള്‍ തമ്മില്‍ ഇടക്കിടെ വഴക്കും വക്കാണവും ഉണ്ടാവുക പതിവായിരുന്നു. ഓരോ കുടുംബത്തോടും ബന്ധമുള്ളവര്‍ ഇതില്‍ കക്ഷി ചേരുകയും ഈ വഴക്ക് സമുദായത്തിന് ദോഷകരമാവുകയും ചെയ്തു. ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്ക് ഹമദാനി തങ്ങളുടെ അധ്യക്ഷതയില്‍ സമുദായ സ്നേഹികള്‍ യോഗം ചേര്‍ന്ന് ‘നിഷ്പക്ഷ സംഘം’ എന്നപേരില്‍ ഒരു സംഘടന രൂപീകരിച്ചു. 1921ലാണിത്. തുടര്‍ന്ന് ഈ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ‘കേരള മുസ്‌ലിം ഐക്യ സംഘം’ എന്ന പേര് സ്വീകരിക്കുകയും കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ ഇസ്‌ലാഹി രംഗത്തെ ആദ്യ വ്യവസ്ഥാപിത സംഘടിതരൂപമാണിത്. ഇവിടെ രണ്ടു തത്വങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഒന്ന്, രണ്ടു വിഭാഗങ്ങളെ ഒന്നാക്കാന്‍ ശ്രമിക്കുന്നവര്‍ രണ്ടു കക്ഷികളിലും ചേരാതെ നിഷ്പക്ഷമായി നില്‍ക്കണം. നിഷ്പക്ഷത മറ്റുള്ളവര്‍ക്ക് ബോധ്യമാകണം. ആ നിലയ്ക്കാണ് വേദിയുടെ പേരുതന്നെ നിഷ്പക്ഷ സംഘം എന്നാക്കിയത്. രണ്ട്, കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുസ്‌ലിംകളില്‍ എല്ലവരുടെയും വേദിയാവണമെന്നും ഭിന്നതയല്ല ലക്ഷ്യമെന്നും സമുദായത്തെ ധരിപ്പിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഐക്യം എന്നതിന് പ്രാധാന്യം നല്‍കിയ പേര് സ്വീകരിച്ചത്.&lt;br /&gt;&lt;br /&gt;ഇക്കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ പ്രത്യേകമായ കാരണമുണ്ട്. നമ്മുടെ സംഘടനയില്‍ ഭിന്നത തല പൊക്കിയപ്പോള്‍ നിഷ്പക്ഷരാകേണ്ട പലരും കക്ഷി കേരുകയും ഒരു വിഭാഗത്തെ അകാരണമായി ഒറ്റപ്പെടുത്തുകയുമാണു ചെയ്തത്. മധ്യസ്ഥന്മാര്‍ തന്നെ ഭാരവാഹികളായി. മധ്യസ്ഥ തീരുമാനം വോട്ടിനിടണമെന്നതിനെ മധ്യസ്ഥന്മാര്‍ കൂടി അംഗീകരിക്കുന്നു. മാത്രമല്ല, വോട്ടിംഗില്‍ നിന്ന് മാറിനിന്ന് നിഷ്പക്ഷത ബോധ്യപ്പെടുത്തേണ്ട മധ്യസ്ഥന്മാര്‍ കൂടി വോട്ട് ചെയ്യുന്നു. ഇത്തരം ഒരു ദുര്‍ഗതി നിഷ്പക്ഷ സംഘത്തിന്റെയും ഐക്യ സംഘത്തിന്റെയും പിന്മുറക്കാര്‍ക്ക് സംഭവിച്ചതില്‍ അവരെ നയിച്ച വിചാരവും വികാരവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.&lt;br /&gt;&lt;br /&gt;ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ പണ്ഡിതന്മാരെ പ്രത്യേകം സംഘടിപ്പിക്കുന്നതും മതവിഷയങ്ങള്‍ പണ്ഡിതന്മാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതും ഉചിതമായിരിക്കുമെന്ന് ഐക്യ സംഘത്തിലെ ആദ്യകാല നേതാക്കള്‍ മനസ്സിലാക്കുകയും ഒരു പണ്ഡിത സംഘടന രൂപീകരിക്കാന്‍ ഐക്യ സംഘം തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1924ല്‍ ‘കേരള ജം‌ഇയ്യത്തുല്‍ ഉലമ’ -കെ ജെ യു (അഹ്‌ലുസ്സുന്നത്ത് വല്‍ ജമാ‍‌അ) രൂപീകൃതമായത്. ജം‌ഇയ്യത്തുല്‍ ഉലമ രംഗപ്രവേശം ചെയ്തതോടെ ഐക്യസംഘം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിറകോട്ട് പോയി. പിന്നീട് മതസ്ഥാപനങ്ങള്‍ നടത്താനും മത പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജം‌ഇയ്യത്തുല്‍ ഉലമയാണ്. എന്നാല്‍ ബഹുജന പങ്കാളിത്തം മതപ്രബോധ രംഗത്ത് ഉണ്ടാവേണ്ടത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എളുപ്പമാക്കുമെന്നും അതിന് അവര്‍ക്ക് പ്രാതിനിധ്യമുള്ള പൊതുവേദി അനിവാര്യമാണെന്ന അഭിപ്രായം വീണ്ടും ശക്തമായി ഉയര്‍ന്നുവന്നു. ഇതുകാരണം കെ ജെ യു ഒരു ബഹുജന സംഘടന രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും അഭിപ്രായ സമന്വയമില്ലാതെ പോയതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. പിന്നീട് കെ ജെ യുവിന്റെ നിര്‍ദേശം ഇല്ലാതെ തന്നെ ഇസ്‌ലാഹി നേതാക്കള്‍ ഒത്തുകൂടി ഒരു ബഹുജന സംഘടനയ്ക്ക് വേദിയൊരുക്കുകയാണുണ്ടായത്. അങ്ങനെയാണ് 1950ല്‍ ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്‍’ -കെ എന്‍ എം രൂപീകൃതമായത്.&lt;br /&gt;&lt;br /&gt;ഭിന്നതയും നേതൃമാറ്റവും&lt;br /&gt;സംഘടനകള്‍ സമാന ചിന്തകരായ കുറേ വ്യക്തികളുടെ കൂട്ടായ്മയാണ്. ഓരോ വ്യക്തിക്കും അദ്ദേഹത്തിന്റെ അറിവിനും ചിന്തയ്ക്കുമനുസരിച്ച സമീപനങ്ങളുണ്ടാകാം. എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരാണ് ഒരു സംഘടനയില്‍ ഒരുമിച്ചുകൂടുക. നദ്‌വത്തുല്‍ മുജാഹിദീന്‍ മത വിഷയങ്ങളില്‍ ഒരേ വീക്ഷണമുള്ളവരും സമുദായത്തെ സംഘടനയുടെ ആശയാദര്‍ശങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ഒരേ നയം സ്വീകരിച്ചവരുമായിരുന്നു. എന്നാല്‍ യോഗങ്ങള്‍ ചേരുമ്പോഴും ഒരാള്‍ മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടമാവുക സ്വാഭാവികമാണ്. ഒന്നില്‍കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ ഉണ്ടാവുക സാധാരണയാണ്. എന്നാല്‍ കൂട്ടായ ചര്‍ച്ചയില്‍ ഒരു പൊതു സമീപനത്തില്‍ എല്ലാവരും യോജിക്കും. മതവിഷയങ്ങളില്‍ ഇജ്തിഹാദിന് (ഗവേഷണപരമായ വിഷയങ്ങള്‍ക്ക്) പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. തഖ്‌ലീദി (അന്ധമായ അനുകരണത്തി) നെതിരെ ശക്തമായ ബോധവത്കരണം നടത്തിയ പ്രസ്ഥാനമാണിത്. വിശുദ്ധ ഖുര്‍‌ആനും തിരു സുന്നത്തും അടിസ്ഥാന തത്വങ്ങളായി വ്യക്തമാക്കിയ കാര്യങ്ങളില്‍ ഒരേ അഭിപ്രായം സ്വീകരിക്കുന്നതോടൊപ്പം ഇജ്തിഹാദിയായ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സ്വാഭാവിക ഭിന്നത പ്രകടവുമായിരുന്നു. അത്തരം കാര്യങ്ങള്‍ പരസ്പരം ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുകയും ഓരോരുത്തര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പാലിക്കാന്‍ അവസരവുമുണ്ടായിരുന്നു. മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള നമസ്കാരം, തവളയെ ഭക്ഷിക്കുന്നതിലെ മതവിധി, പെരുന്നാള്‍ നമസ്കാരത്തിലെ ഖുത്വ്‌ബ തുടങ്ങിയ വിഷയങ്ങളില്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ തന്നെ വ്യത്യസ്ത വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ മതപരമല്ലാത്ത വിഷയങ്ങളില്‍ സ്വാഭാവികമായ വ്യത്യസ്ത വീക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ ഏകീകരിക്കാന്‍ നദ്‌വത്ത് ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയ വിഭാഗങ്ങളില്‍ മുജാഹിദുകള്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമായ സമീപനം ഒരു കാര്യത്തിലും പാടില്ല എന്ന അടിസ്ഥാന തത്വത്തില്‍ എല്ലാവരും യോജിച്ചു. നദ്‌വത്ത് രൂപീകരിച്ച ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് - ലീഗ് ഭിന്നതയാണ് പ്രകടമായ അഭിപ്രായ വ്യത്യാസമായി പ്രത്യക്ഷപ്പെട്ടത്.&lt;br /&gt;&lt;br /&gt;എന്നാല്‍ മതപരമല്ലാത്ത വിഷയങ്ങളില്‍ സ്വാഭാവികമായ വ്യത്യസ്ത വീക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ ഏകീകരിക്കാന്‍ നദ്‌വത്ത് ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയ വിഭാഗങ്ങളില്‍ മുജാഹിദുകള്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമായ സമീപനം ഒരു കാര്യത്തിലും പാടില്ല എന്ന അടിസ്ഥാന തത്വത്തില്‍ എല്ലാവരും യോജിച്ചു. നദ്‌വത്ത് രൂപീകരിച്ച ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് - ലീഗ് ഭിന്നതയാണ് പ്രകടമായ അഭിപ്രായ വ്യത്യാസമായി പ്രത്യക്ഷപ്പെട്ടത്.മുസ്‌ലിം ലീഗില്‍ സജീവമാകാന്‍ സ്ഥാപക സെക്രട്ടറി സ്ഥാനം എന്‍ വി അബ്ദുസ്സലാം മൌലവി രാജിവെച്ചു. ഇത് ആരുടെയും സമ്മര്‍ദഫലമായിരുന്നില്ല. എന്നാല്‍ മുസ്‌ലിം സംഘടനകളില്‍ അക്കാലത്ത് കോണ്‍ഗ്രസ്സ്-ലീഗ് അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമായിരുന്നു. നദ്‌വത്തിന്റെ പ്രധാന നേതാക്കളില്‍ പലരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് ചായ്‌വ് ഉള്ളവരായിരുന്നു. എന്നാല്‍ അതേപോലെ തന്നെ മുസ്‌ലിം ലീഗ് വീക്ഷണമുള്ള നിരവധി പേരും ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ ഈ വീക്ഷണങ്ങള്‍ ആത്മാര്‍ഥവും നിഷ്കളങ്കവുമായിരുന്നു. കോണ്‍ഗ്രസ്സ് ലീഗ് തര്‍ക്കത്തിന് നദ്‌വത്തില്‍ ഇടം ലഭിച്ചില്ല. പിന്നീട് സെക്രട്ടറിയായ എ കെ അബ്ദുല്ലത്തീഫ് മൌലവി ഇരുപത് കൊല്ലത്തോളം സംഘടനയെ നയിച്ചു. 1967ല്‍ ‘ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍’ -ഐ എസ് എം രൂപീകൃതമായതോടെ പ്രസ്ഥാന രംഗത്ത് നവചൈതന്യം എങ്ങും ദൃശ്യമായിരുന്നു. 1971ല്‍ കെ എന്‍ എമ്മിന്റെ അന്നത്തെ പ്രസിഡണ്ടും സെക്രട്ടറിയും സ്ഥാനം ഒഴിഞ്ഞത് തെരഞ്ഞെടുപ്പിലൂടെയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ശാഖകള്‍ കൂടി, ആലോചനാ സഭാ അംഗങ്ങള്‍ കൂടി. എന്നാല്‍ ഈ വളര്‍ച്ച തങ്ങെള്‍ക്കെതിരിലുള്ള നീക്കമാണെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ അബ്ദുല്ലത്തീഫ് മൌലവിക്ക് ആരോ പിന്നില്‍ നിന്ന് ചതിച്ചു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം ചേന്ദമംഗല്ലൂര്‍ കോളെജില്‍ പോയത് അതിന്റെ ഫലമായിരുന്നു. നിഷ്കളങ്കരായ നേതാക്കള്‍ മൌലവിയെ എടവണ്ണ ജാമിഅ നദ്‌വിയയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും അദ്ദേഹം എടവണ്ണ ജാമിഅയില്‍ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുകയും ചെയ്തു. ഇന്നാണെങ്കില്‍ ‘ഇഖ്‌വാനീ ബന്ധ’മാരോപിച്ച് പുകച്ച് പുറത്ത് ചാടിക്കുകയാണ് ചെയ്യുക.&lt;br /&gt;&lt;br /&gt;1971ല്‍ കെ പി മുഹമ്മദ് മൌലവി ജന. സെക്രട്ടറിയും സാലേ മുഹമ്മദ് ഇബ്‌റാഹിം സേട്ട് പ്രസിഡന്റുമായ പുതിയ കമ്മിറ്റി നിലവില്‍ വന്നു. കെ പി യുടെ നിസ്വാര്‍ഥമായ സേവനവും നിഷ്പക്ഷമായ സമീപനവും ആത്മാര്‍ഥത മുറ്റി നിന്ന പരിശ്രമങ്ങളും സംഘടനയെ പെട്ടെന്ന് ശക്തിപ്പെടുത്തി. എന്നാല്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി കെ അലി അബ്ദുര്‍ റസാഖ് മൌലവി, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി എന്നിവരുടെ വാദപ്രതിവാദ ശൈലി സംഘടനാകാര്യങ്ങളില്‍ സ്വീകരിച്ചതോടെ പ്രവര്‍ത്തകരില്‍ നിരാശയും മടുപ്പും പ്രകടമായി. എന്നാല്‍ ബഹുമാന്യനായ കെ പി യോടുള്ള ആദരവ് കാരണം ആരും ഇത് പരസ്യമായി പ്രകടമാക്കിയിരുന്നില്ല. ആലോചനായോഗങ്ങളിലും ചര്‍ച്ചകളിലും ജനറല്‍ സെക്രട്ടറി കെ പി നല്‍കുന്ന മറുപടികളില്‍ പ്രവര്‍ത്തകര്‍ സംതൃപ്തരായിരുന്നു. എന്നാല്‍ അഭിപ്രായം പറയുന്നവരെ ഖണ്ഡന മണ്ഡന സമീപനത്തോടെ ചിലര്‍ അടിച്ചിരുത്തി. ഇതിന് അവര്‍ കെ പിയെ മറയാക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഐ എസ് എമ്മിന്റെ വളര്‍ച്ചയും അതില്‍ നിരാശപൂണ്ടവരും&lt;br /&gt;ഐ എസ് എം സംഘടനാപരമായി വളരുകയും ഐ എസ് എമ്മിന്റെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ സമുദായം അംഗീകരിക്കുകയും ചെയ്തപ്പോള്‍ കെ എന്‍ എമ്മിലെ ചെറുപ്പക്കാരായ ചില ഭാരവാഹികള്‍ക്ക് ഐ എസ് എമ്മിന്റെ വളര്‍ച്ചയില്‍ അസൂയ മുളപൊട്ടിയിരുന്നു. കെ വി മൂസ സുല്ലമി, സി പി ഉമര്‍സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി തുടങ്ങിയ കെപിയുടെ ശിഷ്യന്മാര്‍ ഐ എസ് എമ്മിന്റെ നേതൃനിരയില്‍ വന്നതിനാലും അവര്‍ ഐ എസ് എമ്മിനെ ശക്തമാക്കികൊണ്ടു പോകുന്നതിലും പലര്‍ക്കും നീരസമുണ്ടായിരുന്നു. കെ എസ് കെ തങ്ങള്‍, ടി കെ മുഹ്‌യുദ്ദീന്‍ ഉമരി എന്നിവരും ഐ എസ് എമ്മിന്റെ ആദ്യകാല നേതാക്കളില്‍ പ്രഗത്ഭരായിരുന്നു. എന്നാല്‍ ഐ എസ് എം സ്ഥാപക സെക്രട്ടറി അലി അബ്ദുര്‍ റസാഖ് മദനി കെ എന്‍ എമ്മില്‍ ഭാരവാഹിയായതോടെ ഐ എസ് എമ്മില്‍ നിന്നകന്നു. ‘ശബാബ്’ ദ്വൈവാരിക പ്രസിദ്ധീകരണം തുടങ്ങുന്നതിനെപ്പോലും ചിലര്‍ എതിര്‍ത്തു. ‘അല്‍ മനാര്‍’ ഉള്ളപ്പോള്‍ എന്തിന് ശബാബ് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ കെപിയുടെ പിന്തുണയോടെ ശബാബ് പ്രസിദ്ധീകരണം ആരംഭിക്കുകയും ശബാബ് പ്രസ്ഥാനത്തിന്റെ പൊതു ജിഹ്വയായി അംഗീകാരം നേടുകയും ചെയ്തു. 1986ല്‍ ‘യുവത ബുക് ഹൌസ് ’തുടങ്ങിയപ്പോഴും ഇതേ വിമര്‍ശനം ഒരു ഭാഗത്തുനിന്നുണ്ടായി. കെ എന്‍ എം പ്രസിദ്ധീകരണം ഉള്ളപ്പോള്‍ എന്തിന് യുവാക്കള്‍ക്ക് പ്രത്യേക പ്രസിദ്ധീകരണാലയം എന്നായിരുന്നു അവരുടെ പല്ലവി. ഈ വിമര്‍ശനത്തെയും കെ പി യുടെ തന്നെ അംഗീകാരത്തോടെ മറികടക്കാനും പ്രസിദ്ധീകരണ രംഗത്ത് പൊന്‍‌തൂവല്‍ ചാര്‍ത്താനും യുവതയ്ക്ക് കഴിഞ്ഞു. ശബാബ് കൂടുതല്‍ ജനശ്രദ്ധ പതിയുന്ന ഒരുത്തമ ഇസ്‌ലാമിക വാരികയായി ഉയര്‍ന്നപ്പോള്‍ വരികള്‍ക്കിടയില്‍ വായന നടത്തി തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മറ്റു ചിലര്‍ ശ്രമിച്ചു. ആദര്‍ശവ്യതിയാനാരോപണത്തിന്റെ അപ്പോസ്ഥലന്മാരും ഗ്രൂപുകളിയുടെ നേതൃത്വത്തില്‍ എത്തിയവരുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഐ എസ് എം പ്രസിഡന്റായിരുന്ന ഹുസൈന്‍ മടവൂര്‍ എഴുതിയ പ്രത്യേക കോളത്തെ സംഘടനാ വിരുദ്ധമെന്ന് ഇവര്‍ മുദ്രകുത്തി. എന്നാല്‍ കുട്ടിക്കുരങ്ങന്മാരെ ഈ ചുമതല ഏല്പിച്ച് അവര്‍ ചുടുചോര മാന്തുന്നത് കണ്ട് മാറിനിന്ന് ചളിപുരളാതെ നോക്കാനാണ് ദീര്‍ഘവീക്ഷണമുള്ള അസിസ്റ്റന്റുമാര്‍ ശ്രമിച്ചത്. ഐ എസ് എമ്മില്‍ ഹുസൈന്‍ മടവൂര്‍ വരികയും അദ്ദേഹം യുവജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ച തടയാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഗൂഢതന്ത്രം ഇവര്‍ പയറ്റുകയുണ്ടായി. അറബിക് കോളെജില്‍ ഇടത് യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി തന്നെയാണ് ഇതിന് അണിയറ നീക്കം നടത്തിയിരുന്നത്. വിദേശ കോളേജുകളില്‍ അതും സു‌ഊദി അറേബ്യയില്‍ ലോക പ്രസിദ്ധമായ മക്കാ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ പഠിച്ച് സലഫി ആശയം കൃത്യമായി പഠിച്ച ഹുസൈന്‍ മടവൂരിന്റെ ചില ഉസ്താദുമാര്‍ ഇഖ്‌വാനികളാണെന്ന് ആരോപിച്ച് മടവൂര്‍ ഇഖ്‌വാനിയാണെന്ന് ഇവര്‍ വാദിച്ചുനോക്കി.&lt;br /&gt;&lt;br /&gt;ഐ എസ് എമ്മിനെ ജനകീയമാക്കുന്നതിലും ശക്തമാക്കുന്നതിലും കെ വി മൂസ സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി, ടി പി അബ്ദുല്ലക്കോയ മദനി, എം മുഹമ്മദ് മദനി തുടങ്ങിയവരുടെ നേതൃത്വത്തിനു സാധിച്ചിരുന്നു. എന്നാല്‍ ഇവരെ തുടര്‍ന്ന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ജന. സെക്രട്ടറിയായതോടെ മദനി-സുല്ലമി വിഭാഗീയത ചെറിയ തോതില്‍ പ്രകടമായിരുന്നു. അദ്ദേഹം മൂന്ന് വര്‍ഷമാണ് സംഘടനയെ നയിച്ചത്. തുടര്‍ന്ന് ഒരു പുതിയ നേതൃത്വം ഐ എസ് എമ്മില്‍ വരണമെന്ന് ആഗ്രഹം ശക്തമാവുകയും ചെയ്തു. മുമ്പ് എം എസ് എമ്മിന്റെ ജന. സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി, ഫറോക്ക് ‘റൌദത്തുല്‍ ഉലൂം അറബിക് കോളെജില്‍’ അധ്യാപകനുമായിരുന്ന ഹുസൈന്‍ മടവൂരിനെ പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിച്ചത് കുഞ്ഞിമുഹമ്മദ് പറപ്പൂരാണ്. തെരഞ്ഞെടുപ്പ് യോഗത്തില്‍ മടവൂര്‍ ഹാജറായിരുന്നില്ല. ഹുസൈന്‍ മടവൂര്‍ പ്രസിഡന്റായും അബ്ദുര്‍ റഹ്മാന്‍ അന്‍സാരി, എ അസ്ഗറലി, ഡോ. സലീം ചെര്‍പ്പുളശ്ശേരി എന്നിവര്‍ സെക്രട്ടറിമാരായുമുള്ള പാനല്‍ തയ്യാറാക്കിയത് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരായിരുന്നു. ഇത് അവതരിപ്പിച്ച ശേഷം കെ എന്‍ എം ജന. സെക്രട്ടറി, സെക്രട്ടറിമാരില്‍ നിന്ന് സീനിയര്‍ എന്ന നിലയ്ക്ക് അബ്ദുര്‍ റഹ്മാന്‍ അന്‍സാരിയെ ജന. സെക്രട്ടറിയായി നിര്‍ദേശിച്ചു. ചുരുക്കത്തില്‍ ഇഖ്‌വാനി-സുറൂറി ആരോപണമുള്ള ഹുസൈന്‍ മടവൂരിനെ ഐ എസ് എമ്മിലേക്ക് കൊണ്ടുവന്നത് ഇപ്പോള്‍ ആരോപകരോടൊപ്പമുള്ള കുഞ്ഞുമുഹമ്മദ് മദനിയാണ്. മടവൂര്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്തോ അദ്ദേഹം പ്രസിഡന്റായ രണ്ടാം ഘട്ടത്തിലോ ഈ ആരോപണം ഉണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഐ എസ് എം കേരളത്തിലെ മുസ്‌ലിം യുവാക്കളില്‍ കൂടുതല്‍ കൂടുതല്‍ സ്വീകാര്യത നേടി. ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും കടന്നു ചെല്ലുന്ന വിധത്തിലും എല്ലാവര്‍ക്കും പ്രസ്ഥാനത്തെ പരിജയപ്പെടുത്താന്‍ സഹായകരമായ വിധത്തിലുമായിരുന്നു. സംഘടനാരംഗത്ത് ശാസ്ത്രീയ സമീപനവും ദീര്‍ഘവീക്ഷണവും ഐ എസ് എം നടപ്പിലാക്കി. പ്രവര്‍ത്തന രൂപരേഖ, വാര്‍ഷിക ബജറ്റ് എന്നിവ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. എ അസ്ഗറലിയാണ് ഇവയുടെയെല്ലാം കരടുരൂപം തയ്യാറാക്കിയിരുന്നത്. ഐ എസ് എമ്മിന്റെ ഈ വളര്‍ച്ചയെ സംശയദൃഷ്ടിയോടെ ചില വ്യക്തികള്‍ നോക്കിക്കാണാന്‍ തുടങ്ങി. ‘ശബാബി’ലെ ലേഖനങ്ങള്‍, ഐ എസ് എമ്മിന്റെ ക്യാമ്പുകള്‍, മത പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്വയം സന്നദ്ധ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍, കൌണ്‍സില്‍ യോഗങ്ങളിലെ ചര്‍ച്ചകള്‍, പരിശീലന പരിപാടികള്‍, രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമായുള്ള ബന്ധം, പഠനക്ലാസ്സുകള്‍, സെമിനാറുകള്‍ എന്തിനേറെ ഖുര്‍‌ആന്‍ ലേണിംഗ് സ്കൂളുകള്‍, ‘യുവത’യുടെ പുസ്തക പ്രസിദ്ധീകരണം... എല്ലാറ്റിലും ഈ ‘ലോബി’ സംശയത്തിന്റെ വിത്തുപാകി. അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധങ്ങളും പിഴവുകളും അവര്‍ ഉയര്‍ത്തിപ്പിടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. വകള്‍ക്കിടയില്‍ അവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പഴുതുകള്‍ അന്വേഷിച്ചു. അങ്ങനെ ഹുസൈന്‍ മടവൂര്‍ മാത്രമല്ല, കെ കെ മുഹമ്മദ് സുല്ലമിയിലും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയിലും സി പി ഉമര്‍ സുല്ലമിയിലും മൌലവി പി മുഹമ്മദ് കുട്ടശ്ശേരിയിലും അവര്‍ വ്യതിയാനത്തിന്റെ അലകള്‍ ദര്‍ശിച്ചു. ഹുസൈന്‍ മടവൂരിനെതിരെ ഇവര്‍ നിലകൊണ്ടില്ല എന്നതും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇവര്‍ സ്വീകരിച്ചു എന്നതും മാത്രമായിരുന്നു ഇവരെ സംശയിക്കാന്‍ കാരണം. ഇവര്‍ സംശയമുന്നയിച്ച ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഉണ്ടായിരുന്ന പല അഭിപ്രായങ്ങള്‍ മുമ്പ്തന്നെ കെ എന്‍ എം പ്രസിദ്ധീകരണങ്ങളില്‍ വന്നവ തന്നെയായിരുന്നു, അമാനി മൌലവിയുടെ ഖുര്‍‌ആന്‍ പരിഭാഷയില്‍ വിവരിച്ചതായിരുന്നു.എന്നാല്‍ അത് മറച്ചുവെച്ച് ഇവര്‍ക്കെതിരില്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ഒരു ലോബി കോപ്പുകൂട്ടിയത്.&lt;br /&gt;&lt;br /&gt;സംഘടനാ സെറ്റപ്പ് ശക്തമാവുകയും വിവിധ പ്രദേശങ്ങളില്‍ പള്ളികളും മറ്റു സ്ഥാപനങ്ങളും നിര്‍മിക്കുന്നതില്‍ കുവൈത്തിലെ ‘ഇഹ്‌യാത്തുറാസില്‍ ഇസ്‌ലാമി’ കെ എന്‍ എമ്മിനെ സഹായിച്ചു തുടങ്ങിയ കാലമായിരുന്നു അത്. കുവൈത്തില്‍ ഇവരുമായി കൂടുതല്‍ ബന്ധം അവിടെ ജോലിചെയ്തിരുന്ന പി എന്‍ അബ്ദുല്ലത്തീഫ് മദനിക്കായിരുന്നു. കുവൈത്തിലെ സലഫി സംഘടയില്‍ ഇഖ്‌വാനി-സലഫി ആശയക്കുഴപ്പം തലപൊക്കുകയും കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിവിധ മുന്നണികളായി ഇവര്‍ മത്സരിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ-പാര്‍ലമെന്ററി വ്യാമോഹം കുവൈത്ത് സലഫികളെ രണ്ട് വിഭാഗമായി മാറ്റി. ശൈഖ് അബ്ദുല്ല സബ്തും ശൈഖ് താരീഖ് ഈസയും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് എതിരായ സമീപനം സ്വീകരിച്ചവരായിരുന്നു. ഈയവസരം മുതലെടുക്കാന്‍ നേരത്തെ സൂചിപ്പിച്ച ലോബി പരമാവധി പരിശ്രമിച്ചു. പി എന്‍ അബ്ദുല്ലത്തീഫ് മദനിയെ ഇവര്‍ വലയില്‍ വീഴ്ത്തുകയും ചെയ്തു. അതോടുകൂടി ഹുസൈന്‍ മടവൂരും ഐ എസ് എമ്മും സലഫി ആശയക്കാരല്ല എന്ന് ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകളില്‍ പ്രചാരണം നടത്താന്‍ അവസരം സൃഷ്ടിക്കപ്പെട്ടു. ശൈഖ് അബ്ദുല്ല സബ്തും അദ്ദേഹത്തിന്റെ ആള്‍ക്കാരും ഇതിനുവേണ്ട പ്രോത്സാഹനം യു എ ഇ, കുവൈത്ത്, ബഹറൈന്‍ ഇസ്‌ലാഹി സെന്ററുകള്‍ക്ക് നല്‍കി. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈ രാഷ്ട്രീയ സംവാദത്തിന് വേണ്ടത്ര പ്രസക്തി ലഭിച്ചിരുന്നില്ല. മാത്രമല്ല, പലരും ഇതിന്റെ പേരില്‍ കക്ഷികളായി തിരിയേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഗള്‍ഫ് നാടുകളില്‍ മതസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ഇന്ത്യയിലെ പോലെ സ്വാതന്ത്ര്യപൂര്‍വം പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. പല ഗ്രൂപ്പുകളും വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയായിരുന്നു. അപൂര്‍വം ചില ഗ്രൂപുകാര്‍ പ്രത്യേക ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ചവയുമായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വളരെ ആഴത്തില്‍ ബഹുജന പങ്കാളിത്തം നേടിയ ജനാധിപത്യ രീതി സ്വീകരിച്ച സലഫി പ്രസ്ഥാനമാണ്. ഗള്‍ഫ് സലഫീ പണ്ഡിതന്മാര്‍ ഇത് ഉള്‍ക്കൊള്ളുക പ്രയാസകരമായിരുന്നു. പണ്ഡിതന്മാര്‍ക്കും, ബഹുജനങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം സംഘടന, എന്നിങ്ങനെയുള്ള കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഘടനയും മൂന്നു വര്‍ഷം കൂടുമ്പോള്‍ മെംബര്‍ഷിപ് ചേര്‍ക്കലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തലുമെല്ലാം ഗള്‍ഫ് സലഫികള്‍ക്കെന്നല്ല, മറ്റുള്ളവര്‍ക്കുകൂടി അത്ഭുതമുളവാക്കുന്ന രീതികളായിരുന്നു. ഈ രീതി ഇസ്‌ലാമികമല്ലെന്നു പോലും ഗള്‍ഫില്‍ പ്രചാരണം ഉണ്ടായി. ഒരു സംഘടനയ്ക്ക് ഒരു ‘റ‌ഈസ്’ (പ്രസിഡ്ന്റ് / അമീര്‍) എന്നതില്‍ കവിഞ്ഞ ജനാധിപത്യം അംഗീകരിച്ചിരുന്നില്ല. ജനാധിപത്യ രീതി തുടരുന്നത് ഹുസൈന്‍ മടവൂരിന് ഗുണകരമാകുമെന്നും അദ്ദേഹത്തിന് പ്രവര്‍ത്തകരിലുള്ള പിന്തുണയും സ്വീകാര്യതയും വര്‍ധിക്കുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച പലര്‍ക്കും ദോഷകരമായി വരുമെന്നും ഇത് തടയാന്‍ പി എന്‍ അബ്ദുല്ലത്തീഫ് മദനിയെ ഉപയോഗപ്പെടുത്താമെന്നും ഇവര്‍ കണക്കുകൂട്ടി. പല യുവാക്കള്‍ക്കും ഗള്‍ഫില്‍ ജോലി നല്‍കി അവരുടെ കുടുംബങ്ങളെയും പ്രദേശങ്ങളെയും സ്വാധീനിച്ചു. പള്ളികളും മറ്റു പ്രൊജക്റ്റുകളും നല്‍കുന്നതിലും വിവേചനം കാണിച്ച് ദുസ്വാധീനം വര്‍ധിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. ‘ദാഈ’മാരായി നിയമിച്ച് വിദേശത്തുനിന്ന് ശമ്പളം ലഭ്യമാക്കിക്കൊടുത്ത് പ്രബോധകരെയും സ്വാധീനിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഹുസൈന്‍ മടവൂര്‍ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്ന അവസരങ്ങളില്‍ അദ്ദേഹത്തിനു പരിചയമുള്ള ശൈഖുമാര്‍ക്ക് കെ എന്‍ എമ്മിനെ പരിചയപ്പെടുത്തുകയും പള്ളികള്‍ക്കും മറ്റും കെ എന്‍ എം മുഖേന ഫണ്ടുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് മനസ്സിലാക്കിയ മുന്‍പറഞ്ഞ വിഭാഗം ഇങ്ങനെ വ്യക്തികള്‍ മുഖേന ഫണ്ട് എക്കൌണ്ടിലേക്ക് വരുന്നത് ശരിയല്ല എന്ന് വാദിക്കുകയും ഇത് മടവൂരിന്റെ കുത്സിത ശ്രമമായി ചിത്രീകരിക്കുകയും ചെയ്തു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വ്യക്തികള്‍ മുഖേന നിരവധി സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതേപോലെ എന്‍ പി അബ്ദുല്‍ ഖാദിര്‍ മൌലവി മുഖേന സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്‍ പി സംഘടനാപരമായും മടവൂര്‍ അല്ലാതെയുമാണ് ശ്രമിക്കുന്നത് എന്നൊരു മുടന്തന്‍ ന്യായമാണ് ഇവര്‍ പറഞ്ഞത്. മാത്രമല്ല, മടവൂരിന് എതിരില്‍ കെ പി മുഹമ്മദ് മൌലവിയെ തെറ്റിദ്ധരിപ്പിക്കാന്‍ കോപ്പുകൂട്ടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മാതൃസംഘടനയായ് കെ എന്‍ എമ്മിന് യുവജന വിഭാഗമായ ഐ എസ് എമ്മിനെ കുറിച്ച് യാതൊരുവിധ അസംതൃപ്തിയും ഉണ്ടായിരുന്നില്ല. മാതൃസംഘടനയുടെ നയങ്ങളും ആശയങ്ങളും സമീപനങ്ങളും കര്‍മപഥത്തില്‍ കൊണ്ടുവരാന്‍ തീവ്രമായ ശ്രമം എക്കാലവും ഐ എസ് എം നടത്തിയിരുന്നു. പലപ്പോഴും വാദപ്രതിവാദങ്ങളും ഖണ്ഡന-മണ്ഡനങ്ങളും ഉണ്ടാകുന്നതിന് ഐ എസ് എം പ്രഭാഷണങ്ങള്‍ കാരണമാകുമായിരുന്നു. ഈ തീവ്രത നിയന്ത്രിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെടാറാണുണ്ടായിരുന്നത്. വാദപ്രതിവാദങ്ങള്‍ ഐ എസ് എം ബാനറില്‍ പാടില്ലെന്നും അത്തരം വിഷയങ്ങള്‍ കെ എന്‍ എം ബാനറില്‍ നടത്തിയാല്‍ മതിയെന്നും അനൌദ്യോഗികമായി കെ എന്‍ എം-ഐ എസ് എം നേതാക്കളില്‍ ധാരണയുണ്ടായത് ഇതിന്റെ ഫലമായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഹുസൈന്‍ മടവൂര്‍ എന്ന വ്യക്തിയോടും അദ്ദേഹം വളര്‍ന്നാല്‍ തങ്ങളുടെ പദവികള്‍ക്ക് ഇളക്കം തട്ടുമെന്നും ചിലര്‍ക്കെങ്കിലും ഭയം ഉണ്ടായിരുന്നു. അവര്‍ പ്രശ്നങ്ങള്‍ വഷളാക്കുകയും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബഹുമാന്യനായ ഉമര്‍ മൌലവിയും ഐ എസ് എമ്മുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഹുസൈന്‍ മടവൂര്‍ ഉമര്‍ മൌലവിയുമായി എന്തെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുമില്ല. എന്നാല്‍ മൌലവിയെ തെറ്റിദ്ധരിപ്പിച്ച് മടവൂരിനെതിരില്‍ ഉമര്‍ മൌലവിയെ തിരിച്ചുവിടാന്‍ ഈ നിഗൂഢലോബിക്ക് സാധ്യമായി. ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തു എന്നും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍ ലാഘവാമായി മടവൂര്‍ കാണുന്നുവെന്നും ഇവര്‍ പ്രചാരണം നടത്തി. ക്രമേണ ഐ എസ് എം മൊത്തത്തില്‍ ആദര്‍ശമില്ലാത്ത വിഭാഗമാണെന്ന് ഇവര്‍ വരുത്തിത്തീര്‍ത്തു. എന്നാല്‍ മുജാഹിദ് മനസ്സാക്ഷിയെ അസത്യപ്രചാരണം ഒട്ടും സ്വാധീനിച്ചില്ല. അതേതുടര്‍ന്ന് പരസ്യമായി മുജാഹിദ് ആദര്‍ശങ്ങള്‍ ഐ എസ് എം നേതാക്കളും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചില പണ്ഡിതന്മാരും ഉപേക്ഷിച്ചിരിക്കുന്നുവെന്നും ഒരു പുതിയ ആദര്‍ശം -അത് ജമാ‌അത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിന് സമാനമായത്- ഇവര്‍ സ്വീകരിച്ചിരിക്കുന്നുവെന്നും രഹസ്യക്ലാസ്സുകളിലും പിന്നീട് പ്രഭാഷണങ്ങളിലും കാസറ്റുകളിലും ലഘുലേഖകളിലും ജമാ‌അത്ത് വിരുദ്ധരായ മുജാഹിദുകളെ സ്വാധീനിക്കാന്‍ ഇത് ഒരു പരിധിവരെ സഹായിച്ചു. ഇതിന്റെ ഭാഗമായാണ് ഉമര്‍ മൌലവിയുടെ പേരില്‍ ഈ സംഘം പാരമൌണ്ട് ഹോട്ടലില്‍ യോഗം വിളിച്ചു ചേര്‍ത്തത്.&lt;br /&gt;&lt;br /&gt;ഒന്നുകൂടി പറയട്ടെ, 1999ലെ സംഘടനാ തെരഞ്ഞെടുപ്പ് മധ്യസ്ഥ ശ്രമത്തെ തുടര്‍ന്ന് മാറ്റിവെക്കുകയും മധ്യസ്ഥന്മാരുടെ നിര്‍ദേശം വോട്ടിന് ഇട്ട് അംഗീകരിക്കുകയും ഉണ്ടായ കാര്യം അറിയാമല്ലോ. ഈ പാനലില്‍ മടവൂരിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ഒതുക്കാന്‍ പ്രത്യേകം തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഇത് ആദര്‍ശവ്യതിയാന ആരോപണം ചര്‍ച്ച ചെയ്യാന്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുവൈത്തില്‍ നിന്ന് പി എന്‍ അബ്ദുല്ലത്തീഫ് മദനി വരികയും ചെയ്തു. ഇന്നേവരെ കെ എന്‍ എമ്മിന്റെ ഒരു യോഗത്തിലും ഉന്നയിക്കാത്ത, ചര്‍ച്ചകളില്‍ പോലും സൂചിപ്പിക്കാത്ത ആരോപണങ്ങള്‍ മുന്‍‌കാല പ്രാബല്യത്തോടെ ഇവിടെ അവര്‍ ഉന്നയിച്ചു. അതിന് അവിടെ വെച്ചു തന്നെ മറുപടിയും പറഞ്ഞിരുന്നു. സംഘടനയില്‍ ഒരു പ്രത്യേക ചേരി രൂപപ്പെട്ടുവെന്നതും ആ ചേരിക്ക് എല്ലാ ജില്ലകളിലും വക്താക്കള്‍ ഉണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടതും ഈ യോഗത്തില്‍ വെച്ചാണ്. അപ്പോള്‍ അവര്‍ സംഘടനയെ പിളര്‍ക്കാന്‍ എത്രകാലം മുമ്പുതന്നെ ആസൂത്രിതമായി നീങ്ങിയിരുന്നുവെന്ന് ആലോചിക്കാവുന്നതാണ്.&lt;br /&gt;&lt;br /&gt;എന്നാല്‍ ആരെക്കുറിച്ച് മുഖ്യമായ ആരോപണം ഉന്നയിച്ചുവോ ആ വ്യക്തിയെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഹുസൈന്‍ മടവൂരാണ് ആ വ്യക്തി. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം വരുന്നത് വരെ യോഗം നീട്ടിവെക്കാന്‍ പോലും ആരും സന്മനസ്സ് കാണിച്ചില്ല. ഇതോടുകൂടി സംഘടന രണ്ട് ചേരിയായി പ്രവര്‍ത്തനം തുടങ്ങിയെന്നുപറയാം. ഈ നിലപാട് ശരിയല്ലെന്നും ഇതിന് അറുതിവരുത്തണമെന്നും ഐ എസ് എം ആഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;ഇതേതുടര്‍ന്നാണ് 2001ല്‍ കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഐ എസ് എം, കെ എന്‍ എം ഭാരവാഹികളുടെ സംയുക്തയോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ ഐ എസ് എം ആദര്‍ശപ്രശ്നം ഉന്നയിച്ചു. എന്നാല്‍ കെ എന്‍ എം നേതാക്കളില്‍ പലരും അത് ഗൌരവമായി കണ്ടില്ല. അവര്‍ക്ക് പ്രശ്നം നീണ്ടുനീണ്ട് കാണണമെന്നായിരുന്നു ആഗ്രഹം. അല്ലെങ്കില്‍ അവരാണല്ലോ ഇതിന് മുന്‍‌കൈ എടുക്കേണ്ടിയിരുന്നത്.&lt;br /&gt;&lt;br /&gt;ആദര്‍ശവ്യതിയാനാരോപണം സംഘടനാ വേദികളില്‍ ചര്‍ച്ചയാക്കാനും അതുവഴി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ലൈനിലേക്ക് കൊണ്ടുവരുവാനും സംഘടനയുടെ ഔദ്യോഗിക ചാനല്‍ ഉപയോഗപ്പെടുത്താന്‍ ചില നേതാക്കള്‍ ഒത്താശ ചെയ്തുകൊടുത്തു. ഇത് സംഘടനയെ ശിഥിലമാക്കുമെന്ന് മനസ്സിലാക്കിയ നിഷ്പക്ഷമായ ഏതാനും പേര്‍ ചേര്‍ന്ന് ഇതിന്റെ അപകടം നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടന രൂപീകൃതമായി 50 വര്‍ഷം പിന്നിട്ട ശേഷം വാര്‍ഷികം നടത്താന്‍ ഒരു സുപ്രഭാതത്തില്‍ അലി അബ്ദുറസാഖ് മദനി രൂപരേഖ തയ്യാറാക്കി. ഇതിന്റെ ഭാഗമായി എല്ലാ ഘടകങ്ങളിലും കണ്‍‌വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഈ യോഗങ്ങളില്‍ ഒരു വിഭാഗത്തെ തഴയുകയും തങ്ങളുടെ ചേരിയിലെ ആളുകളെ മാത്രം മണ്ഡലം, ജില്ല കണ്‍‌വെന്‍ഷനുകളിലേക്ക് അയക്കുകയും അവര്‍ ആദര്‍ശവ്യതിയാനം ശാഖാതലം തൊട്ട് വിശദീകരിച്ച് പ്രശ്നം വഷളാക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചവരോട് എല്ലാം ഭരണസമിതി തീരുമാനമാണെന്ന് മറുപടി പറയുകയും ചെയ്തു. ഈ ഭരണസമിതി ഏകപക്ഷീയമാണെന്ന് അറിയാമല്ലൊ!&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;മര്‍കസുദ്ദ‌അ്വയും ഐ എസ് എം ഓഫീസും&lt;br /&gt;&lt;/strong&gt;&lt;/span&gt;ശബാബ് ദ്വൈവാരികയായി തുടങ്ങിയ കാലം മുതല്‍ ഐ എസ് എമ്മിന് സ്വന്തമായി ഓഫീസും ശബാബിന് പ്രസ്സും അത് നടത്തികൊണ്ടു പോകാന്‍ വരുമാനവും ഉണ്ടാക്കാന്‍ സാധ്യമാകുന്ന പ്രൊജക്റ്റുകളെ കുറിച്ച് ചിന്തിച്ചിരുന്നു. ശബാബ് അരീക്കോട് നിന്നും അച്ചടിച്ചിരുന്ന കാലത്ത് ഈ പ്രശ്നം കൂടുതല്‍ ശക്തമായി. അരീക്കോട് ടൌണില്‍ രണ്ടു സ്ഥലത്തായി കുറഞ്ഞ സെന്റ് ഭൂമി കെ വി മൂസ സുല്ലമിയുടെ നേതൃത്വത്തില്‍ വിലക്ക് വാങ്ങി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ ഭൂമിയ്ക്ക് സ്ഥലം വാങ്ങാന്‍ വിദേശ സഹായവും ലഭിച്ചിരുന്നു. ഈ സഹായം കെ എന്‍ എം ജന. സെക്രട്ടറിയായ കെ പി മുഹമ്മദ് മൌലവി അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടുമായിരുന്നു. എന്നാല്‍ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ ആദ്യകാല നേതാക്കള്‍ക്ക് സാധ്യമാകാതെ പോയി. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഐ എസ് എം വന്ന ശേഷം ശബാബ് അച്ചടിയും ഓഫീസും അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് മാറ്റി. എ വി അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥത്യിലുള്ള ‘സംഗീത്‘ ബില്‍ഡിംഗില്‍ വാടകയ്ക്കാണ് പ്രസ്സും ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. ഈ വാടകക്കെട്ടിടം ഒഴിവാക്കാനും കൂടുതല്‍ സൌകര്യവും വിശാല ലക്ഷ്യവുമുള്ള ഒരു കേന്ദ്രം സ്ഥാപിക്കണമെന്നും ഐ എസ് എം പ്രവര്‍ത്തക സമിതിയും കൌണ്‍സിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഇതിന്റെ ഫലമായി തയ്യാറാക്കിയ ഒരു പ്രൊജക്റ്റും ഖത്തറിലെ വ്യവസായ പ്രമുഖനും സലഫീ പ്രവര്‍ത്തകനുമായ ഖലീഫ റബ്ബാന്‍ അംഗീകരിക്കുകയും അദ്ദേഹം അതിലെ എസ്റ്റിമേറ്റ് പ്രകാരം ഒരു ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവനയായി നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ മര്‍കസുദ്ദ‌അ്വ നിലകൊള്ളുന്ന കെട്ടിടവും സ്ഥലവും വിലയ്ക്കു വാങ്ങിയത് 13 ലക്ഷം രൂപയ്ക്കായിരുന്നു. ഖലീഫ റബ്ബാന്‍ നല്‍കിയ പത്തുലക്ഷം കഴിച്ച് ബാക്കി സംഖ്യ ഐ എസ് എമ്മിന്റെ അരീക്കോടുള്ള സ്ഥലം വിറ്റാണ് സ്വരൂപിച്ചത്. മര്‍കസുദ്ദ‌അ്വ കെട്ടിട നിര്‍മാണത്തിന് ഏകദേശം നാല്പത് ലക്ഷം രൂപ ചിലവായിരുന്നു. ഇതില്‍ നാട്ടില്‍ നിന്ന് ഐ എസ് എം പ്രവര്‍ത്തകര്‍ മുഖേന മൂന്ന് ലക്ഷം രൂപ പിരിഞ്ഞു കിട്ടി. ഇതിനുവേണ്ടി കെ പി മുഹമ്മദ് മൌലവിയുടെ കത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ ബാക്കി സംഖ്യ ഷോപ്പ് റൂമുകള്‍ വാടകയ്ക്ക് നല്‍കിയപ്പോള്‍ ലഭിച്ച അഡ്വാന്‍സും പിന്നീട് ഹുസൈന്‍ മടവൂര്‍ വിദേശ പര്യടനത്തിനിടയില്‍ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. മര്‍കസുദ്ദ‌അ്വ നിര്‍മാണത്തിന് കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിക്ക് അപേക്ഷ കെ പി മുഹമ്മദ് മൌലവി മുഖേന അയച്ചിരുന്നു. പിന്നീട് പി എന്‍ അബ്ദുല്ലത്തീഫ് മദനി ഈ അപേക്ഷ സ്വീകരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് വാദിക്കുകയും അപേക്ഷ തിരസ്കരിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മര്‍കസുദ്ദ‌അ്വ വലിയൊരു പ്രൊജക്റ്റായി മാറും എന്നു കണ്ടപ്പോള്‍ സ്ഥലം വാങ്ങുന്ന സമയത്ത് തന്നെ സംസ്ഥാന കമ്മിറ്റിയും കൌണ്‍സിലും പ്രത്യേകം വിളിച്ചു ചേര്‍ത്തു. ഐ എസ് എം രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്നും സ്വത്തുകൈകാര്യം ചെയ്യാന്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി. അതടിസ്ഥാനത്തില്‍ ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും പകുതിസ്ഥലം ട്രസ്റ്റിന്റെ പേരില്‍ വാങ്ങുകയും ചെയ്തു. ബാക്കി പകുതി സ്ഥലമാണ് ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വാങ്ങിയത്. സംഘടനാ ചാനലില്‍ പകുതി പോലും സംഖ്യ പിരിച്ചെടുത്തിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ മര്‍കസുദ്ദ‌അ്വ കെട്ടിടം ഉദ്ഘാടനം നിശ്ചയിച്ചതോടെ വിവാദങ്ങള്‍ മുമ്പ് പറഞ്ഞ ലോബി ശക്തമാക്കി. അവര്‍ കെ പിയെ തെറ്റിദ്ധരിപ്പിച്ചു. അതുകാരണം കെ പി ഉദ്ഘാടന പരിപാടിക്ക് വന്നില്ല. തുടര്‍ന്ന് കെ പിയെ പോയി കണ്ട് യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത മാസം പ്രത്യേക കൌണ്‍സില്‍ വിളിച്ചു ചേര്‍ത്ത് കെ പിയെ മര്‍കസുദ്ദ‌അ്വയിലേക്ക് ക്ഷണിക്കുകയും അതില്‍ കെ പി പങ്കെടുക്കുകയും സംതൃപ്തി രേഖപ്പ്പെടുത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഐ എസ് എമ്മിന്റെ പേരില്‍ തന്നെ മര്‍കസുദ്ദ‌അ്വ നില നില്‍ക്കട്ടെയെന്നും ട്രസ്റ്റിന്റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നും കെ പി സൂചിപ്പിച്ചിരുന്നു. അതിന്‍ പ്രകാരം ട്രസ്റ്റിന്റെ സ്ഥലം ഐ എസ് എമ്മിന്റെ പേരിലേക്ക് വഖഫായി രജിസ്റ്റര്‍ ചെയ്തുനല്‍കി. എന്നാല്‍ ഈ രജിസ്ട്രേഷന് അല്പം കാലതാമസം നേരിട്ടു. എന്നാല്‍ കെ പിയെ ഇതിന് പ്രേരിപ്പിച്ചത് മുമ്പ് സൂചിപ്പിച്ച ലോബിയുടെ കുതന്ത്രങ്ങളായിരുന്നു. ഐ എസ് എമ്മിന് ട്രസ്റ്റ് രൂപീകരിക്കാന്‍ പാടില്ലെന്ന് അവര്‍ ശഠിച്ചു. എന്നാല്‍ എം എസ് എം ട്രസ്റ്റ് രൂപീകരിച്ചതും കെ എന്‍ എം രണ്ടോ മൂന്നോ ട്രസ്റ്റ് രൂപീകരിച്ചതും ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ കെ പി പറഞ്ഞതിനാല്‍ മറ്റു ന്യായങ്ങള്‍ നോക്കാതെ ഞങ്ങള്‍ വാക്കുപാലിക്കുകയാണ് ചെയ്തത്. മര്‍കസുദ്ദ‌അ്വ ഇന്നും ഐ എസ് എമ്മിന്റെ പേരിലല്ലെന്നാരോപിക്കുന്നവര്‍ പുകപടലങ്ങള്‍ ഉയര്‍ത്തി അനാവശ്യ വിവാദങ്ങള്‍ഉണ്ടാക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ കേള്‍ക്കാനോ കാണാനോ അവര്‍ തയ്യാറല്ല. ‘ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം’ എന്ന ചൊല്ല് അന്വര്‍ഥമക്കുകയാണിവര്‍.&lt;br /&gt;&lt;br /&gt;മറ്റൊരു കാര്യവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഖലീഫ റബ്ബാന്‍ സുറൂറി (?)യും ഇഖ്‌വാനിയും ആണെന്നും അദ്ദേഹം മര്‍കസുദ്ദ‌അ്വ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചത് പ്രസ്ഥാനത്തെ പിളര്‍ത്താനാണെന്നും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ഇതിനു പിന്തുണ നല്‍കിയിരുന്ന അബ്ദുര്‍‌റഹ്മാന്‍ സലഫിയും ഐദീദ് തങ്ങളും റബ്ബാന് കീഴില്‍ ജോലി ചെയ്തവരായിരുന്നു. മാത്രമല്ല, നിരവധി മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഖത്തറില്‍ ജോലി നല്‍കിയിട്ടുണ്ട്. 2008 ല്‍ ചങ്ങരംകുളത്ത് നടന്ന സമ്മേളനത്തിലേക്ക് ഖലീഫ റബ്ബാനെ നേരിട്ട് ക്ഷണിച്ചതും അബ്ദുര്‍‌റഹ്മാന്‍ സലഫിയായിരുന്നു. കൂടാതെ കെ എന്‍ എമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ജാമിഅ നദ്‌വിയ്യക്കും അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കേ മര്‍കസുദ്ദ‌അ്വ സ്ഥാപിച്ചതോ ഖലീഫ റബ്ബാന്‍ സാമ്പത്തിക സഹായം നല്‍കിയതോ അല്ല പ്രശ്നം. ഹുസൈന്‍ മടവൂര്‍ ഐ എസ് എമ്മിലൂടെ പ്രസ്ഥാനരംഗത്ത് ശ്രദ്ധേയനാവുന്നു, അത് തങ്ങള്‍ക്ക് ദോഷകരമാകുമെന്ന ചില തല്പര കക്ഷികളുടെ ഭയമായിരുന്നു ആരോപണത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;സലഫി-ഇഖ്‌വാനി ഭിന്നതയും ആദര്‍ശവ്യതിയാനവും&lt;br /&gt;&lt;/strong&gt;&lt;/span&gt;ഹുസൈന്‍ മടവൂര്‍ പ്രസ്ഥാനരംഗത്ത് വളര്‍ന്നു വരുന്നതും കെ പി മുഹമ്മദ് മൌലവിയുടെ ആരോഗ്യം മോശമായി വരുന്നതും ചിലരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പ്രേരണ നല്‍കി. ചില്ലറ ആരോപണങ്ങള്‍ക്കൊണ്ട് മുജാഹിദ് മനസ്സുകളെ മാറ്റിമറിക്കാന്‍ സാധ്യമല്ല എന്നു മനസ്സിലായപ്പോള്‍ ജമാ‌അത്തെ ഇസ്ലാമിയോടും അതിന്റെ ആശയങ്ങാളോടും മുജാഹിദുകള്‍ക്കുള്ള വിയോജിപ്പ് ഇളക്കിവിടാന്‍ ഒരു തുറുപ്പ്ശീട്ട് ഇറക്കാന്‍ ഇവര്‍ പരിപാടിയിട്ടു. അതാണ് ആദര്‍ശവ്യതിയാനാരോപണത്തിന്റെ യാഥാര്‍ഥ്യം! രണ്ട് തന്ത്രങ്ങളാണ് ഇവിരിതിന് ഉപയോഗപ്പെടുത്തിയത്. ഒന്ന്, ഗള്‍ഫ് സലഫികള്‍ക്കിടയിലുള്ള സലഫി-ഇഖ്‌വാനി ഭിന്നത ഇവിടെയും പ്രചരിപ്പിക്കുക. അതിന്ന് ‘തെളിവുകള്‍’ ശേഖരിക്കാന്‍ ഐ എസ് എം പ്രസിദ്ധീകരണങ്ങളിലേയും ഐ എസ് എം ഭാരവാഹികളുടെയും ഓരോ വാക്കും വരിയും അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരു ഗ്രൂപ്പിനെ ഇവര്‍ ചുമതല പ്പെടുത്തൂകയും ചെയ്തു.&lt;br /&gt;രണ്ടാമത്തെ തന്ത്രം, ഗള്‍ഫിലുള്ള ഇസ്‌ലാഹി സെന്റര്‍ നേതാക്കളെ സ്വാധീനിച്ച് തൊഴില്‍രഹിതരായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഗള്‍ഫില്‍ ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണിത്. പുതിയ പ്രൊജക്റ്റുകളും പദ്ധതികളും തങ്ങളുടെ നയത്തിനും ചൊല്‍പ്പടിക്കും നില്‍ക്കുന്നവര്‍ നേതൃത്വത്തിലുള്ള പ്രദേശങ്ങളിലുള്ള മാത്രമാക്കി വെയ്ക്കുക. ഈ രണ്ട് തന്ത്രങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ കിണഞ്ഞ് പരിശ്രമിച്ചു. സുബൈര്‍ മങ്കടയെ പോലെയുള്ള ചില പണ്ഡിതന്മാര്‍ ആദര്‍ശവ്യതിയാനം സത്യമാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പിന്നീട് കാര്യങ്ങള്‍ ബോധ്യമാവുകയും അവരെ ചിലര്‍ ഉപയോഗപ്പെടുത്തിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;1999ലെ തെരഞ്ഞെടുപ്പും&lt;br /&gt;മധ്യസ്ഥന്മാരുടെ രംഗപ്രവേശവും&lt;/strong&gt;&lt;/span&gt;&lt;br /&gt;1999ലെ തെരഞ്ഞെടുപ്പില്‍ ശാഖാ മണ്ഡലം ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് നടത്തേണ്ട സമയത്ത് മധ്യസ്ഥന്മാര്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനാണെന്ന് മുഖ്യവരണാധികാരി കൌണ്‍സിലര്‍മാരെ അറിയിച്ചത് ഇങ്ങനെ വായിക്കാം. “കെ എന്‍ എം സംസ്ഥാന തെരഞ്ഞെടുപ്പ് പൂര്‍ണമായ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനു വേണ്ടി 30-04-2000ത്തിലേക്ക് മാറ്റിവെക്കണമെന്ന് കെ എന്‍ എം എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുന്നു എന്ന് മധ്യസ്ഥന്മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് യോഗം മാറ്റിവെച്ചത്.” എന്നാല്‍ പൂര്‍ണമായ അഭിപ്രായ സമന്വയം ഉണ്ടായോ ഇല്ലയോ, മധ്യസ്ഥന്മാര്‍ക്ക് അനുരജ്ഞനം ഉണ്ടാക്കാന്‍ സാധിച്ചുവോ, എന്തുകൊണ്ട് ഐക്യം ഉണ്ടായില്ല -ഈകാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാന ആലോചനാ സഭാ അംഗങ്ങളുടെ നിലപാട് വ്യത്യസ്തമായിരുന്നു. സംഘടനയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സ്വയം കസേര ഉറപ്പിച്ചവര്‍ക്ക് ആ കസേരകളുടെ ഇളക്കം ബോധ്യമായിരുന്നു. എന്നാല്‍ ഞങ്ങള്‍ മധ്യസ്ഥന്മാരെ ഇറക്കിയിട്ടില്ല എന്ന് വീമ്പുപറയുന്നവര്‍ മധ്യസ്ഥന്മാര്‍ രംഗത്ത് വന്നപ്പോള്‍ അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവം. മധ്യസ്ഥന്മാരെ നിയമിച്ചതുമുതല്‍ കൌണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ മുമ്പ് സൂചിപ്പിച്ച് ലോബിയും നിലവിലുള്ള നേതൃത്വത്തിലെ കുഞ്ചികസ്ഥാനങ്ങള്‍ വഹിക്കുന്നവരും കിണഞ്ഞ് പരിശ്രമിച്ചു. ‘കിണറ്റില്‍ ചാടാന്‍ പോവുകയാണെന്നും എന്നാല്‍ പോകുന്ന വഴിക്കാരോ ഉന്തിതള്ളിയപ്പോള്‍ ഒന്ന് ബലം പിടിച്ച് പിന്നോട്ട് നിന്നു’ എന്നുമാണ് ഇതു സംബന്ധിച്ച് ഒരു നേതാവ് പറഞ്ഞത്. ഭാരവാഹികളുടെ നിര്‍ണയം സംബന്ധിച്ച് മധ്യസ്ഥന്മാര്‍ തികച്ചും ഒരു വിഭാഗത്തിന്റെ കെണിയിലകപ്പെടുകയുമാണ് ചെയ്തത്. സംഘടന ഒരു പ്രത്യേക കോക്കസില്‍ അമര്‍ന്നു പോകാതിരിക്കാന്‍ പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറര്‍ എന്നീ മൂന്ന് സ്ഥാനങ്ങളില്‍ ഒരാളെയെങ്കിലും ഞങ്ങള്‍ നിര്‍ദേശിക്കുന്നവരില്‍ നിന്ന് നിശ്ചയിക്കണമെന്ന് അവസാനം വരെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിച്ചില്ല. പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളെ തുല്യമായി നിശ്ചയിക്കണമെന്നു പറഞ്ഞു നോക്കി. അതും അംഗീകരിച്ചില്ല. ഞങ്ങള്‍ എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ മറുവിഭാഗത്തിന് അപ്പപ്പോള്‍ ലഭിച്ചുതുടങ്ങി. ഇതും മധ്യസ്ഥന്മാരെ കുറിച്ച് സംശയത്തിനുകാരണമായി. മധ്യസ്ഥന്മാര്‍ രജ്ഞിപ്പും യോജിപ്പും ഉണ്ടാക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി ഒരു പാനല്‍ പ്രഖ്യാപിച്ചു. ഏകപക്ഷീയമായ പ്രഖ്യാപനത്തില്‍ വിയോജിച്ച് ഞങ്ങള്‍ ഇറങ്ങിപ്പോരുകയും അഭിപ്രായം പിന്നീട് പറയാം എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് രേഖാമൂലം ഈ ഏകപക്ഷീയ തീരുമാനം സ്വീകര്യമല്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും മധ്യസ്ഥശ്രമം നടന്നു എന്നും എന്നാല്‍ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. മധ്യസ്ഥത എന്തു കൊണ്ടു പരാജയപ്പെട്ടു എന്ന് പരിശോധിക്കാം.&lt;br /&gt;&lt;br /&gt;1. മധ്യസ്ഥ തീരുമാനം വോട്ടിനിടുകയാണ് ചെയ്തത്! വോട്ടെടുപ്പില്‍ പങ്കെടുത്ത 212 പേരില്‍ 105 പേര്‍ മധ്യസ്ഥതീരുമാനം അംഗീകരിക്കുന്നില്ലെന്നും 107 പേര്‍ അംഗീകരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇതടിസ്ഥാനത്തില്‍ രണ്ട് വോട്ടിന് മധ്യസ്ഥ തീരുമാനം സാങ്കേതികമായി അംഗീകരിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;2. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് പൂര്‍ണമായ സമന്വയത്തിനാണ് എന്ന് വരണാധികാരി പറയുന്നു. എന്നാല്‍ മധ്യസ്ഥന്മാര്‍ ഉണ്ടാക്കിയ പാനലില്‍ ഒമ്പതു പേര്‍ ഒരു പക്ഷത്തും ഇരുപത്തിനാലു പേര്‍ മറുപക്ഷത്തും രണ്ടുപേര്‍ നിഷ്പക്ഷവുമായത് എങ്ങിനെ? 35ല്‍ 18ഉം 17ഉം എന്ന നിലയ്ക്കാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വരേണ്ടിയിരുന്നത്. മുകളില്‍ സൂചിപ്പിച്ച വോട്ടിംഗ് നില ഇത് സാധൂകരിക്കുന്നു.&lt;br /&gt;&lt;br /&gt;3. മധ്യസ്ഥ തീരുമാനം എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് തയ്യാറാക്കിയത് എന്ന് പറയുന്നത് ശരിയല്ല. ഇരുവിഭാഗവും അംഗീകരിച്ച് ഒപ്പുവെച്ച രേഖകള്‍ ഹാജരാക്കുവാന്‍ അര്‍ക്കും സാധ്യമല്ല. രണ്ടു വിഭാഗങ്ങളുമായി ഉണ്ടാക്കുന്ന മധ്യസ്ഥ തീരുമാനങ്ങളില്‍ രണ്ടുകക്ഷികളും മധ്യസ്ഥന്മാരും ഒപ്പുവെക്കേണ്ടതില്ലേ? അങ്ങനെയല്ലേ നാട്ടില്‍ മധ്യസ്ഥം നടത്താറുള്ളത്? ഇവിടെ ഒരു വിഭാഗവും ഒപ്പുവെച്ചിട്ടില്ല. മധ്യസ്ഥന്മാര്‍ മാത്രം ഒപ്പുവെക്കുകയാണ് ചെയ്തത്!&lt;br /&gt;&lt;br /&gt;4. മധ്യസ്ഥന്മാരെ നിശ്ചയിച്ച ശേഷം അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യല്‍ മാന്യതയല്ല എന്നറിയാം. എന്നാല്‍ ഈ മാന്യത ചോദ്യം ചെയ്തത് മറുവിഭാഗമാണ്. ഒരു കത്തില്‍ ഹുസൈന്‍ മടവൂരിന്റെ പേര് ഭാരവാഹി പട്ടികയില്‍ ചേര്‍ത്തും മറ്റൊരു കത്തില്‍ പേര് ഒഴിവാക്കിയും രണ്ടുവിധം കത്തുകള്‍ മധ്യസ്ഥന്മാര്‍ കൌണ്‍സിലര്‍മാര്‍ക്ക് അയച്ചു. ഇത് മധ്യസ്ഥന്മാരുടെ മാന്യത അവര്‍ തന്നെ കളഞ്ഞതിന് തെളിവാണ്. മാത്രമല്ല, ഈ വ്യത്യസ്ഥ കത്തുകളെ സുബൈര്‍ മങ്കടയും മറ്റും എതിര്‍ത്ത് രംഗത്ത് വരികയും മധ്യസ്ഥന്മാരോട് നേരിട്ട് സംവദിക്കുകയും ചെയ്തില്ലേ? അപ്പോള്‍ മധ്യസ്ഥ തീരുമാനം ചോദ്യം ചെയ്തത് മറുവിഭാഗമല്ലേ?&lt;br /&gt;&lt;br /&gt;5. വോട്ടെടുപ്പ് ദിവസം അപരിചിതരായ ആളുകള്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വന്നതും അവര്‍ ആരുടെയോ കല്പന പ്രതീക്ഷിച്ച് ജാഗ്രതപാലിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ആരുടെ താല്പര്യം കാക്കാനായിരുന്നു? കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മൂന്നു പേര്‍ വോട്ടുചെയ്യാതെ പിന്മാറി. ഇവരില്‍ രണ്ടുപേര്‍ മറുപക്ഷത്തിന് എതിരായവരായിരുന്നു. അവര്‍കൂടി വോട്ട് ചെയ്താല്‍ തുല്യവോട്ട് ലഭിക്കും. എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അല്ലാഹു കാത്തുരക്ഷിച്ചു എന്ന് ഞങ്ങള്‍ സമാധാനിക്കുന്നു. ഞങ്ങള്‍ 105 ആയി ചുരുങ്ങിയത് ഒരു സംഘടനയുടെ, അതും മതസംഘടനയുടെ തെരഞ്ഞെടുപ്പ് സംഘട്ടനത്തില്‍ കലാശിക്കാന്‍ കാരണമായില്ല എന്ന കാര്യത്തില്‍ എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അല്ലാഹുവിനെ സ്തുതിക്കുന്നു. നേരെ മറിച്ചായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരുടെയും ജീവന്‍ അപകടത്തിലാകുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;ഐ എസ് എമ്മിനെ പിരിച്ചുവിട്ടത് എന്തിന്?&lt;/strong&gt;&lt;/span&gt;&lt;br /&gt;ആഗസ്റ്റ് 17 അല്ല, ആഗസ്റ്റ് 12 ആണ് സംഘടനാ ചരിത്രത്തില്‍ ദുരന്തം സൃഷ്ടിച്ചത്. രണ്ടാം ശനിയാഴ്ച്ചയ്ക്ക് മുന്‍പുള്ള വെള്ളിയാഴ്ച പത്രങ്ങളില്‍ യോഗവിവരം പരസ്യം ചെയ്യുക. അതുകഴിഞ്ഞ് തിങ്കളാഴ്ച ഒമ്പത് മണിക്ക് യോഗം ചേരുക. നിയമപരിരക്ഷ ഉറപ്പുവരുത്തി കോടതി വ്യവഹാരത്തിലെ മികവ് തെളിയിച്ച് അലി അബ്ദുര്‍‌റസ്സാഖ് മദനിയുടെ മനസ്സ് എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ കൊട്ടിയടച്ചുവെന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ബോധ്യമായത്. കെ എന്‍ എം യോഗം ഇങ്ങനെ പത്രപരസ്യം നല്‍കി വിളിച്ചുചേര്‍ത്ത ചരിത്രമില്ല. ഇത് ഒരു വിഭാഗത്തിനെതിരെ നിയമ നടപടിക്ക് തളിവ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഇതുവഴി അദ്ദേഹത്തിന് ആദര്‍ശവ്യതിയാനാരോപകരുടെ അഭിനന്ദനവും പ്രോത്സാഹനവും പിന്തുണയും ആര്‍ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സംഘടനക്ക് അതിന്റെ അന്തസ്സും വളര്‍ച്ചയും നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഐ എസ് എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് 12-08-2002 ന് ചേര്‍ന്ന കെ എന്‍ എം ഭരണസമിതിയാണ്. എന്നാല്‍ അതിനുമുമ്പ് എടവണ്ണയിലും മഞ്ചേരിയിലും ചേര്‍ന്ന ഗ്രൂപ്പുയോഗത്തിലെ തീരുമാനം അന്ന് ഔപചാരികമായി നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം മൂന്ന് ദിവസം മുമ്പ് തന്നെ പരസ്യമായിരുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ സംഘടന പിളരാന്‍ പാടില്ലെന്നും ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അതിന് പ്രേരണ നല്‍കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്തു. ആദര്‍ശവ്യതിയാന നിലപാടില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ച സുബൈര്‍ മങ്കടയെ തന്നെ സമീപിച്ച് ഇക്കാര്യം ഞാനും പി ടി വീരാന്‍ കുട്ടി സുല്ലമിയും സംസാരിച്ചുനോക്കി. അന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം പുറത്തുവന്നിട്ടില്ല. സുബൈറിന് സംഘടന പിളര്‍ക്കണമെന്ന് ആഗ്രഹമില്ലെന്നും കെ ജെ യു തീരുമാനം അംഗീകരിക്കുമെങ്കില്‍ പ്രശ്നം തീരുമെന്നും അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന്‍ ഞങ്ങള്‍ക്ക് ബോധ്യമായി. കെ ജെ യു തീരുമാനം ഞങ്ങള്‍ മുമ്പ് തന്നെ അംഗീകരിച്ചതാണെന്നും ഇത് വീണ്ടും ബോധ്യപ്പെടുത്താന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ എ പി അബ്ദുല്‍ഖാദിര്‍ മൌലവി, അലി അബ്ദുര്‍‌റസ്സാഖ് മദനി, ടി പി അബ്ദുല്ലക്കോയ മദനി എന്നിവരെ പോയി കണ്ടു. എ പി യാതൊരു പിടിയും തരാതെ പൊതുകാര്യങ്ങള്‍ പറഞ്ഞ് അകന്നിരുന്നു. അലി അബ്ദുര്‍‌റസാഖ് മദനി വളരെ തന്ത്രപൂര്‍വമാണ് ഞങ്ങളോട് സംസാരിച്ചത്. കടും‌പിടുത്തം അദ്ദേഹത്തിന്റെ പ്രകൃതമാണ്. തനിക്ക് സ്വീകാര്യമല്ലാത്ത എന്തും അദ്ദേഹം ശക്തമായി എതിര്‍ക്കും. ദേഷ്യവും വെറുപ്പും മുഖഭാവത്തില്‍ തന്നെ പ്രകടമാവുകയും ചെയ്യും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചിരിച്ചും തമാശ പറഞ്ഞും ഗൌരവമില്ലാതെയും സംസാരിക്കും. ഇത് പ്രശ്നം അദ്ദേഹം ഗൌരവമായി എടുത്തിട്ടില്ല എന്നതിന്റെ തെളിവുമായിരിക്കും. അദ്ദേഹത്തിന്റെ ഈ സ്വഭാവം ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു. വലിയോറയില്‍ ചെന്നപ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അവിടെയുള്ള ചില സുഹൃത്തുക്കളുമായി ഞങ്ങള്‍ സംസാരിച്ച് നേരം പോക്കി. അവരും മദനിയുടെ ഈ സ്വഭാവം ഞങ്ങളെ ഓര്‍മിപ്പിച്ചു. രാത്രി വൈകി മദനി വന്നു. ഞങ്ങള്‍ സംസാ‍രം തുടങ്ങി. ചിരിയും തമാശയും പ്രകടമായി. ഞങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ സാധിക്കുകയില്ല എന്ന് ആ ചിരി വ്യക്തമാക്കിത്തന്നു. ഐ എസ് എമ്മിനെ പിരിച്ചുവിടുന്ന വിഷയത്തിലോ സംഘടനാപ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ഫോര്‍മുല രൂപപ്പെടുത്തുന്നതിനോ ആ സംസാരം ഒരു വെളിച്ചവും നല്‍കിയില്ല. ഞങ്ങള്‍ക്കുമുമ്പില്‍ മദനിയുടെ ഹൃദയകവാടം കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. പ്രസ്ഥാനം രണ്ടാക്കാനും ഐ എസ് എമ്മിനെ പിരിച്ചുവിടുവാനും തീരുമാനിച്ച ആ ഹൃദയം തുറക്കാതെ പോയതില്‍ അത്ഭുതമില്ല.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം ഞങ്ങള്‍ ടി പി അബ്ദുല്ലക്കോയ മദനിയെ പോയിക്കണ്ടു. അദ്ദേഹവും സമര്‍ഥമായിതന്നെ സംസാരിച്ചു. എന്നാല്‍ സമയം കഴിഞ്ഞു എന്നും ഇനി തീരുമാനം മാറ്റുക സാധ്യമല്ലെന്നും എല്ലാം ഉറച്ചുതന്നെയാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നും ആരെയോ അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ഞങ്ങള്‍ക്ക് തോന്നി. നിങ്ങള്‍ ഇങ്ങനെ ഇനിയും സൌഹാര്‍ദം പുലര്‍ത്തണാമെന്നും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് സംഘടന രണ്ടായ ശേഷമുള്ള സമീപനമാണെന്ന് അപ്പോള്‍ ഞങ്ങാള്‍ക്ക് മനസ്സിലായില്ല. രാഷ്ട്രീയ-സാമൂഹ്യ നേതാക്കളേയും ഞങ്ങള്‍ സമീപിച്ചു. അവര്‍ എ പി യെയും ടി പിയെയും വിളിച്ച് കടുത്ത തീരുമാനം എടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാല്‍ മുമ്പേ എടുത്തൊരു തീരുമാനം മിനുട്സില്‍ എഴുതിചേര്‍ക്കാനേ അവസരം ഉണ്ടായിരുന്നുള്ളൂ. മിനുട്സ് ആദ്യമേ തയ്യാറാക്കിയതായിരുന്നു. ആഗസ്റ്റ് 12ന് അതില്‍ ഒപ്പുവെയ്ക്കപ്പെട്ടു. ഈ ദിനമാണ് പത്രങ്ങളും ചാനലുകളും ആഘോഷിച്ചത്. ഞങ്ങള്‍ മൂകരായി നിന്നു. സംഘടനയുടെ പിളര്‍പ്പിന് ഈ തീരുമാനമാണ് കാരണമായത്.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff6600;"&gt;&lt;strong&gt;പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും&lt;br /&gt;&lt;/strong&gt;&lt;/span&gt;കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ പരിവര്‍ത്തനങ്ങളും സമൂഹത്തില്‍ പ്രസ്ഥാനം നേടിയ അംഗീകാരവും ആരിലും മതിപ്പുളവാക്കുന്നതാണ്. ശിര്‍ക്ക്-ബിദ്‌അത്തുകളില്‍ നിന്ന് സമുദായത്തെ മോചിപ്പിച്ച് യഥാര്‍ഥ തൌഹീദിലേക്ക് വെളിച്ചം കാണിക്കാന്‍ പ്രസ്ഥാനത്തിന് സാധ്യമായി. എതിര്‍പ്പുകളെയും വെല്ലുവിളികളെയും നേരിട്ട് ആദ്യകാല പണ്ഡിതന്മാരും നേതാക്കളും അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ പ്രസ്ഥാനം വളരുകയും ശക്തിപ്രാപിക്കുകയും ചെയ്തപ്പോള്‍ സമുദായത്തിലെ നല്ലൊരു വിഭാഗം പ്രസ്ഥാനത്തെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കുന്നത് പോലെ ആളും അര്‍ഥവും കൂടിയപ്പോള്‍ സംഘടനാരംഗത്ത് ഗുണകരമല്ലാത്ത പ്രവണതകള്‍ പ്രകടമായി. അധികാരമോഹവും ഗ്രൂപ് താല്പര്യങ്ങളും പലരെയും പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസില്‍ നിന്ന് മുജാഹിദ് സെന്ററിലേക്ക് ഓഫീസ് മാറ്റിയതോടെ സൌകര്യങ്ങള്‍ വര്‍ധിച്ചു. വിദേശത്തുനിന്ന് പണ്ഡിതന്മാര്‍ക്ക് ശമ്പളവും അലവന്‍സുകളും ലഭിച്ചുതുടങ്ങിയതും പള്ളികള്‍ക്കും മറ്റും സാമ്പത്തിക സഹായം ലഭിക്കാന്‍ ക്രമീകരണം ഉണ്ടായതും വളര്‍ച്ചയെ സഹായിക്കുന്നതോടൊപ്പം സ്വാര്‍ഥതാത്പര്യക്കാര്‍ സംഘടനയെ പിടിമുറുക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്തു. സുതാര്യമായി കൈകാര്യം ചെയ്യേണ്ട കണക്കുകള്‍ ഒരു ലോബിയുടെ സ്വകാര്യ ഇടപാട് മാത്രമായി അധപതിച്ചു. ജനറല്‍ സെക്രട്ടറിയെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കാന്‍ ഫിനാന്‍സ് സെക്രട്ടറിയും അദ്ദേഹത്തെ സഹായിക്കാന്‍ കണക്കെഴുത്തുകാരും നിയമിതരായി. എന്നാല്‍ കണക്കെഴുതുന്നവര്‍ തന്നെ ഓഡിറ്റര്‍മാരായും ഓഡിറ്റര്‍മാര്‍ തന്നെ കണക്കെഴുത്തുകാരായും വന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഈ ഓഡിറ്റര്‍മാരുടെ താല്പര്യസംരക്ഷകരായതോടെ ഓഡിറ്റര്‍മാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ജനാബ് സി പി ഉമര്‍ സുല്ലമി നിരവധി യോഗങ്ങളില്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൊച്ചാക്കാനാണ് പലരും ശ്രമിച്ചത്. മാത്രമല്ല, തൌഹീദ് പ്രഭാഷണ രംഗത്ത് നിരന്തരം പ്രസംഗങ്ങള്‍ നടത്തിയ സി പിക്കു പോലും തൌഹീദ് മനസിലായിട്ടില്ലെന്നും ആദര്‍ശവ്യതിയാനം വന്നിരിക്കുന്നു എന്നും വരുത്തി തീര്‍ത്ത് സി പി യുടെ സാമ്പത്തിക ആരോപണത്തിന് മറപിടിക്കാനാണിവര്‍ ശ്രമിച്ചത്.&lt;br /&gt;&lt;br /&gt;കെ പി മുഹമ്മദ് മൌലവിയുടെ കാലത്ത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയും സത്യസന്ധതയും കാരണം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ കെ പിയുടെ മരണശേഷം സ്ഥിതിഗതികള്‍ മാറി. കെ പി മൌലവിയുടെ മയ്യിത്ത് മറമാടും മുമ്പ് തന്നെ എ പി അബ്ദുല്‍ഖാദിര്‍ മൌലവി ജനറല്‍ സെക്രട്ടറിയായി നിയമിതനായി. പ്രസിഡന്റായിരുന്ന ഡോ. ഉസ്മാന്‍ സാഹിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ നിയമനം നടന്നത്. എല്ലാവരോടും കൂടിയാലോചന നടത്തിയെന്നും അവര്‍ എ പി യെ ജനറല്‍ സെക്രട്ടറിയാക്കാന്‍ സമ്മതിച്ചുവെന്നും അലി അബ്ദുര്‍‌റസ്സാഖ് മദനി അവകാശപ്പെടുന്നുണ്ട്. ഓരോരുത്തരെ നേരില്‍ കണ്ട് സമ്മതം വാങ്ങുന്നതിനേക്കാള്‍ എളുപ്പമായിരുന്നു കൌണ്‍സിലര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുക എന്നത്. അന്‍സാര്‍ കോളേജില്‍ അതിന് സൌകര്യവും ഉണ്ടായിരുന്നു. അങ്ങനെ സുതാര്യമായി നടക്കേണ്ട കാര്യങ്ങള്‍ വളഞ്ഞ വഴിക്ക് ചെയ്യാന്‍ കെ പി യുടെ വിടവാങ്ങലോടെ തുടക്കം കുറിച്ചു. എ പി അബ്ദുല്‍ഖാദിര്‍ മൌലവിയെ നേരായ മാര്‍ഗത്തിലൂടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനെ ആരും എതിര്‍ക്കുമായിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന് തന്നെ അനുകൂലിക്കുന്ന ഗ്രൂപ്പില്‍ സ്ഥനമുറപ്പിക്കാന്‍ ഈ വളഞ്ഞവഴി അനിവാര്യമായിരുന്നു.&lt;br /&gt;&lt;br /&gt;ഏതൊരു പ്രസ്ഥാനത്തിനും യുവ വിഭാഗങ്ങള്‍ തിരുത്തല്‍ ശക്തിയായിട്ടാണ് പ്രവര്‍ത്തിക്കുക. യുവാക്കളുടെ മനശാസ്ത്രവും യുവത്വത്തിന്റെ സവിശേഷതകളും അറിയുന്ന ഏതൊരാള്‍ക്കും ഇത് ഗ്രാഹ്യമാണ്. എന്നാല്‍ യുവാക്കളുടെ സംഘടിത ശക്തിയെ ഭയപ്പെടുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യാനാണ് നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചത്. അത് 2002 ആഗസ്റ്റ് 12 ഓടുകൂടി പൂര്‍ത്തിയാകുകയും ചെയ്തു. പുളിക്കല്‍ മുതല്‍ പിലാത്തറവരെയുള്ള എല്ലാ സമ്മേളനങ്ങളിലും അവരെ ഏല്പിച്ച മറ്റു പ്രവര്‍ത്തനങ്ങളിലും കഠിനാധ്വാനം ചെയ്തവരായിരുന്നു യുവാക്കള്‍. ഈ യുവാക്കളെ തളര്‍ത്താന്‍ മഞ്ചേരിയിലും എടവണ്ണ ജാമിഅ നദ്‌വിയ്യയിലും ഗ്രൂപ് യോഗങ്ങള്‍ ചേരുകയും ഐ എസ് എമ്മിന്റെ നേതൃത്വത്തെ പ്രസ്ഥാനത്തില്‍ നിന്നും പിഴുതെറിയാന്‍ അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും ഈ നീക്കങ്ങളുടെ മുനയൊടിക്കാന്‍ യുവാക്കള്‍ രംഗത്തുവന്നു. ഐ എസ് എം പ്രവര്‍ത്തകര്‍ സംഘടനാരംഗത്ത് ശക്തമാണെന്നും അവരെ ഭിന്നിപ്പിക്കാന്‍ സ്വാര്‍ഥതാത്പര്യക്കാര്‍ക്ക് സാധ്യമാവുകയില്ലെന്നും തെളിയിക്കാനായി ഫറോഖില്‍ പ്രത്യേക പ്രതിനിധിസമ്മേളനം നടത്താന്‍ ഐ എസ് എം തീരുമാനിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനം കെ എന്‍ എം പ്രസിഡന്റും മറ്റും അറിഞ്ഞില്ലെന്നതാണ് ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ ഒരു കാരണമായി പറഞ്ഞിരുന്നത്. യഥാര്‍ഥത്തില്‍ മഞ്ചേരിയിലും സംഘടനയുടെ ഔദ്യോഗിക സ്ഥാപനമായ ജാമിഅയിലും ഐ എസ് എമ്മിനെതിരില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതല്ലേ മാതൃസംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും ആദ്യം ശ്രദ്ധിക്കേണ്ടിയിരുന്നത്? അതവര്‍ ചെയ്തില്ലെന്നുമാത്രമല്ല, അതിനവര്‍ വളം വെച്ചുകൊടുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു! ചതിയും വഞ്ചനയും പതിവാക്കി സാധാരണക്കാരായ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നിരവധി മുജാഹിദ് പ്രവര്‍ത്തകരെ ഇവര്‍ നിഷ്ക്രിയരാക്കി. മധ്യസ്ഥശ്രമം പരാജയപ്പെട്ട ശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് യോഗത്തില്‍ മധ്യസ്ഥ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് അംഗീകാരം വാങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. സാങ്കേതികമായി രണ്ട് വോട്ട് കൂടുതല്‍ ലഭിച്ചത് കാരണം ആ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് യഥാവിധി നടത്തുന്നതിനുപകരം ഇരുവിഭാഗവും ഐക്യഖണ്ഠേന അംഗീകരിക്കേണ്ട മധ്യസ്ഥ നിര്‍ദേശം വോട്ടിനിട്ട് കുതന്ത്രം പയറ്റാനാണ് അലി അബ്ദുര്‍‌റസ്സാഖ് മദനി ശ്രമിച്ചത്. ‘മധ്യസ്ഥ തീരുമാനം അംഗീകരിക്കുന്നു’; ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കുന്നു’ എന്ന രണ്ടഭിപ്രായങ്ങള്‍ എഴുതിനല്‍കുക. ഇതില്‍ കൂടുതല്‍ പേര്‍ എഴുതിയ അഭിപ്രായം അംഗീകരിക്കുക. ഇതായിരുന്നു തന്ത്രം. ഇതില്‍ എവിടെ തന്ത്രം എന്നു ചോദിക്കാം. മധ്യസ്ഥന്മാര്‍ക്ക് യോജിച്ചതീരുമാനം ഉണ്ടാക്കാനാവാത്തതില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയപ്പെട്ട മധ്യസ്ഥ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ച തീരുമാനമാണെന്ന് വരുത്തിത്തീര്‍ക്കാനും ഒരു വിഭാഗം, ബോധപൂര്‍വ്വം അംഗീകരിക്കപ്പെട്ട മധ്യസ്ഥ തീരുമാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും മേല്പറഞ്ഞരീതിയില്‍ അഭിപ്രായങ്ങള്‍ എഴുതിനല്‍കുന്നതില്‍ സാധ്യമാകും. നിഷ്പക്ഷരും ലോലഹൃദയരുമായ ചിലരെങ്കിലും അവര്‍ ഞങ്ങാളുടെ ഭാഗത്താണെങ്കിലും ഇങ്ങനെ എഴുതിനല്‍കാന്‍ മടിക്കും. ഈ അവസരം മുതലെടുക്കാനാണ് ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കണം’ എന്നുകൂടി എഴുതിനല്‍കാന്‍ നിര്‍ദേശിച്ചത്. അതിന് ഫലം ഉണ്ടാവുകയും, യോഗത്തിനുവന്ന ചിലര്‍ ഒന്നും എഴുതി നല്‍കാതെ ഇറങ്ങിപ്പൊവുകയും ചെയ്തു. അങ്ങിനെ അഭിപ്രായശേഖരണം കഴിഞ്ഞു. രണ്ടുപേരുടെ അധികപിന്തുണ മധ്യസ്ഥതീരുമാനം അംഗീകരിക്കണം എന്നതിനു ലഭിച്ചു. ഇത് സാങ്കേതികമായി ഒരുപക്ഷത്തിന്റെ വിജയമായിരുന്നു. അത് ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. മധ്യസ്ഥം അംഗീകരിക്കാത്തവര്‍ ജനാധിപത്യം അംഗീകരിച്ചു എന്ന് തുടര്‍ന്ന് ആക്ഷേപം പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല; കൌണ്‍സില്‍ യോഗം കഴിഞ്ഞു. അടുത്ത ദിവസം ‘മാധ്യമം’ പത്രത്തില്‍ ഞങ്ങള്‍ ഒമ്പത് പേര്‍ രാജിവെച്ചു എന്ന് കള്ളവാര്‍ത്ത കൊടുത്ത് വീണ്ടും മറുവിഭാഗം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. പ്രശ്നങ്ങള്‍ അവസാനിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. 35 അംഗ പാനലില്‍ ഒമ്പത് പേര്‍ മാത്രമാണ് ഒരു ഭാഗത്തുള്ളത് എന്ന് ഉറപ്പുവരുത്താന്‍ ഈ രാജിനാടകത്തിലൂടെ മറുവിഭാഗം ശ്രദ്ധിച്ചു. മധ്യസ്ഥന്മാരുടെ പാനല്‍ നിഷ്പക്ഷമല്ലെന്നും ഒരു വിഭാഗത്തിനു വേണ്ടിമാത്രം തയ്യാറാക്കിയതാണ് എന്ന വസ്തുതയും ഇതോടെ കൂടുതല്‍ സ്പഷ്ടമായി.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff6600;"&gt;ജം‌ഇയത്തുല്‍ ഉലമയും നീല പുസ്തകവും&lt;br /&gt;&lt;/span&gt;&lt;/strong&gt;ആദര്‍ശവ്യതിയാനാരോപണം ശക്തമായ സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ചതീരുമാനമെടുക്കാന്‍ കേരള ജം‌ഇയത്തുല്‍ ഉലമ ഇടപെടണമെന്നാവശ്യപ്പെട്ടത് ഐ എസ് എം സംസ്ഥാന നേതാക്കളായിരുന്നു. അതിനുമുന്നോടിയായി ഇരുവിഭാഗവും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രശ്നം ജം‌ഇയത്തുല്‍ ഉലമയ്ക്ക് വിട്ടത്. അവര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ വിശദീകരണങ്ങള്‍ കേട്ടശേഷം വ്യതിയാനാരോപണത്തില്‍ കഴമ്പില്ലെന്ന നിഗമനത്തിലെത്തി. എല്ലാ അംഗങ്ങളും ഈ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ഔപചാരികമായി കെ ജെ യു തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കും മു‌ന്‍പ് ആ തീരുമാനങ്ങളുടെ ഫോട്ടോകോപ്പികള്‍ ഗള്‍ഫ് നാടുകളിലും നാട്ടിലെ ശാഖാകമ്മിറ്റികളില്‍ ഗ്രൂപ്പ് വക്താക്കളുടെ കൈവശവും വന്ന് പെട്ടു. ഈ പ്രശ്നം കെ ജെ യുവിന്ന് വിടാന്‍ നിര്‍ദേശിച്ച ഐ എസ് എമ്മിനെയാണ് ആദ്യം തീരുമാനം അറിയിക്കേണ്ടിയിരുന്നത്. ഐ എസ് എം നേതാക്കളോട് കെ ജെ യു തീരുമാനത്തിന്റെ നിജസ്ഥിതി പലരും അന്വേഷിച്ചു. എന്നാല്‍ വിവരം അറിയുകയില്ല എന്ന് മറുപടി പറയാനേ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ വിവാദവിഷയങ്ങളിലെ ചര്‍ച്ചയും പ്രബന്ധങ്ങളും പരസ്യപ്പെടുത്താന്‍ മുമ്പ് തന്നെ ഔപചാരികമായി സമ്മതം ലഭിച്ചിരുന്നു. ഓഡിയോ വീഡിയോ കാസറ്റുകള്‍ ഇതു സംബന്ധിച്ച് ഇറക്കാനും തീരുമാനിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഞങ്ങളോട് ചിലര്‍ സമ്മതം ചോദിച്ചിരുന്നു. അതിനു തടസ്സമില്ലെന്ന് മനസ്സിലായപ്പോള്‍ സമ്മതവും നല്‍കി. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരുകടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരു കടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും പുസ്തകം വിതരണം തുടങ്ങി. പലരും ഒഴിഞ്ഞുമാറി ഉത്തരവാദിത്വത്തില്‍ നിന്നകലുകയും ചെയ്തു. അത് മാന്യമായ നടപടിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നുകയും, പരിഹാരം എന്ന നിലയ്ക്ക് പ്രബന്ധം തയ്യാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എം ഐ മുഹമ്മദലി സുല്ലമിയോട് ഇത് സംബന്ധമായ ഒരു പുസ്തകം തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ പുസ്തകത്തില്‍ പ്രസാധകരുടെയും ഗ്രന്ഥകര്‍ത്താവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എം ഐ മുഹമ്മദലി സുല്ലമി പേര് വെച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ നീലപുസ്തകം അപ്രസക്തമായി. ഐ എസ് എമ്മിനെ വകവരുത്താന്‍ നീലപുസ്തകം കരുവാക്കാമെന്ന് ചിലര്‍ക്ക് തോന്നി. കാരണം, ഞങ്ങള്‍ കൂടി നീലപുസ്തകത്തെ കയ്യൊഴിഞ്ഞതാണല്ലൊ. അവസരം മുതലെടുക്കാന്‍ കെ എന്‍ എം പ്രവര്‍ത്തകസമിതിയില്‍ ചിലര്‍ പ്രശ്നം ചര്‍ച്ചയ്ക്കിട്ടു. ചിലരില്‍ നിന്ന് മുന്‍‌കൂട്ടി പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു. കെ എന്‍ എം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണം ഏകപക്ഷീയമായി നടത്തി ഐ എസ് എമ്മിനെതിരില്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. സാമാന്യമര്യാദക്ക് വിലകല്പിക്കുന്നവര്‍ കെ എന്‍ എമ്മില്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണസമിതിയില്‍ ഒരാളെയെങ്കിലും ഞങ്ങളുടെ പക്ഷത്തുനിന്നും ഉള്‍പ്പെടുത്തുമായിരുന്നു. അതിനവര്‍ സന്മനസ് കാണിച്ചില്ല. ഒരു വിഭാഗത്തോട് വൈരാഗ്യമുള്ളവര്‍, മുമ്പേ തീരുമാനിച്ചകാര്യം, അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നപേരില്‍ എഴുതി തയ്യാറാക്കുകയായിരുന്നു. പ്രസ്ഥാനരംഗത്ത് ഗ്രൂപ്പുപ്രവര്‍ത്തനം ശക്തമായി തുടങ്ങിയ പാരമൌണ്ട് യോഗം മുതല്‍ ഗ്രൂപ്പുയോഗങ്ങള്‍, കാസറ്റുകള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ വിലാസം വെച്ചും അല്ലാതെയും ഇറങ്ങിയിരുന്നു. പ്രശ്നം അവസാനിക്കുമെങ്കില്‍ ഇരുവിഭാഗവും പ്രസിദ്ധീകരിച്ചതും ഇരുവിഭാഗത്തിനുവേണ്ടി പ്രസിദ്ധീകരിച്ചതുമായ എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിഷയങ്ങള്‍ അന്വേഷണ വിധേയമാക്കണം. അല്ലെങ്കില്‍ എല്ലാം തള്ളിക്കളഞ്ഞ് തെറ്റുതിരുത്തണം. ഞങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടിനും മറുവിഭാഗം തയ്യാറായില്ല. അവരുടെ ഏകപക്ഷീയ വിജയം മാത്രം അവര്‍ കൊതിച്ചു. അതുകാരണം സംഘടന രണ്ടാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff6600;"&gt;ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?&lt;br /&gt;&lt;/span&gt;&lt;/strong&gt;1999ലെ സംഘടനാതെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കേണ്ടതായിരുന്നു. അത് മധ്യസ്ഥന്മാര്‍ ഇടപെട്ട് മാറ്റിവെച്ചകാര്യവും അന്നത്തെ മധ്യസ്ഥന്മാരുടെ ശ്രമം പരാജയപ്പെടാനുണ്ടായ കാരണവും മുമ്പ് വിശദീകരിച്ചതാണ് ജനാബ് വി കെ മൊയ്തുഹാജി (കെ ആര്‍ എസ്), ഏലാങ്കോട് കുഞ്ഞബ്ദുല്ല ഹാജി, പി വി ഹസ്സന്‍ സാഹിബ് എന്നിവരായിരുന്നു മധ്യസ്ഥന്മാര്‍. എന്നാല്‍ ഓരോ മധ്യസ്ഥ ചര്‍ച്ചകളിലും മധ്യസ്ഥന്മാര്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ടി പി അബ്ദുല്ലക്കോയ മദനി, മഹ്മൂദ് നഹ, കരുവള്ളി മുഹമ്മദ് മൌലവി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ് ബാബു സേട്ട് ഈ പട്ടിക അങ്ങനെ നീളുന്നു. ചിലര്‍ രംഗത്ത് വന്നത് ഞങ്ങള്‍ കൂടി അറിഞ്ഞുകൊണ്ടായിരുന്നു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും, ഡോ. അബൂബക്കര്‍ ഹാരിസുമാണ് മധ്യസ്ഥശ്രമത്തിന് തുടക്കം കുറിച്ചത്. അവര്‍ ആത്മാര്‍ഥമായി തന്നെ തുടങ്ങി, പിന്നീട് ആളുകള്‍ കൂടി. ‘ആളുകൂടിയാല്‍ പാമ്പ് ചാകില്ല’ എന്നു പറഞ്ഞപോലെ തന്നെ മധ്യസ്ഥത ഉണ്ടാക്കാനുമായില്ല. എന്നാല്‍ പലരും വന്നത് ഞങ്ങള്‍ അറിയാതെയും ആയിരുന്നു. സദുദ്ദേശ്യത്തോടെയുള്ള ആളുകളുടെ രംഗപ്രവേശത്തെയും ഞങ്ങളെതിര്‍ത്തിരുന്നില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ വോട്ടിനിടേണ്ട ഗതികേട് വന്നു. നിഷ്പക്ഷരായി മാറിനില്‍ക്കേണ്ട മധ്യസ്ഥന്മാര്‍ തന്നെ വോട്ടെടുപ്പില്‍ പങ്കെടുത്തു!&lt;br /&gt;&lt;br /&gt;കേരളത്തിലെ മുസ്‌ലിംകളെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ ആദ്യകാല ഇസ്‌ലാഹി പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും നിസ്തുലമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ മുജാഹിദ് പ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മുസ്‌ലിം ലീഗ് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെയും യോജിപ്പിന്റെയും ഏകോപനത്തിന്റെയും വേദികൂടിയാണ്. അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാന രംഗത്ത് പ്രശ്നമുണ്ടായപ്പോള്‍ അക്കാര്യത്തില്‍ ഇടപെടാനും മാന്യമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനും ഞങ്ങള്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എ മജീദ് സാഹിബ് എന്നിവരെയാണ് ആദ്യം സമീപിച്ചത്. ഇ അഹ്മദ് സാഹിബ്, പി വി അബ്ദുല്‍ വഹാബ് സാഹിബ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ശ്രദ്ധയിലും വിഷയം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് പലതവണ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഞങ്ങളോട് സംസാരിച്ചതില്‍ ‘നിങ്ങള്‍ ഐക്യത്തിന് തയ്യാറാണ് എന്ന് മനസിലായി, മറുവിഭാഗം അവിടേക്ക് എത്തിയിട്ടില്ല.’ എന്ന് സൂചിപ്പിക്കുകയാണ് ഉണ്ടായത്. ഈ വസ്തുത അദ്ദേഹം തന്നെ പരസ്യമായി പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രമം തുടരുകയാണെന്നും അതിനിടക്ക് ഇങ്ങനെ പറയുന്നത് ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കുകയാണുണ്ടായത്. ഇന്നും ഈ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല.&lt;br /&gt;&lt;br /&gt;മുസ്‌ലിം സൌഹൃദ വേദിയുടെ വക്താക്കളായ ഗള്‍ഫാര്‍ മുഹമ്മദലി, അബൂബക്കര്‍ സാഹിബ് എന്നിവര്‍ രണ്ടു മൂന്നു തവണ ഹുസൈന്‍ മടവൂരുമായി സംസാരിച്ചു. മറുവിഭാഗമായും അവര്‍ സംസാരിച്ചതായി ഞങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഐക്യം ഉണ്ടാകാന്‍ ഇരു കൂട്ടരില്‍ നിന്നും പ്രേരണയുണ്ടാകണമെന്നും നിങ്ങളുടെ നിലപാട് മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ത്തിയായിട്ടുള്ളതെന്നും അവരും പറഞ്ഞു. മറുവിഭാഗം എന്തുകാരണം കൊണ്ടാണ് പിറകോട്ട് പോകുന്നതെന്ന് അവരും വ്യക്തമാക്കിയില്ല. എറണാകുളത്തെ പ്രമുഖരായ എച്ച് ഇ അഹമദ് താഹിര്‍ സേട്ടും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അവരെ ഞങ്ങള്‍ കെ എന്‍ എം സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്നും എന്നാല്‍ ശ്രമം പരാജയപ്പെടാന്‍ ആരുടെ ഭാഗത്തുനിന്നാണ് അതിന് കാരണമുണ്ടായത് എന്ന് വ്യക്തമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അവരും രണ്ടുതവണ ചര്‍ച്ചയ്ക്ക് വിളിച്ചു, പിന്മാറി.&lt;br /&gt;&lt;br /&gt;ഇതിനിടയ്ക്ക് ഖത്തറിലെ സലഫി സംഘടനയായ ജം‌ഇയ്യത്ത് ഈദുല്‍ ഖൈരിയ്യയുടെ നേതാക്കള്‍ രണ്ടു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഞങ്ങള്‍ മറുവിഭാഗം തയ്യാറാകുന്ന ഏത് തിയ്യതിക്കും വരാം എന്ന് ഉറപ്പു നല്‍കി. ഓരോ കാരണങ്ങള്‍ പറഞ്ഞ് മറുവിഭാഗം തിയ്യതികള്‍ മാറ്റിവെച്ചു. അവസാനം അവരും ഐക്യശ്രമത്തില്‍ നിന്ന് പിന്മാറി.&lt;br /&gt;&lt;br /&gt;അവസാനമായി ‘റാബിത’ (മുസ്‌ലിം വേള്‍ഡ് ലീഗ്) അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് മുഹമ്മദ് നാശൂര്‍ അബൂദി പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അദ്ദേഹം കോഴിക്കോട് വന്ന് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മറുവിഭാഗം യോജിപ്പിന് തയ്യാറുണ്ടോ എന്ന അന്വേഷണത്തിന് അദ്ദേഹത്തോട് പറഞ്ഞത് ‘ശൂറ കൂടി ആലോചിക്കണമെന്നായിരുന്നു.’ ഭിന്നിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ ഗുരുതരമായ പ്രശ്നത്തില്‍ ഐക്യമുണ്ടാക്കാന്‍ ഒരു ചര്‍ച്ചപോലും അവരുടെ യോഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് എ പി അബ്ദുല്‍ഖാദിര്‍ മൌലവിയുടെ സംസാരത്തില്‍ നിന്ന് ശൈഖ് അബൂദിക്ക് മനസ്സിലായത്.&lt;br /&gt;&lt;br /&gt;ഐക്യശ്രമം ഉണ്ടായാല്‍ ചിലസ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ ഇരു ഭാഗത്തുമായി ഭിന്നിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച് തൌഹീദ് പ്രബോധന രംഗത്ത് സജീവമാകും. ഇത് അപകടകരമാണെന്നും വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് തങ്ങള്‍ക്ക് രക്ഷ എന്നുമാണ് മറുവിഭാഗം കരുതുന്നത്. ആ നിലയ്ക്ക് ഐക്യശ്രമം ഉണ്ടാകുമെന്നല്ലാതെ ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ നിര്‍വാഹമില്ല.&lt;br /&gt;&lt;br /&gt;ഈ വസ്തുത മനസ്സിലാക്കിയാണ് ഞങ്ങള്‍ കോടതി കമ്മീഷനെ നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കേസ്സ് കൊടുത്തത്. അതിന് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറുവിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. തെരഞ്ഞെടുപ്പ് കോടതി കമ്മീഷന്‍ മുഖേന നടത്തുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അത് അവര്‍ നേടുകയും ചെയ്തു. കോടതി മുഖേന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയമോ പരാജയമോ ലക്ഷ്യം വെച്ചിരുന്നില്ല. അനേകം സ്ഥലങ്ങളില്‍ പള്ളികളിലും മദ്‌റസകളിലും പ്രശ്നങ്ങള്‍ ഉണ്ട്. ഓരോ പ്രദേശത്തെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സ്ഥാപനങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കാമല്ലോ എന്ന ചിന്തയാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് വേദിയൊരുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ അതിനും മറുവിഭാഗം തയ്യാറല്ല. ഇങ്ങനെ ഐക്യശ്രമവുമായി വരുന്നവരെയും മാന്യവും ന്യായവുമായ കോടതിവിധികളെയും തിരസ്കരിക്കുന്ന ഇവരില്‍ നിന്ന് ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയല്ലാതെ നമുക്കുമുന്നില്‍ മറ്റുവഴികളില്ല.&lt;br /&gt;അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് ശിര്‍ക്ക് ബിദ്‌അത്തുകളില്‍ നിന്നും സമുദായത്തെ രക്ഷിക്കാനും വിശുദ്ധ ഖുര്‍‌ആനിന്റെയും തിരുസുന്നത്തിന്റെയും പാതയിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനും ഉദ്ദേശിച്ച് രൂപീകൃതമായ പ്രസ്ഥാനം ഇന്ന് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഛിന്നഭിന്നമായി മാറിയിരിക്കയാണ്. ഉറുക്കും മന്ത്രവും ശൈത്വാനുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും കുടിയേറിയിരിക്കുന്നു. തൌഹീദിന്റെ വെളിച്ചവും പാരത്രിക ചിന്തയും ദൈവിക ബോധവും പ്രദാനം ചെയ്യേണ്ട പള്ളി മിമ്പറുകളില്‍ നിന്ന് ജിന്ന് സേവയെക്കുറിച്ച്, അതിന്റെ സാധ്യതയെക്കുറിച്ച്, രോഗം മാറാന്‍ ചികിത്സ തേടുന്നതിനേക്കാള്‍ മന്ത്രവും, തടവലും സ്വീകരിക്കാനുള്ള ആഹ്വാനങ്ങളും ഉദ്ഘോഷങ്ങളുമാണ് കേള്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഗള്‍ഫ് രാജ്യങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച നയ നിലപാടുകള്‍ മതേതര ജനാധിപത്യവ്യവസ്ഥ നിലകൊള്ളുന്ന ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന വസ്തുത ഇവര്‍ തിരിച്ചറിയാതെ പോകുന്നു. മതപ്രബോധകര്‍ പ്രബോധിത വിഭാഗങ്ങളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും താങ്ങും തണലുമായി പ്രവര്‍ത്തിക്കേണ്ടവരാണെന്ന കാര്യം ഇവരുടെ പ്രസ്താവനകളിലും സമീപനങ്ങളിലും വിസ്മരിക്കപ്പെടുന്നതായാണ് അനുഭവം. ബഹുഭൂരിപക്ഷം വരുന്ന ഇതര മതവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്‌ലാമിനോടുള്ള അടുപ്പം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സമീപനങ്ങള്‍ അത്യന്തം ഗുരുതരമാണ്. ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കാന്‍ കോടികള്‍ മുടക്കുന്നവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നാണ് അകലുന്നത്.&lt;br /&gt;&lt;br /&gt;കടപ്പാട്:&lt;br /&gt;മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളന സോവനീര്‍.&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-4820855186432199959?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/4820855186432199959/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2008/03/blog-post.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4820855186432199959'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/4820855186432199959'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2008/03/blog-post.html' title='മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_xE1VtGi677A/R9_eASjw5LI/AAAAAAAAA4I/QSZMgOhUva4/s72-c/athouheed0000.gif' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-9029116886380880978.post-2181961030408448114</id><published>2007-02-08T06:04:00.000-08:00</published><updated>2009-10-05T16:31:07.720-07:00</updated><title type='text'>തുടക്കം.. ചെകുത്താന്‍മാര്‍ തിരിച്ചുവരുന്നു!</title><content type='html'>&lt;span style="font-size:180%;"&gt;&lt;strong&gt;&lt;u&gt;ചെകുത്താന്‍മാര്‍ തിരിച്ചുവരുന്നു...!&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div align="justify"&gt;     &lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;"നമ്മുടെ&lt;/strong&gt;&lt;/span&gt; &lt;span style="font-size:130%;"&gt;നാടാകെ പിശാചുക്കളുടെ പിടിയിലായിരുന്ന കാലം! പിശാചുക്കളെ സ്നേഹിചും പൂജിച്ചും പേടിചും ജീവിച്ചുപോന്ന സമൂഹം! ഒടിയന്‍, ഗുളികന്‍, തേര്, ചേക്കുട്ടി, പോക്കുട്ടി, കരിങ്കുട്ടി, കുഞ്ഞിരായിന്‍ പാപ്പ, പൊട്ടി, അതിര്പുല്ല്, പേന, യക്ഷി, ബ്രഹ്മരക്ഷസ്സ്, രക്തര്ക്ഷസ്സ്, കുട്ടിച്ചാത്തന്‍, കുരിപ്പ് (വസൂരി), ചെകുത്താന്‍തട്ട് (കോളറ), ചൈത്താന്‍... അങ്ങിനെ ഇനിയും എത്രയെത്ര? നീണ്ടുപോകുന്നു ആ പട്ടിക.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     നൂല്, ചരട്, ഏലസ്സ്, ഐക്കല്ല്, മന്ത്രം, മാരണം, പിഞ്ഞാണമെഴുത്ത്, ഉഴിച്ചില്‍, ഹോമം, എഴുതിക്കുഴിച്ചിടല്‍, കെട്ടിത്തൂക്കല്‍, ഒട്ടിച്ചുവെക്കല്‍, വെള്ളത്തിലൊഴുക്കല്‍, സിഹ്റ്, എതിര്‍ സിഹ്റ്...അങ്ങിനെ ഇനിയും എത്രയോ നീണ്ടുപോകുന്നു ചികിത്സകള്‍!&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     രോഗമുണ്ടാക്കാനും ചികിത്സക്കും അത്തരം ക്ഷുദ്രമാര്‍ഗ്ഗങ്ങള്‍ ഉപയോഗിചിരുന്ന കാലം. കൂരിരുള്‍ മുറ്റിയതും ഭീതിതവുമായ മനസ്സുകള്‍. ക്ഷുദ്രങ്ങളും രക്ഷകളും തകിടുകളും പേറി ക്ഷീണിച്ച ശരീരങ്ങള്‍!&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     ആകറുത്ത മനസ്സുകളിലേക്ക് പ്രകാശത്തിന്റെ ഒരു ചീള്‍ കടത്തിവിടുന്നതിനുവേണ്ടി ഇസ്‌ലാഹീപ്രസ്ഥാനം മാത്രം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇപ്പൊഴുമത് തുടരുന്നു. ആ ത്യാഗത്തിന്റെ കഥയാണിത്. നിരവധി പ്രതലങ്ങളുള്ള മൂര്‍ച്ചയേറിയ വാളാണു ഇസ്‌ലാഹി പ്രസ്ഥാനം. അത് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തിയായി ആഞ്ഞടിച്ചു. അത് മാറ്റങ്ങളുടെ മാറ്റൊലിയായി. പിന്നെ കൊടുങ്കാറ്റായി വീശിയിടിച്ചു. അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കോട്ടകൊത്തളങ്ങള്‍ ആ കൊടുങ്കാറ്റില്‍ വിറച്ചു. അവസാനം കടപുഴകി വീണു."&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     1997-ല്‍ &lt;span style="color:#66ffff;"&gt;&lt;em&gt;'യുവത'&lt;/em&gt;&lt;/span&gt; പ്രസിദ്ധീകരിച്ച &lt;span style="color:#66ffff;"&gt;&lt;em&gt;'ചെകുത്താന്റെ കാല്‍പ്പാടുകള്‍'&lt;/em&gt;&lt;/span&gt; എന്ന പുസ്തകത്തിന്‍ ഗ്രന്‍ഥ കര്‍ത്താവായ അബ്ദുറ്ഹ്മാന്‍ ഇരിവേറ്റി എഴുതിയ ആമുഖമാണിത്. "അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുസ്‌ലിം സമൂഹത്തെ കരകയറ്റാന്‍ ഇസ്‌ലാഹി പ്രസ്ഥാനം പെട്ടപാട് പുതിയ തലമുറക്ക് കേട്ടറിവ് മാത്രമുള്ള കഥയായിരിക്കുന്നു. ഇതൊക്കെ ഇവിടെ നടന്നുവോ എന്ന് വീണ്ടും ചോദിക്കുവാന്‍ നിര്‍ബന്ധിച്ചേക്കും. കാലവും കോലവും അത്രയ്ക്കുമാറിയിരിക്കുന്നു." എന്നാണു പ്രസാധകക്കുറിപ്പില്‍ പറയുന്നത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     "ആ പോരാട്ടം ധീരോദാത്തമായിരുന്നു. വിശ്വാസസംസ്കരണ രംഗത്ത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കരുത്തുമായി ഒറ്റയ്ക്കും കൂട്ടായും നടന്ന നവോത്ഥാന സംരംഭങ്ങളില്‍ പ്രഥമ ദൌത്യമായിരിന്നു ഇത്. &lt;span style="color:#33ff33;"&gt;'അല്ലാഹുവെ, നീ തന്നതു തടയാനും നീ തടഞ്ഞത് തരാനും ആരുമില്ല&lt;/span&gt;' എന്ന മന്ത്രം കേവലം അധരവ്യായാമത്തില്‍ നിന്ന്‌ മനസ്സില്‍ തൊട്ട പ്രാര്‍ഥനയായി മുസ്‌ലിം സമുദായം ഏറ്റുവാങ്ങുന്നതു വരെ ആ ദൌത്യം തുടര്‍ന്നു.&lt;br /&gt;     &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     ജിന്നിനെയും പിശാചിനെയും മാരണത്തെയുമൊക്കെ ഭയപ്പെട്ട് വികല വിശ്വാസത്തിന്നടിമകളായി കഴിഞ്ഞിരുന്ന സമുദായത്തിന്റെ കാതില്‍ ചിന്തയുടെയും പരിവര്‍ത്തനത്തിന്റെയും പ്രേരണയുയര്‍ത്തി ഗ്രാമാന്തരങ്ങളില്‍ എതിര്‍പ്പുകളെ അതിജയിച്ച് ആ ശബ്ദം ഉയര്‍ന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;       സഹോദരങ്ങളേ;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     'ശൈത്വാന്‍'! ഖുര്‍ആനിലുണ്ട്‌! ശൈത്വാന്റെ ഉപദ്രവത്തെ കുറിച്ച് അല്ലഹുവില്‍ അഭയം തേടുവാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നുമുന്ണ്ട്. ഏതാണാശൈത്വാന്‍?&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     മനുഷ്യനെ വഴിപിഴപ്പിക്കുന്ന പിശാചു തന്നെ! ദൈവത്താല്‍ ശപിക്കപ്പെട്ടതും എറിഞ്ഞകറ്റപ്പെട്ടതും മനുഷ്യന്റെ പ്രത്യക്ഷ വൈരിയായി മാറിയതുമായ സാക്ഷാല്‍ പിശാച്‌!&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     മനുഷ്യനെ സന്‍മാര്‍ഗത്തില്‍ നിന്നും അകറ്റുക, മനുഷ്യന്‌ ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗം അവന്‍ തിരിച്ചു പിടിക്കുന്നത്‌ ഇല്ലാതാക്കുക, മനുഷ്യനെ തന്റെ കൂടെ നിത്യ നരകവാസിയാക്കുക തുടങ്ങിയ ലക്‌ഷ്യങ്ങളുമായി അവന്‍ നമ്മുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്-ഇടത് ഭാഗങ്ങളിലൂടെയും ഗൂഢമാര്‍ഗ്ഗങ്ങളൊരുക്കി കെണിയില്‍വീഴ്ത്താന്‍ നടക്കുകയാണ്.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     അവനാണ്‌ ഖുര്‍ആനിലെ ശൈത്വാന്‍. അവന്‍ ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല. വസൂരിയും കോളറയും ഭ്രാന്തും അപസ്മാരവും രക്തസ്രാവവുമൊന്നും ഉണ്ടാക്കുന്നത് അവന്റെ ജോലിയുമല്ല.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     ശാരീരിക രോഗമുണ്ടാക്കുന്ന ശൈത്വാനെക്കുറിച് അല്ലാഹു നമുക്ക് മുന്നറിയിപ്പ് തരുന്നില്ല. ഒടിമറഞ്ഞ് നടക്കുന്ന പിശാചിനെ കുറിചും അല്ലാഹു പറയുന്നില്ല. തേരിന്റെ രൂപത്തില്‍ മനുഷ്യനെ മുട്ടി കൊല്ലുന്ന പിശാചിനെ കുറിച്ചോ സര്‍പ്പമായി മനുഷ്യനെ കൊത്തിക്കൊല്ലുന്ന പിശാചിനെ കുറിച്ചോ ഗുളികനായി മനുഷ്യന്റെ കഴുത്ത് ഞെരിക്കുന്ന പിശാചിനെ കുറിച്ചോ ഖുര്‍ആനില്‍ പരാമര്‍ശമില്ല. വസൂരി, കോളറ, രക്തസ്രാവം തുടങ്ങിയവയൊക്കെ ശാരീരിക രോഗങ്ങളാണ്. അത്തരം രോഗങ്ങളുണ്ടാക്കുന്ന പിശാചുക്കളെക്കുറിച്ചൊന്നും അല്ലാഹു ഒരു സൂചന പോലും തരുന്നില്ല. ഇത്തരം പൈശാചിക മാര്‍ഗങ്ങളെ കുറിച്ചുള്ള ഭയം ജനങ്ങളില്‍ വളര്‍ന്നു വന്നിരിക്കുന്നു. അതിന്ന് വ്യാപകമായ ഒരു വിശ്വാസമായി മാറി ക്കൊണ്ടിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;     ഇവിടെയാണ്‌ പിശാച് വിജയിച്ചിട്ടുള്ളത്. മനുഷ്യന്റെ മുന്പില്‍ ചില പൈശാചിക മാര്‍ഗങ്ങള്‍ പിശാച് ഇട്ടുകൊടുത്തിരിക്കുകയാണ്. അത്തരം മാര്‍ഗങ്ങള്‍ മുഖേന മനുഷ്യ മനസ്സുകളില്‍ ഭയപ്പടുകള്‍ സൃഷ്ടിക്കുന്നതില്‍ സാക്ഷാല്‍ പിശാച് വിജയിച്ചിരിക്കുന്നു."&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#339999;"&gt;(ചെകുത്താന്റെ കാല്‍പ്പാടുകള്‍, &lt;span style="font-size:85%;"&gt;page: 128,129&lt;/span&gt; )&lt;/span&gt;&lt;br /&gt; &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="right"&gt;&lt;span style="font-size:130%;color:#ff0000;"&gt;തുടരും...&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;Can't Read?
 &lt;a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"&gt; Please Click Here...&lt;/a&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9029116886380880978-2181961030408448114?l=athouheed.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://athouheed.blogspot.com/feeds/2181961030408448114/comments/default' title='Post Comments'/><link rel='replies' type='text/html' href='http://athouheed.blogspot.com/2007/02/blog-post.html#comment-form' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/2181961030408448114'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9029116886380880978/posts/default/2181961030408448114'/><link rel='alternate' type='text/html' href='http://athouheed.blogspot.com/2007/02/blog-post.html' title='തുടക്കം.. ചെകുത്താന്‍മാര്‍ തിരിച്ചുവരുന്നു!'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>20</thr:total></entry></feed>
